Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാവി മുഖ്യമന്തി എന്നായിരുന്നു വിശേഷണം, പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 01:13 am IST
in India

ചെന്നൈ: കറുത്ത എംജിആര്‍ എന്നായിരുന്നു ഒരിക്കല്‍ വിളിപ്പേര്. പക്ഷേ അന്നൊന്നും വിജയകാന്ത് രാഷ്‌ട്രീയത്തിലേക്ക് വരുമെന്ന് ആരും വിചാരിച്ചിരുന്നതേയില്ല. 2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന പേരില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എന്തിനും ഒപ്പം നിന്നത് എഐഎഡിഎംകെയില്‍ നിന്നും പുറത്തുവന്ന പ്രമുഖ രാഷ്‌ട്രീയ നേതാവ് പന്റുട്ടി രാമചന്ദ്രന്‍. പിന്നീട് വിജയകാന്തിന്റെ ഭാര്യ പ്രേമലതയും ഭാര്യാ സഹോദരന്‍ സുധീഷും പിടിമുറുക്കിയതോടെ പന്റുട്ടി വീണ്ടും അണ്ണാഡിഎംകെയിലേക്ക് മടങ്ങി.

വിജയകാന്ത് പ്രസിഡന്റും പന്റുട്ടി രാമചന്ദ്രന്‍ പ്രസീഡിയം ചെയര്‍മാനും ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന രാമു വസന്തന്‍ ജനറല്‍ സെക്രട്ടറിയുമായായിരുന്നു തുടക്കം. 2006ല്‍ 234 സീറ്റില്‍ തനിച്ച് മത്സരിച്ചെങ്കിലും ജയിച്ചത് വിജയകാന്ത് മത്സരിച്ച വിരുദാചലം മണ്ഡലത്തില്‍ മാത്രം. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലും തനിച്ചായിരുന്നു മത്സരം. 2011ല്‍ ഡിഎംകെയെ തോല്പിക്കാന്‍ എന്ന ന്യായം പറഞ്ഞ് അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കി. ഡിഎംഡികെ 29 ഇടത്ത് വിജയിച്ചു. ഫലം വന്നതിനു ശേഷം സഖ്യം പൊളിഞ്ഞു. ജയലളിത മുഖ്യമന്ത്രിയായി, വിജയകാന്ത് പ്രതിപക്ഷ നേതാവും. പലപ്പോഴും സഭയില്‍ ജയലളിതക്കെതിരെ ശക്തമായ വാദമുയര്‍ത്തി വിജയകാന്ത്. ഭാവി മുഖ്യമന്ത്രി എന്നുപോലും വിജയകാന്ത് വിശേഷിപ്പിക്കപ്പെട്ടു.

എന്നാല്‍, പാര്‍ട്ടിയില്‍ പോര് രൂക്ഷമായി. എട്ട് എംഎല്‍എമാര്‍ അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. 2014 ല്‍ മത്സരിച്ചത് ബിജെപിക്കൊപ്പം. ബിജെപിക്കൊപ്പം 2016 ല്‍ ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന ജനക്ഷേമ മുന്നണിക്കൊപ്പം ചേരാനായിരുന്നു വിജയകാന്തിന്റെ തീരുമാനം. സിപിഐ, സിപിഎം വൈകോയുടെ എംഡിഎംകെയും ഉള്‍പ്പെട്ട സഖ്യത്തില്‍ മത്സരിക്കാനുള്ള ഈ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിഷേധമുയര്‍ന്നു. വിജയകാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റടക്കമുള്ളവര്‍ ഇതോടെ പാര്‍ട്ടി വിട്ടു.

വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ജനക്ഷേമ മുന്നണിക്ക് കനത്ത തിരിച്ചടിയേറ്റു. ഉലുന്തര്‍പ്പേട്ട് മണ്ഡലത്തില്‍ മത്സരിച്ച വിജയകാന്ത് 34,000 വോട്ട് നേടി മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ സഖ്യങ്ങള്‍ മാറിമാറി പരീക്ഷിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ. സഖ്യത്തില്‍ മത്സരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎംഎംകെയും എസ്ഡിപിഐയും എഐഎംഐഎമ്മുമടക്കമുള്ള സഖ്യത്തിനൊപ്പം മത്സരിച്ചെങ്കിലും അതുവരെയുള്ള ഏറ്റവും കുറഞ്ഞ വോട്ടു ശതമാനമായ 0.43 ലേക്ക് കൂപ്പുകുത്തി.

പൊതുയോഗങ്ങളിലും മറ്റും വിജയകാന്തിന്റെ പെരുമാറ്റം പലപ്പോഴും വിമര്‍ശനത്തിനു വിധേയമായി. സ്വന്തം പ്രവര്‍ത്തകരെയും നേതാക്കളേയും വഴക്കു പറഞ്ഞു. ശക്തമായ ഇരുമുന്നണികള്‍ക്കിടെ ഇടമുറപ്പിക്കാന്‍ ശ്രമിച്ച് ഒരു പരിധി വരെ വിജയിച്ചെങ്കിലും രാഷ്‌ട്രീയത്തില്‍ എത്തേണ്ടിടത്ത് എത്താതെയാണ് ക്യാപ്റ്റന്‍ വിടപറയുന്നത്.

Tags: Actor VijaykantTamil Nadu Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

India

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

India

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

India

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.