Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുവരുള്‍ പോലെ ശിവഗിരി തീര്‍ഥാടനം

വിനീത വേണാട്ട് by വിനീത വേണാട്ട്
Dec 27, 2023, 09:06 am IST
in Samskriti
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവ്‌

കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവ്‌

FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനാരായണ ഗുരുദേവന്റെ അനുമതിയോടെയും ആശിര്‍വാദത്തോടെയുമാണ് ചരിത്രപ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായത്. 1928 ജനുവരി 16ന് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ തണലില്‍ ഗുരുദേവന്‍ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീര്‍ഥാടനമെന്ന ആശയം ശിഷ്യര്‍ അദ്ദേഹത്തിന് മുന്നില്‍ വയ്‌ക്കുന്നത്. ഗുരുദേവന്‍ മറ്റൊരു ദിക്കിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ നിര്‍ദ്ദേശപ്രകാരം ഗുരു ശിഷ്യരായ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, മാലിയില്‍ ടി.കെ. കിട്ടന്‍ റൈട്ടര്‍, അദ്ദേഹത്തിന്റെ സഹോദരങ്ങളായ ടി.കെ. കൊച്ചുകുമാരന്‍, ടി.കെ. കുഞ്ചു, ശ്രീനരസിംഹസ്വാമികള്‍, ശ്രീനാരായണ തീര്‍ഥര്‍ സ്വാമികള്‍, കെ.ഗോപാലന്‍ തന്ത്രികള്‍ എന്നിവരാണ് വ്രതാനുഷ്ഠാനങ്ങളോടെയുള്ള ശിവഗിരി തീര്‍ഥാടനം എന്ന ആശയവുമായി ഗുരുദേവനെ കാണാനെത്തിയത്.

ഗുരുവിനെ മുന്നോട്ടുവന്ന് വന്ദിച്ച ഗോവിന്ദന്‍ വൈദ്യരോടും റൈട്ടറോടുമായി ”എന്താ വൈദ്യര്‍, റൈട്ടറുമായിട്ട്” എന്ന് ചോദ്യത്തോടെയാണ് ഗുരുദേവന്‍ സംഭാഷണത്തിന് തുടക്കമിട്ടത്. ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള അനുമതി തേടിയെത്തിയതാണെന്ന മറുപടി ഇരുവരും നല്കി. ഉപാധികളോടെയാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ഥാടനത്തിനുള്ള അനുമതി അരുളിയത്.

അഷ്ടലക്ഷ്യങ്ങളോടെയുള്ള തീര്‍ഥാടനമാകണം ശിവഗിരിയിലേക്ക് എന്നതായിരുന്നു ഗുരുവിന്റെ ഉപാധി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിയില്‍, ശാസ്ത്ര സാങ്കേതിക പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം ഉള്ളവരെ ശിവഗിരിയില്‍ ക്ഷണിച്ചുവരുത്തി പ്രസംഗ പരമ്പര നടത്തണം. പഞ്ചശുദ്ധി പാലിച്ചെത്തുന്ന തീര്‍ഥാടകര്‍ ഇത് അച്ചടക്കത്തോടെ കേള്‍ക്കണം, കേട്ടത് പ്രവൃത്തിയില്‍ വരുത്തണം എന്നീ ഉപാധികള്‍ പാലിച്ചാവണം മഹാതീര്‍ഥാടനം. ഗുരുദേവന്‍ അവസാനമായി നല്കിയ സന്ദേശവും ഇതാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു.

1932 ഡിസംബര്‍ 24ന് വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ.കിട്ടന്‍ റൈട്ടര്‍ ടി.കെ.കുഞ്ചു, ഗോപാലന്‍ തന്ത്രികള്‍ എന്നിവരടങ്ങുന്ന സംഘം നിഷ്ഠകള്‍ പാലിച്ച് നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിന്‍ ചുവട്ടില്‍നിന്ന് പദയാത്രയായി ശിവഗിരിയിലേക്ക് തീര്‍ഥാടനം നടത്തി. ഈ പദയാത്രയെ അനുസ്മരിച്ച് എല്ലാവര്‍ഷവും നൂറുകണക്കിനാളുകളാണ് നാഗമ്പടത്ത് എത്തി തേന്മാവിന് വലംവച്ച ശേഷം ശിവഗിരിയിലേയ്‌ക്ക് തീര്‍ഥാടനം നടത്തുന്നത്.

ഇലവുതിട്ടയിലെ മൂലൂരിന്റെ ഭവനമായ കേരളവര്‍മ്മ സൗധത്തില്‍നിന്ന് മൂലൂരിന്റെ പുത്രനായ പി.കെ.ദിവാകരപ്പണിക്കരുടെ നേതൃത്വത്തില്‍ പി.വി.രാഘവന്‍, എം.കെ.രാഘവന്‍, കെ.എസ്.ശങ്കുണ്ണി, പി.കെ.കേശവന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ തീര്‍ഥാടക സംഘവും ശിവഗിരിയിലേക്ക് പുറപ്പെട്ടിരുന്നു. ദൂരം കുറവായിരുന്നതിനാല്‍ ഈ സംഘം ഡിസംബര്‍ 28ന് ശിവഗിരിയിലെത്തി. നാടമ്പടത്തുനിന്നുള്ള തീര്‍ഥാടകര്‍ 1933 ജനുവരി ഒന്നിനാണ് ശിവഗിരിയിലെത്തിയത്. ഇലവുംതിട്ടയില്‍ നിന്നുള്ള അഞ്ചംഗ സംഘത്തെ ആദ്യ തീര്‍ഥാടകരായി അംഗീകരിച്ച് ശിവഗിരി മഠത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും നല്കി.

Tags: Varkala Sivagiri MuttSivagiri Pilgrimage
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനകാല സമാപന സമ്മേളനത്തില്‍ നടന്‍ കൊല്ലം തുളസി മുഖ്യപ്രഭാഷണം നടത്തുന്നു. സ്വാമി അസംഗാനന്ദഗിരി, സ്വാമി അവ്യയാനന്ദ, ബിനു, സ്വാമി സച്ചിദാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി എന്നിവര്‍ സമീപം
Thiruvananthapuram

പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനുമുള്ള സംസ്‌കാരമുണ്ടാകണം: കൊല്ലം തുളസി

Editorial

ഗുരുദേവനെതിരെ ഇടതു ജിഹാദ്

Editorial

ഒരു മുഖ്യമന്ത്രിയും ഇത്രയും തരംതാഴരുത്

ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ധര്‍മസംഘം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തുന്നു
Kerala

ശ്രീനാരായണധര്‍മ പതാക ഉയര്‍ന്നു; ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം

ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു
main

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍ അപരമതദ്വേഷം പ്രോത്സാഹിപ്പിക്കില്ല: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ : പിടിച്ചെടുത്തത് 52 ഗ്രാം എം.ഡി.എം.എ

മറുകു വളരുന്നതും മുറിവുണങ്ങാത്തതും കണ്ടില്ലെന്ന് നടിക്കരുത് ; സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

ഒരു പ്രയോജനവുമില്ലാത്ത നേതാവാണ് രാഹുൽ ; സൈന്യത്തെയും, രാജ്യത്തെയും ബഹുമാനിക്കാത്ത രാഹുലിന് എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് ; ഗിരിരാജ് സിംഗ്

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

ഗാസ മുനമ്പിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : ദുഃഖം പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies