Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്ഷേത്ര മകുടം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 29, 2023, 01:28 am IST
in India

അയോധ്യ നഗരത്തിന് 500 വര്‍ഷത്തെ പണിയാണ് ബാക്കി കിടക്കുന്നത്. രാമക്ഷേത്രം തകര്‍ത്തെറിഞ്ഞ 1520കളില്‍ നിലച്ചൂ അയോധ്യയുടെ വികസനം. മുഗളരും ബ്രിട്ടീഷുകാരും അയോധ്യയെ അവഗണിച്ചു. രാമനില്ലാത്ത അയോധ്യ നിശ്ചലമായിപ്പോയിരുന്നു. സുപ്രീം കോടതി വിധി വന്നതു മുതല്‍ അയോധ്യ മാറുകയാണ്.

ഇന്നു രാജ്യത്ത് ഏറ്റവുമധികം നിര്‍മാണം നടക്കുന്ന നഗരമാണിത്. യുപി, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളത്രയും അയോധ്യയിലുണ്ട്. ഓരോ വീടും പുനര്‍ നിര്‍മിക്കുന്നു, തെരുവുകളെല്ലാം വീതി കൂട്ടുന്നു, പഴയ കെട്ടിടങ്ങള്‍ ഹോട്ടലുകളോ അതിഥി മന്ദിരങ്ങളോ ആകുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പോലുമില്ലാതിരുന്ന അയോധ്യയില്‍ ഇതുവരെ ലഭിച്ചത് 100 പഞ്ചനക്ഷത്ര ഹോട്ടലിനുള്ള അപേക്ഷകളാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തുന്നു. 4 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകളും ഹോംസ്റ്റേകളും ഒപ്പം ഉയരുകയാണ്.

അയോധ്യയില്‍ വീതി കൂട്ടിയ റോഡുകള്‍ക്കിരുവശവുമുള്ള കെട്ടിടങ്ങളുടെ മുന്‍വശം ഒരേ ആകൃതിയിലാണ് നിര്‍മിക്കുന്നത്. ഒരേ നിറവും ഒരേ മുഖവും. പുതിയ റെയില്‍പ്പാതകള്‍ മുതല്‍ അത്യന്താധുനിക റെയില്‍വെ സ്റ്റേഷനും പുതിയ ട്രെയിനുകളും. അന്താരാഷ്‌ട്ര വിമാനത്താവളം വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും. നൂറു വര്‍ഷം മുന്നില്‍ക്കണ്ടുള്ള ആസൂത്രണമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അയോധ്യ നഗര്‍ നിഗമും നിര്‍വഹിക്കുന്നത്. 1000 കോടി രൂപ മുടക്കി മൂന്നു പ്രധാന റോഡുകള്‍ വീതികൂട്ടി. നഗരത്തില്‍ 32,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടക്കുന്നു. സരയൂ തീരത്തെ നയാ ഘട്ട് മുതല്‍ സഹദത്ഗഞ്ച് വരെയുള്ള 13 കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടിയത്. 800 കടകളും വീടുകളും ഇതിനായി നഷ്ടപരിഹാരം നല്കി പൊളിച്ചുനീക്കി. ഇവിടങ്ങളിലെല്ലാം പുതിയ കടകള്‍ പിറകിലേക്കു നീക്കിപ്പണിതിരിക്കുന്നു. പതിറ്റാണ്ടുകളായി അയോധ്യയിലെ കടമുറി വാടക വെറും 75 രൂപ ആയിരുന്നു. ഇതാണ് മാസം പതിനായിരത്തിലേക്കും പതിനയ്യായിരത്തിലേക്കും ഉയര്‍ന്നിരിക്കുന്നതെന്ന് ഹനുമാന്‍ ഗഡി ക്ഷേത്ര പൂജാരി രാജു ദാസ് പറയുന്നു.

നഗരത്തില്‍ 200 വലിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ചെറുതും വലുതുമായ നിര്‍മാണങ്ങള്‍ മാത്രം ലക്ഷത്തിലധികം വരും. ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം നിര്‍മാണ മേഖലയില്‍ ശതകോടികളുടെ നിക്ഷേപമാണ് പ്രവഹിക്കുന്നത്. അയോധ്യ മനോഹരമായി ഒരുങ്ങുകയാണ്. 500 വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന സ്വന്തം രാമനെ വരവേല്‍ക്കാനുള്ള ആഘോഷമാണിതെന്ന് അയോധ്യയുടെ മുഖം പറയും.

Tags: AyodhyaSri Ram JanmabhoomiPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.