Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിയറയും അയോദ്ധ്യയാകും

ടിയര്‍ ഗ്യാസ്, വെടിവയ്‌പ് തുടങ്ങി എന്തും നേരിടേണ്ടിവരും. തിരിച്ചുവരല്‍ പോലും അസാധ്യമാവും.. രാമേട്ടനെ ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലനാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി രാമേട്ടന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കയറി.

കെ. സജീവന്‍ by കെ. സജീവന്‍
Jan 14, 2024, 05:16 pm IST
in Kerala

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിവസം പള്ളിയറയില്‍ ആഘോഷമാണ്. എല്ലാവരും ഒത്തുചേരും. രാമമന്ത്രം ചൊല്ലും. പള്ളിയറയിലും ആവേശം അലതല്ലുകയാണ്. തറവാട്ട് കാരണവര്‍ രാമേട്ടന്റെ ഓര്‍മ്മകളിലുണരുന്നത് ജയിലറയായി മാറിയ ദളിത്പൂര്‍ വനിതാ കോളജിലുയര്‍ന്ന ആരവങ്ങളാണ്. ജയ്ശ്രീറാം, മുലായം മുല്ലാ ഹേ… തുടങ്ങിയ മുദ്രാവാക്യങ്ങള്‍. 1992ലെ നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള സംഘത്തിലാണ് പള്ളിയറ രാമന്‍ ഉള്‍പ്പെട്ടിരുന്നത്. ആര്‍എസ്എസ് സംഘചാലകായിരുന്ന കൊളക്കോട് ചന്ദ്രശേഖരന്‍ പള്ളിയറ തറവാട്ടില്‍ ഒരു ദിവസം താമസിക്കുന്നതിനിടെയാണ് രാമേട്ടനോട് കര്‍സവയെക്കുറിച്ച് വിശദീകരിച്ചത്. നേരിടേണ്ടിവരുന്ന എല്ലാ വെല്ലുവിളികളും ഓര്‍മ്മിപ്പിച്ചു. ടിയര്‍ ഗ്യാസ്, വെടിവയ്‌പ് തുടങ്ങി എന്തും നേരിടേണ്ടിവരും. തിരിച്ചുവരല്‍ പോലും അസാധ്യമാവും.. രാമേട്ടനെ ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലനാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി രാമേട്ടന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കയറി.

ഝാന്‍സിയിലേക്കാണ് ട്രെയിന്‍ കയറിയത്. ട്രെയിനില്‍ രാമേട്ടനോടൊപ്പം പല ഭാഗത്തുനിന്നുള്ള നിരവധി കര്‍സേവകരും ഉണ്ടായിരുന്നു. തീവണ്ടിമുറികളാകെ രാമമന്ത്രമുഖരിതം. ഝാന്‍സിയില്‍ ഇറങ്ങിയതോടെ പോലീസ് എത്തി. അയോദ്ധ്യയിലേക്ക് പോകാന്‍ ആവില്ലെന്നും ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും പോലീസ് ഹിന്ദിയില്‍ പറഞ്ഞു. ജയിലുകള്‍ മുഴുവന്‍ കര്‍സേവകരെക്കൊണ്ടു നിറഞ്ഞിരുന്നു. കോളജുകളും സ്‌കൂളുകളും ജയിലുകളായി മാറ്റി.

ഝാന്‍സിയിലെ വനിത ആര്‍ഡിഒ കര്‍സേവകരോട് വളരെ മാന്യമായാണ് പെരുമാറിയത്. അവരാണ് രാമേട്ടനെയും കൂട്ടരേയും ദളിത്പൂരിലെ വനിതാ കോളജിലേക്ക് മാറ്റിയത്. പിന്നീടുള്ള ഏഴ് ദിവസം അവിടെയായിരുന്നു രാമേട്ടന്റെ ജയില്‍വാസം. റൊട്ടിയും ദാലും സബ്ജിയും ആയിരുന്നു ഭക്ഷണം. ഇതിനിടെ പല കര്‍സേവകരും ജയില്‍ ഭേദിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെയെല്ലാം ഒരു ഡിവൈഎസ്പി
യുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

ജയിലില്‍ സേവനം ചെയ്യുന്ന ഹോം ഗാര്‍ഡ് വഴിയാണ് തര്‍ക്കമന്ദിരം തകര്‍ന്ന വിവരം കര്‍സേവകര്‍ അറിയുന്നത്. തുടര്‍ന്ന് കര്‍സേവകരെ മോചിപ്പിച്ചു. രാമേട്ടനും സംഘവും നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തി. അന്നാണ് കൃത്യമായി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും. രണ്ടുദിവസത്തിനുശേഷം നാട്ടിലേക്ക് ട്രെയിന്‍ കയറി പതിനഞ്ചാം നാള്‍ വീട്ടിലെത്തി. ആഘോഷം പള്ളിയറയില്‍ രാമേട്ടനെ ആദരിക്കുന്നതിന് വേണ്ടിക്കൂടിയാണ്. കര്‍സേവയില്‍ പങ്കെടുത്തതിന്, രാമപുണ്യം നേടിയതിന് ഒരു നാടിന്റെ ആദരമായി അത് മാറുമെന്ന് എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനും പള്ളിയറ തറവാട് അംഗവുമായ പള്ളിയറ മുകുന്ദന്‍ പറഞ്ഞു.

Tags: AyodhyaPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.