Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാളം തുരന്ന് ചെന്നു; അവരെ ജീവിതത്തിലേക്ക് വിളിച്ചു

ഉപയോഗിച്ചത് നിരോധിച്ച തുരക്കല്‍ രീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 09:43 pm IST
in India

ഉത്തരകാശി(ഉത്തരാഖണ്ഡ്): മാര്‍ഗമോ ലക്ഷ്യമോ പ്രധാനം എന്ന ചോദ്യമുയര്‍ത്തിയാണ് സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം വിജയകരമായി അവസാനിച്ചത്. 2014ല്‍ രാജ്യത്ത് നിരോധിച്ച തുരക്കല്‍ സംവിധാനമാണ് നാല്‍പ്പത്തൊന്നു തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഉപയോഗിച്ചത്. അമേരിക്കയില്‍ നിന്നു കൊണ്ടു വന്ന ഓഗര്‍ മെഷീന്‍ പലപ്പോഴും തകരാറിലായപ്പോഴാണ് കല്‍ക്കരി ഖനികളിലും മറ്റും സമാന്തരമായി ചെറിയ ടണലുകള്‍ നിര്‍മിക്കുന്ന റാറ്റ് മൈനിങ് എന്നറിയപ്പെടുന്ന രീതി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.

സില്‍ക്യാര തുരങ്കത്തിനു തിരശ്ചീനമായി ഇത്തരത്തില്‍ ചെറിയ ടണല്‍ തുരന്ന് പൈപ്പിറക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. കല്‍ക്കരി ഖനികളില്‍ കെട്ടിക്കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പുറത്തെത്തിക്കാനാണ് സമാന്തര ടണലുകള്‍ തുരന്നിരുന്നത്. ഇതില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികളുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സമാന്തര ടണലുകള്‍ തുരക്കുമ്പോള്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുകയും തൊഴിലാളികള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പോളാണ് 2014ല്‍ ഈ രീതി രാജ്യത്ത് നിരോധിച്ചത്.

എന്നാല്‍ സില്‍ക്യാരയിലേക്ക് എലിമാള തുരക്കലുകാരെ (റാറ്റ് മൈനേഴ്സ്) വിളിച്ചു. കരസേന അവര്‍ക്കായി തുരക്കല്‍ ഉപകരണം എത്തിച്ചു. യന്ത്ര സഹായമില്ലാതെ 18 മീറ്റര്‍ തുരന്ന് പൈപ്പിറക്കി. ദൗത്യം വിജയമായി. നിരോധിച്ച രീതിയാെണങ്കിലും ജീവന്‍ രക്ഷാ ദൗത്യത്തിനായി ഉപയോഗിച്ചതില്‍ തെറ്റില്ല എന്ന രീതിയില്‍ ചര്‍ച്ചയും വന്നു.

മറക്കില്ല ആ നിമിഷം; ജീവജലം തരുമോ

ഉത്തരകാശി(ഉത്തരാഖണ്ഡ്): ദാഹിച്ചു വലഞ്ഞ് ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിന് അടുത്തത്തെത്തിയ ആ തൊഴിലാളി ആവേശത്തോടെ എന്റെ കൈയില്‍ നിന്ന് വെള്ളക്കുപ്പി വാങ്ങിയത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത നിമിഷമായിരിക്കുമെന്ന് പറയുന്നു, വാക്കീല്‍ ഹസന്‍. തുരങ്കത്തിലേക്ക് പൈപ്പിറക്കിയ തുരക്കല്‍ സംഘത്തിലെ പ്രധാനിയായിരുന്നു വാക്കീല്‍. സമാന്തര ടണലിന്റെ അങ്ങേയറ്റത് കുടുങ്ങിയ തൊഴിലാളികളെ കണ്ടത് ഒരിക്കലും മറക്കില്ല. അതിലൊരാള്‍ ജീവജലത്തിനായി കൈനീട്ടിയത് ഒരിക്കലും മറക്കില്ല, വാക്കീല്‍ പറയുന്നു.

അമേരിക്കയില്‍ നിന്നു കൊണ്ടു വന്ന ഓഗര്‍ മെഷീന്‍ തുരന്നതിന്റെ ബാക്കിയാണ് വാക്കീല്‍ ഹസനും സംഘവും തുരന്നത്. പന്ത്രണ്ടു പേരുടെ സംഘത്തിന് നേതൃത്വം നല്‍കിയത് വാക്കീലും മുന്നയും. എലികള്‍ മണ്ണുതുരക്കുന്ന രീതിയാണ് പ്രയോഗിച്ചത്. പതിനെട്ടു മീറ്ററാണ് തുരന്നത്. തുരക്കല്‍ സംഘത്തിലെ നാലു പേരാണ് ആദ്യം പൈപ്പിലൂടെ ഇറങ്ങിയത്. പിന്നീടാണ് വാക്കീല്‍ തൊളിലാളികള്‍ക്കടുത്ത് എത്തയത്. രക്ഷിച്ചതിന്

നന്ദി, നിങ്ങള്‍ ചോദിക്കുന്നത് എന്തും തരും എന്നാണ് തൊഴിലാളികള്‍ പറഞ്ഞതെന്ന് വാക്കീല്‍ ഓര്‍ക്കുന്നു. എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി എന്നായിരുന്നു വാക്കീലിന്റെ മറുപടി.

Tags: Uttarakhand Tunnel RescueRate hole Mining
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിശ്വാസം, തുരങ്കത്തിലും തുറസ്സിലും

Thiruvananthapuram

തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ വിതുരക്കാരനും; രഞ്ജിത്ത് ഇസ്രയേൽ നാഷണല്‍ ഡിസാസ്റ്റര്‍ ഫോഴ്‌സിലെ അംഗം

Article

ഓപ്പറേഷന്‍ സിന്ദഗി: രാജ്യത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച രക്ഷാദൗത്യം

Editorial

ആത്മീയ ഭൂമിയിലെ അത്ഭുത വിജയം

India

ജനവിശ്വാസത്തിന്റെ പ്രതീകമായി സബ അഹമ്മദും നേഗിയും; ‘രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു’

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.