Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യരാമക്ഷേത്രത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ചെരിപ്പൂരിവെച്ച് 4.5 മണിക്കൂര്‍ നിന്ന് വാദിച്ച 90കാരനായ ഈ അഭിഭാഷകനെ മറക്കരുത്…

അയോധ്യരാമക്ഷേത്രത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച 90വയസ്സായ അഭിഭാഷകനായിരുന്നു കെ. പരാശരന്‍. പ്രായത്തിനെ മറന്നാണ് അദ്ദേഹം അയോധ്യരാമജന്മഭൂമി-ബാബറി മസ്ജിദ് കേസ് വാദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 06:41 pm IST
in India

ന്യൂദല്‍ഹി: അയോധ്യരാമക്ഷേത്രത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച 90വയസ്സായ അഭിഭാഷകനായിരുന്നു കെ. പരാശരന്‍. പ്രായത്തിനെ മറന്നാണ് അദ്ദേഹം അയോധ്യരാമജന്മഭൂമി-ബാബറി മസ്ജിദ് കേസ് വാദിച്ചത്.

90ല്‍ പരം പ്രായമായ അദ്ദേഹം നാലര മണിക്കൂറോളം തുടര്‍ച്ചയായി നിന്നാണ് വാദിച്ചത്. മാത്രമല്ല, ശ്രീരാമനോടുള്ള ബഹുമാനാര്‍ത്ഥം പാദരക്ഷ അഴിച്ചുകോടതിയ്‌ക്ക് പുറത്ത് വെച്ചതിന് ശേഷമാണ് അദ്ദേഹം വാദിച്ചത്.

ഇദ്ദേഹത്തിന്റെ പ്രായാധിക്യം കണ്ട് മനം നൊന്ത സുപ്രീംകോടതി ജഡ്ജി കസേരയില്‍ ഇരുന്നുകൊണ്ട് വാദിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിന് കെ. പരാശരന്‍ നല്‍കിയ മറുപടി ഇതായിരുന്നു:”ഇതുവരെ എന്റെ എല്ലാ കക്ഷികള്‍ക്കുവേണ്ടിയും വേണ്ടി നിന്ന് തന്നെയാണ് കോടതിയില്‍ വാദിച്ചിട്ടുള്ളത്. ഇന്ന് ഭഗവാന്‍ തന്നെയാണ് എന്റെ കക്ഷി. അപ്പോള്‍ എങ്ങിനെയാണ് എനിക്ക് ഇരുന്ന് കേസ് വാദിക്കാന്‍ കഴിയുക?”- ഈ ചോദ്യത്തിന് മുന്‍പില്‍ ജഡ്ജി പോലും സ്തബ്ധനായി.

ശ്രീരാമഭഗവാന് വേണ്ടി വാദിച്ച ആ നാലരമണിക്കൂര്‍ നേരം അദ്ദേഹം പാദരക്ഷയും മാറ്റിവെച്ച് നഗ്നപാദനായി കോടതിമുറിയില്‍ നിന്നു. കാരണം അദ്ദേഹം വാദിക്കുന്നത് ശ്രീരാമഭഗവാന് വേണ്ടിയായിരുന്നു.

സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ കെ. പരാശരന്‍ അയോധ്യ കേസില്‍ സത്യം മറപ്പുവെയ്‌ക്കാന്‍ ശ്രമിച്ച ലിബറല്‍, കോണ്‍ഗ്രസ്, ഇടതുപക്ഷ അഭിഭാഷകരോടാണ് സുപ്രീംകോടതിയില്‍ പൊരുതിയത്. ആറ് പതിറ്റാണ്ടായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച ഇദ്ദേഹം 1983 മുതല്‍ 1989 വരെ അറ്റോര്‍ണി ജനറലായിരുന്നു.

2003ല്‍ പത്മഭൂഷണും 2011ല്‍ പത്മവിഭൂഷണും ലഭിച്ചു. 2012ല്‍ രാജ്യസഭയിലേക്ക് ആറ് വര്‍ഷക്കാലത്തേക്ക് രാഷ്‌ട്രപതി നാമനിര‍്ദേശം ചെയ്തു.

ഭരണഘടനയെക്കുറിച്ചും ആര്‍ഷ ധര്‍മ്മത്തെക്കുറിച്ചും പരാശരനുള്ള ജ്ഞാനം പ്രസിദ്ധമാണ്. പല പ്രമുഖ അഭിഭാഷകരും ഇതിനെ വാഴ്‌ത്തിയിട്ടുണ്ട്. ഈയടുത്ത് ശബരിമല കേസിലും അവിടുത്തെ ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനായി അദ്ദേഹം വാദിച്ചിരുന്നു. അന്ന് എന്‍എസ് എസിന് വേണ്ടിയാണ് ഇദ്ദേഹം കേസ് വാദിച്ചത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതിന് കാരണം അയ്യപ്പസ്വാമിയുടെ ബ്രഹ്മചാരീഭാവം കണക്കിലെടുത്താണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നൈഷ്ഠിക ബ്രഹ്മചാരി എന്ന അയ്യപ്പന്റെ ഭാവത്തിന് ഭരണഘടനസംരക്ഷണമുണ്ടെന്നും പരാശരന്‍ വാദിച്ചു.

Tags: Supreme CourtAyodhya Ram templeAyodhya RammandirK.ParasaranAdvocate Parasaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.