Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ അഭിഭാഷകര്‍ കൂട്ട്: പോക്‌സോ കേസ് പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങളുടെ കൂട്ടുകച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 01:21 am IST
in Kerala

തിരുവനന്തപുരം: പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരായി നിന്ന് പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്നു. പ്രതികളുടെ അഭിഭാഷകരുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ വാങ്ങി ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള അനുകൂല സാഹചര്യവും സൃഷ്ടിക്കുന്നു. പോലീസ് ഓഫീസര്‍മാരും പ്രാദേശിക ജനപ്രതിനിധികളും ഇതിനു കൂട്ടുനില്‍ക്കുന്നു.

നെയ്യാറ്റിന്‍കര കോടതിയില്‍ ഒരു പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇടനിലക്കാരനായി പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന അതിജീവിതയുടെ പരാതി ശരിയെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് നിയമ വകുപ്പിന് കൈമാറി. ഈ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി.

കേസ് കോടതിയില്‍ എത്തിയാല്‍ പ്രതിയുടെ അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി സംസാരിച്ച് ലക്ഷങ്ങളുടെ കരാര്‍ ഉറപ്പിക്കലാണ് ആദ്യഘട്ടം. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലുള്ളവര്‍ അതിജീവിതയുടെ രക്ഷകര്‍ത്താക്കളോട് സംസാരിച്ച് വിചാരണ വേളയില്‍ ഉണ്ടായേക്കാവുന്ന മാനഹാനിയെപ്പറ്റി തെറ്റിദ്ധരിപ്പിക്കും. വിചാരണവേളയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പ്രതിയുടെ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും ചേര്‍ന്ന് തീരുമാനിക്കും. സാക്ഷികളെ പരമാവധി സ്വാധീനിക്കാന്‍ നീക്കവും നടത്തും. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞ പ്രതിയുടെ പേര് മൊഴി നല്‍കുന്ന സമയത്ത് മറ്റാരോ പറഞ്ഞ് തന്നതാണെന്ന് വിചാരണ വേളയില്‍ അതിജീവിതയെക്കൊണ്ട് കോടതിയില്‍ പറയിക്കും. പോലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കേണ്ട ഇളവുകളും സര്‍ക്കാര്‍ അഭിഭാഷകന്റെ നേതൃത്വത്തില്‍ നേടിയെടുക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായിട്ടുള്ളതെങ്കില്‍ വിചാരണ പരമാവധി നീട്ടിക്കൊണ്ട് പോകും. വിവാദമായ കേസുകളിലാണെങ്കില്‍ പ്രതിക്ക്് രക്ഷപ്പെടാന്‍ പഴുതുകളിട്ടാകും കുറ്റപത്രം നല്‍കുക. ഭരണകക്ഷി നേതാക്കളോ പ്രവര്‍ത്തകരോ ആണ് പ്രതികളെങ്കില്‍ കുറ്റപത്രത്തില്‍ പഴുതുകള്‍ ഉള്‍പ്പെടുത്തുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഉള്‍പ്പെടെ ഇടപെടും. ഇത്തരത്തില്‍ ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവടമാണ് പോക്‌സോ കേസുകളില്‍ നടക്കുന്നത്.

കേസുകള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി

പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്നുവെന്ന ഇന്റലിജന്‍സ് കണ്ടെത്തലിനെത്തുടര്‍ന്ന് ഡിജിപിയുടെ സാന്നിധ്യത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഒത്തുകളി നടന്നെന്ന് സംശയമുള്ള കേസുകള്‍ ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കണമെന്നു ഡിജിപി നിര്‍ദ്ദേശിച്ചു.

Tags: POCSO caseGovt lawyers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

Kerala

പോക്‌സോ കേസ് ചുമത്തി വേട്ടയാടാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ച് ആര്‍. ശ്രീലേഖ

Kerala

ബാധയൊഴിപ്പിക്കാനെന്ന പേരിൽ അമ്മയ്‌ക്കൊപ്പം എത്തിയ16 കാരിയെ ഇസ്റ്റാഗ്രാം റീൽസ് ജ്യോൽസ്യൻ മുരാരി പീഡിപ്പിച്ചു, പരാതിയെ തുടർന്ന് ഒളിവിൽ

Kerala

പോക്സോ കേസിലെ അതിജീവിതയെ 23-കാരനായ പ്രതി വിവാഹം കഴിച്ചു: പെൺകുട്ടി അനുകൂല മൊഴി നൽകിയതോടെ കേസ് റദ്ദാക്കി ഹൈക്കോടതി

Local News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.