Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ വിമാനത്താവളത്തിന് നാളെ 5 വയസ്സ്; ഉത്തരമലബാറിന്റെ വികസന കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതിയ വിമാനത്താവളത്തിന്റെ വികസന പദ്ധതികള്‍ കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 08:26 pm IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് നാളെ 5 വയസ്സ്. എന്നാല്‍ ഉത്തരമലബാറിന്റെ വികസന കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതിയ വിമാനത്താവളത്തിന്റെ അനുബന്ധ വി
കസനങ്ങള്‍ ഇപ്പോഴും കടലാസിലുറങ്ങുന്നു.

വിമാനത്താവളത്തോടനുബന്ധിച്ച റോഡുകളുടെ വികസനം എങ്ങുമെത്തിയില്ല. വിമാനത്താവളനഗരമായി മട്ടന്നൂരിനെ ഉയര്‍ത്താനായി പ്രഖ്യാപിച്ച വന്‍കിട സംരംഭങ്ങള്‍ പലതും തുടങ്ങിയില്ല. വിമാനത്താവളത്തിലേക്കെത്തിച്ചേരാന്‍ പൊതുഗതാഗത സൗകര്യങ്ങളില്ല. വിമാനത്താവള പരിസരത്ത് കുറഞ്ഞ ചെലവില്‍ താമസത്തിന് സൗകര്യങ്ങളും പരിമിതം. കാര്‍ഷിക വ്യാവസായിക ടൂറിസം മേഖലയും കാര്യമായി ഉണര്‍ന്നില്ല.

2018ല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് അതിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പല വികസന പ്രവര്‍ത്തനങ്ങളും ഉദ്ഘാടനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

കൊവിഡ് മഹാമാരി വന്നതു കാരണം രണ്ട് വര്‍ഷക്കാലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിനുണ്ടായ തിരിച്ചടിയാണ് വികസനത്തിന് തടസ്സമായതെന്ന വാദം നിലനില്‍ക്കുമ്പോഴും അനുബന്ധ വികസനപ്രവര്‍ത്തികള്‍ വേണ്ടരീതിയില്‍ മുന്നോട്ട് പോവാഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെയും വിമാനത്താവള കമ്പനിയായ കിയാല്‍ അധികൃതരുടെയും കെടുകാര്യസ്ഥതയുമാണെന്ന ആരോപണം വ്യാപകമാണ്. 3050 മീറ്റര്‍ റണ്‍വേയാണ് നിലവിലുളളത്. ഇത് 4000 മീറ്ററാക്കാനുളള പ്രഖ്യാപനം നടന്നെങ്കിലും നടപടികള്‍മുടങ്ങി കിടക്കുകയാണ്.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന നീളമേറിയ റണ്‍വേയും ഏപ്രണും വിശാലമായ ടെര്‍മിനല്‍ കെട്ടിടവും കണ്ണൂര്‍ വിമാനത്താവളത്തിലുണ്ട്. എന്നാല്‍ വിമാന സര്‍വീസുകളും യാത്രക്കാരും കുറവായതിനാല്‍ സൗകര്യങ്ങളുടെ പകുതിപോലും ഇതുവരെ ഉപയോഗിക്കപ്പെടാത്ത സ്ഥിതിയാണ്.

വിമാനത്താവളത്തോടനുബന്ധിച്ച് ബിസിനസ് ക്ലാസ് ഹോട്ടല്‍, സ്‌പെഷ്യാലിറ്റി ആശുപത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുളള കേന്ദ്രം എന്നിവയടക്കം പ്രഖ്യാപനങ്ങളിലുണ്ടെങ്കിലും ഇതെല്ലാമെന്ന് യാഥാര്‍ത്ഥ്യമാകുമെന്നതിന് അധികൃതര്‍ക്ക് ഉത്തരമില്ല. എല്ലാമേഖലയിലും ഉണര്‍വ് വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും വികസനപ്രവര്‍ത്തനങ്ങള്‍മുന്നോട്ടു പോയില്ല.

വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന 6 റോഡുകളുടെ പ്രവര്‍ത്തനം അതിര്‍ത്തിക്കല്ല് സ്ഥാപിക്കലില്‍ ഒതുങ്ങിയിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, കോഴിക്കോട് തുടങ്ങിയ ടൗണുകളെ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും കൊവിഡിനെ തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ചു. യാത്രക്കാര്‍ ഇല്ലാത്തതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. പുതുതായി സര്‍വീസ് തുടങ്ങാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

രാജ്യാന്തര നഗരമായി മട്ടന്നൂരിനെ ഉയര്‍ത്താനുള്ള പദ്ധതിയും പാതിവഴിയിലാണ്. 140 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കണ്‍വെന്‍ഷന്‍ സെന്ററിന് മാസങ്ങള്‍ക്ക് മുമ്പേ ഭരണാനുമതി കിട്ടിയിട്ടും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ല. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഇടയ്‌ക്കിടെ നടക്കുമ്പോഴും 5 വര്‍ഷമാകുമ്പോഴും വികസന കാര്യത്തില്‍ ഒരടിപോലും മുന്നോട്ടു പോകാത്ത സ്ഥിതിയാണ്.

Tags: Kannur airportdevelopment plans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

Kerala

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി

Kerala

വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്തിട്ട് നഷ്ടപരിഹാരം ലഭിച്ചില്ല: കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു, ഒരേക്കർ 23 സെന്‍റും വീടും ബാങ്ക് കൈവശപ്പെടുത്തി

Kerala

കണ്ണൂര്‍ വിമാനത്താവളത്തിലും സോളാര്‍ പദ്ധതി; നടപ്പിലാക്കുന്നത് 4 മെഗാ വാട്ടിന്റെ പദ്ധതി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടില്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ആരും ഗോളടിക്കാതെ 90 മിനിറ്റ്, എക്സ്ട്രാ ടൈമിലേക്ക് കടന്ന് അര്‍ജന്‍റീന-സ്പെയിന്‍ ഫൈനല്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.