Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിയറയും അയോദ്ധ്യയാകും

ടിയര്‍ ഗ്യാസ്, വെടിവയ്‌പ് തുടങ്ങി എന്തും നേരിടേണ്ടിവരും. തിരിച്ചുവരല്‍ പോലും അസാധ്യമാവും.. രാമേട്ടനെ ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലനാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി രാമേട്ടന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കയറി.

കെ. സജീവന്‍ by കെ. സജീവന്‍
Jan 14, 2024, 05:16 pm IST
in Kerala

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിവസം പള്ളിയറയില്‍ ആഘോഷമാണ്. എല്ലാവരും ഒത്തുചേരും. രാമമന്ത്രം ചൊല്ലും. പള്ളിയറയിലും ആവേശം അലതല്ലുകയാണ്. തറവാട്ട് കാരണവര്‍ രാമേട്ടന്റെ ഓര്‍മ്മകളിലുണരുന്നത് ജയിലറയായി മാറിയ ദളിത്പൂര്‍ വനിതാ കോളജിലുയര്‍ന്ന ആരവങ്ങളാണ്. ജയ്ശ്രീറാം, മുലായം മുല്ലാ ഹേ… തുടങ്ങിയ മുദ്രാവാക്യങ്ങള്‍. 1992ലെ നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള സംഘത്തിലാണ് പള്ളിയറ രാമന്‍ ഉള്‍പ്പെട്ടിരുന്നത്. ആര്‍എസ്എസ് സംഘചാലകായിരുന്ന കൊളക്കോട് ചന്ദ്രശേഖരന്‍ പള്ളിയറ തറവാട്ടില്‍ ഒരു ദിവസം താമസിക്കുന്നതിനിടെയാണ് രാമേട്ടനോട് കര്‍സവയെക്കുറിച്ച് വിശദീകരിച്ചത്. നേരിടേണ്ടിവരുന്ന എല്ലാ വെല്ലുവിളികളും ഓര്‍മ്മിപ്പിച്ചു. ടിയര്‍ ഗ്യാസ്, വെടിവയ്‌പ് തുടങ്ങി എന്തും നേരിടേണ്ടിവരും. തിരിച്ചുവരല്‍ പോലും അസാധ്യമാവും.. രാമേട്ടനെ ഈ മുന്നറിയിപ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലനാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി രാമേട്ടന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കയറി.

ഝാന്‍സിയിലേക്കാണ് ട്രെയിന്‍ കയറിയത്. ട്രെയിനില്‍ രാമേട്ടനോടൊപ്പം പല ഭാഗത്തുനിന്നുള്ള നിരവധി കര്‍സേവകരും ഉണ്ടായിരുന്നു. തീവണ്ടിമുറികളാകെ രാമമന്ത്രമുഖരിതം. ഝാന്‍സിയില്‍ ഇറങ്ങിയതോടെ പോലീസ് എത്തി. അയോദ്ധ്യയിലേക്ക് പോകാന്‍ ആവില്ലെന്നും ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും പോലീസ് ഹിന്ദിയില്‍ പറഞ്ഞു. ജയിലുകള്‍ മുഴുവന്‍ കര്‍സേവകരെക്കൊണ്ടു നിറഞ്ഞിരുന്നു. കോളജുകളും സ്‌കൂളുകളും ജയിലുകളായി മാറ്റി.

ഝാന്‍സിയിലെ വനിത ആര്‍ഡിഒ കര്‍സേവകരോട് വളരെ മാന്യമായാണ് പെരുമാറിയത്. അവരാണ് രാമേട്ടനെയും കൂട്ടരേയും ദളിത്പൂരിലെ വനിതാ കോളജിലേക്ക് മാറ്റിയത്. പിന്നീടുള്ള ഏഴ് ദിവസം അവിടെയായിരുന്നു രാമേട്ടന്റെ ജയില്‍വാസം. റൊട്ടിയും ദാലും സബ്ജിയും ആയിരുന്നു ഭക്ഷണം. ഇതിനിടെ പല കര്‍സേവകരും ജയില്‍ ഭേദിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെയെല്ലാം ഒരു ഡിവൈഎസ്പി
യുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

ജയിലില്‍ സേവനം ചെയ്യുന്ന ഹോം ഗാര്‍ഡ് വഴിയാണ് തര്‍ക്കമന്ദിരം തകര്‍ന്ന വിവരം കര്‍സേവകര്‍ അറിയുന്നത്. തുടര്‍ന്ന് കര്‍സേവകരെ മോചിപ്പിച്ചു. രാമേട്ടനും സംഘവും നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തി. അന്നാണ് കൃത്യമായി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും. രണ്ടുദിവസത്തിനുശേഷം നാട്ടിലേക്ക് ട്രെയിന്‍ കയറി പതിനഞ്ചാം നാള്‍ വീട്ടിലെത്തി. ആഘോഷം പള്ളിയറയില്‍ രാമേട്ടനെ ആദരിക്കുന്നതിന് വേണ്ടിക്കൂടിയാണ്. കര്‍സേവയില്‍ പങ്കെടുത്തതിന്, രാമപുണ്യം നേടിയതിന് ഒരു നാടിന്റെ ആദരമായി അത് മാറുമെന്ന് എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനും പള്ളിയറ തറവാട് അംഗവുമായ പള്ളിയറ മുകുന്ദന്‍ പറഞ്ഞു.

Tags: AyodhyaPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.