Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ ശിവക്ഷേത്രത്തിലെ പൂജാരിയെ വെടിവെച്ച് കൊന്ന ശേഷം കണ്ണ് ചൂഴ്ന്നെടുത്തു, നാവരിഞ്ഞു; ഗ്രാമത്തില്‍ വന്‍ കലാപം

ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ പൂജാരിയെ വെടിവെച്ചു കൊന്ന ശേഷം കണ്ണുചൂഴ്ന്നെടുക്കുകയും നാക്ക് അരിയുകയും ചെയ്ത ക്രൂരമായ കൊലപാതക വാര്‍ത്ത പുറത്ത് വന്ന ശേഷം കലാപം പടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 08:33 pm IST
in India
ക്ഷേത്ര പൂജാരി മനോജ് കുമാര്‍ സാ (വലത്ത്)

ക്ഷേത്ര പൂജാരി മനോജ് കുമാര്‍ സാ (വലത്ത്)

പറ്റ്ന: ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ പൂജാരിയെ വെടിവെച്ചു കൊന്ന ശേഷം കണ്ണുചൂഴ്ന്നെടുക്കുകയും നാക്ക് അരിയുകയും ചെയ്ത ക്രൂരമായ കൊലപാതക വാര്‍ത്ത പുറത്ത് വന്ന ശേഷം കലാപം പടരുന്നു. ദനപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരി മനോജ് കുമാര്‍ സാ(32) ആണ് അതിമൃഗീയമായി കൊല ചെയ്യപ്പെട്ടത്. പിന്നീട് കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ണുകള്‍ ചൂഴ്ന്നെടുത്തും നാക്കരിഞ്ഞ തള്ളിയ നിലയിലും പൂജാരിയുടെ മൃതദേഹം കണ്ടെടുത്തത്. സ്വകാര്യഭാഗങ്ങളും അരിഞ്ഞ നിലയിലാണ്. കഴുത്തിലാണ് വെടിയേറ്റത്.

മനോജ് കുമാറിന്റെ സഹോദരന്‍ അശോക് കുമാര്‍ സാ ബിജെപി നേതാവും ഗ്രാമത്തലവനുമാണ്. അഞ്ച് ദിവസമായി മനോജ് കുമാറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മനോജ് കുമാറിനെ കണ്ടുപിടിക്കുമെന്ന് സമാധാനിപ്പിക്കുകയല്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. മനോജ് കുമാറിന്റെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നതെന്നും വീട്ടുകാര്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീടാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെടുത്തത്. ഇതാണ് ഗ്രാമവാസികളെ അക്രമത്തിന് പ്രേരിപ്പിച്ചത്. പൊലീസിന്റെ നിഷ്ക്രിയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവും അക്രമവും തുടങ്ങിയത്. ദേശീയപാത 27 നാട്ടുകാര‍് ബ്ലോക്ക് ചെയ്തു. സദര‍് എസ് ഡിപിഒ പ്രഞ്ജാള്‍ സ്ഥലത്തെത്തിയ ശേഷം കൂടുതല്‍ പൊലീസ് സേനയെ വിളിച്ചുവരുത്തിയ ശേഷമാണ് സ്ഥിതി ശാന്തമായത്.

തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ നിന്നു പോയ ശേഷമാണ് മനോജിനെ കാണാതായത്. പൂജാരിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷം പടരുകയാണ്. പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണവും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലെ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കമുള്ളതായി പൂജാരിയുടെ സഹോദരന്‍ അശോക് കുമാര്‍ പറയുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ടവര്‍ ഏക്കര്‍കണക്കിന് ക്ഷേത്രഭൂമി തട്ടിയെടുത്തിരുന്നു. ക്ഷേത്രത്തില്‍ എന്ത് പരിപാടിയുണ്ടെങ്കിലും അത് അലങ്കോലമാക്കുക ഇവരുടെ പതിവായിരുന്നു. ഇവര്‍ക്കെതിരെ പൂജാരിയായ മനോജ് കുമാര്‍ സാ പ്രതികരിച്ചിരുന്നു ഇതാകാം തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ കൊലപാതകത്തിനും കാരണമെന്ന് അശോക് കുമാര്‍ സാ ആരോപിക്കുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു. കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറയുന്നു.

Tags: Communal violencegopalganjtemple priest killingbjpBihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.