Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് ജന്മപുണ്യം; ‘അന്ന് നാടാകെ രാമലഹരിയിലായിരുന്നു’, കര്‍സേവയുടെ ഓര്‍മകള്‍ പങ്കുവച്ച് കെ.എ. പ്രഭാകരന്‍

''നാടാകെ രാമലഹരിയിലായിരുന്നു. എതിര്‍പ്പുകളും രാമക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങളും വാര്‍ത്തകളും മറുഭാഗത്തും ചൂട് പിടിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലകളുമായി ഓരോ വീട്ടിലും ഞങ്ങള്‍ കയറിയിറങ്ങി. എവിടെയും ഭക്തിയില്‍ കുതിര്‍ന്ന വരവേല്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 11:43 am IST
in Kerala

കൊച്ചി: രാമസേവയ്‌ക്കായി അണിനിരന്ന ലക്ഷക്കണക്കിന് കര്‍സേവകരില്‍ ഒരാളാണ് ആലുവ കീഴ്മാട് സ്വദേശി കെ.എ. പ്രഭാകരന്‍… ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കും എന്ന് പ്രതിജ്ഞ ചെയ്തിറങ്ങിയവരില്‍ ഒരുവന്‍…. അന്ന് ആര്‍എസ്എസിന്റെ വാഴക്കുളം ഖണ്ഡ് കാര്യവാഹായിരുന്നു പ്രഭാകരന്‍… ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ആ നാളുകള്‍ ജന്മഭൂമിയോട് അദ്ദേഹം പങ്ക് വച്ചതിങ്ങനെ…

”നാടാകെ രാമലഹരിയിലായിരുന്നു. എതിര്‍പ്പുകളും രാമക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങളും വാര്‍ത്തകളും മറുഭാഗത്തും ചൂട് പിടിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലകളുമായി ഓരോ വീട്ടിലും ഞങ്ങള്‍ കയറിയിറങ്ങി. എവിടെയും ഭക്തിയില്‍ കുതിര്‍ന്ന വരവേല്പ്.

തിരിച്ചു വരില്ല എന്ന ഉറപ്പുള്ളവര്‍ മാത്രം കര്‍സേവയ്‌ക്ക് പോയാല്‍ മതിയെന്നായിരുന്നു അന്ന് കിട്ടിയ നിര്‍ദേശം. അയോദ്ധ്യയിലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സഹോദരിമാരുടെയും ജ്യേഷ്ഠന്മാരുടെയും അച്ഛനമ്മമാരുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണുനീര്‍ ഇന്നും ഓര്‍മയിലുണ്ട്. ജയ് ശ്രീറാം വിളിച്ചാണ് അവര്‍ യാത്രയാക്കിയത്. പലരും വിതുമ്പുന്നുണ്ടായിരുന്നു.

1990 ഒക്ടോബര്‍ 26ന് ആണ് ആലുവയില്‍നിന്നും പുറപ്പെട്ടത്. അന്ന് ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആയിരുന്ന പി.ഇ.ബി. മേനോന്‍ കര്‍സേവകരെ ആശീര്‍വദിച്ച് റയില്‍വേ സ്റ്റേഷനില്‍ സംസാരിച്ചു. ഹിമസാഗര്‍ എക്സ്പ്രസില്‍ തിങ്ങിക്കൂടി യാത്ര. മൂന്ന് ദിവസം ഇരിക്കാന്‍ സീറ്റോ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല… ഝാന്‍സിയില്‍ ട്രെയിനുകള്‍ തടഞ്ഞു. പിന്നെ അയോദ്ധ്യയിലേക്ക് നടന്നു.

ഞങ്ങള്‍ എത്തുമ്പോഴേക്ക് അവിടെ കര്‍സേവകര്‍ക്കെതിരെ വെടിവയ്‌പുണ്ടായിരുന്നു.. അതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ എല്ലായിടത്തും പടര്‍ന്നു. എല്ലാ സ്ഥലങ്ങളിലും പോലീസും പട്ടാളവും… പക്ഷേ രാമസേവകരെ സഹായിക്കാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം നല്കി. യാത്രയ്‌ക്കിടയില്‍ ക്ഷീണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന പ്രവര്‍ത്തകന്‍ രാധാകൃഷ്ണ ഭട്ജി കഥകള്‍ പറയും. തളരാതിരിക്കാന്‍ അത് പ്രേരണയാകും.”

ശിലാപൂജയില്‍, കര്‍സേവയില്‍, ശ്രീരാമക്ഷേത്രത്തിനുള്ള നിധിസമാഹരണ യജ്ഞത്തില്‍, ഇപ്പോള്‍ പ്രാണപ്രതിഷ്ഠയുടെ സമ്പര്‍ക്കത്തില്‍… രാമകാര്യം ചെയ്യാനുള്ള അവസരം ഭഗവാന്‍ നേരിട്ട് തന്നതാണെന്ന് കെ.എ. പ്രഭാകരന്‍ പറയുന്നു. ഇപ്പോള്‍ ബിഎംഎസിന്റെ എറണാകുളം ജില്ലാ ഭാരവാഹിയാണ്. ബസ് ആന്‍ഡ് ഹെവി യൂണിയന്‍ സംസ്ഥാന ട്രഷറര്‍, അസംഘടിത യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിക്കുന്നു.

Tags: keralaAyodhyaSreeRam Janmabhoomi Theertha TempleKarsevaksHistory of Karseva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.