Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മ്യാന്മാറില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികള്‍ 32000, അഭയം തേടുന്നവരില്‍ സൈനികരും

വംശീയമായി സമാനതകളുളളവരാണെന്നതിനാല്‍ നാട്ടുകാരില്‍ നിന്ന് അഭയാര്‍ത്ഥികളെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്

Janmabhumi Online by Janmabhumi Online
Nov 23, 2023, 08:15 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇംഫാല്‍: അയല്‍രാജ്യമായ മ്യാന്മാറില്‍ സൈനിക ഭരണകൂടവും ജനാധിപത്യ അനുകൂല സംഘങ്ങളും തമ്മിലുളള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.സ്ത്രീകളും കുട്ടികളുമടക്കം 32,000ത്തോളം പേര്‍ ഇതിനകം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.

മണിപൂര്‍, മിസോറം സംസ്ഥാനങ്ങളിലാണ് അഭയാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നത്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് താമസിക്കുന്നത്. മറ്റ് പലരെയും അവരുടെ ഇവിടെയുളള ബന്ധുക്കള്‍ ഒപ്പം താമസിപ്പിക്കുന്നുണ്ട്. വാടക വീടുകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളുമുണ്ട്.

വംശീയമായി സമാനതകളുളളവരാണെന്നതിനാല്‍ നാട്ടുകാരില്‍ നിന്ന് അഭയാര്‍ത്ഥികളെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. മ്യാന്‍മര്‍ സൈന്യവും ജനാധിപത്യ അനുകൂലികളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുമ്പോള്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം കൂടുമെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിലര്‍ കുറച്ചുകാലം കഴിയുമ്പോള്‍ തിരികെ പോകുകയും ചിലര്‍ ഇവിടെ തന്നെ തുടരുകയും ചെയ്യും.

അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയുക, ബയോമെട്രിക് രേഖപ്പെടുത്തുക, ക്യാമ്പുകള്‍ സ്ഥാപിക്കുക, അവര്‍ ഒരു വിമത ഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് ഉറപ്പാക്കി രേഖകള്‍ സൂക്ഷിക്കുക എന്നിങ്ങനെ കാര്യങ്ങള്‍ സൈന്യം ഉറപ്പാക്കുന്നുണ്ട്.എന്നാല്‍ മയക്കുമരുന്നുകളുടെയും മറ്റ് നിരോധിത വസ്തുക്കളുടെയും അനധികൃത കടത്തലാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ കലിത പറഞ്ഞു.

ജനാധിപത്യ അനുകൂലികളില്‍ നിന്ന് രക്ഷതേടി ചിലപ്പോള്‍ മ്യാന്മാര്‍ സൈനികരും അതിര്‍ത്തി കടന്നെത്തുന്നുണ്ട്.എന്നാല്‍ ആയുധങ്ങള്‍ കൈമാറിയ ശേഷമേ അവര്‍ക്ക് അഭയം നല്‍കാറുളളൂ. കൃത്യമായ തിരിച്ചറിയല്‍ നടത്തിയ ശേഷം അവരെ മോറെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി മ്യാന്‍മര്‍ അധികാരികള്‍ക്ക് കൈമാറും.

അടുത്തിടെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുന്ന ജോലികള്‍ ആരംഭിച്ചതായും കരസാന കമാന്‍ഡര്‍ പറഞ്ഞു. ഘട്ടംഘട്ടമായി പണി പുരോഗമിക്കുന്നു, 1600 കിലോമീറ്റര്‍ ദൂരത്തില്‍ വേലി വരും.

മ്യാനമാറിലെ ചിന്‍ സ്റ്റേറ്റിലെ തുബുവലിലെ ക്യാമ്പ് ജനകീയ സായുധ സേന പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മിസോറാമിലെ ചമ്പായി ജില്ലയിലേക്ക് പലായനം നടത്തിയ 29 മ്യാന്‍മാര്‍ സൈനികരെ ഈ മാസം 19 ന് തിരിച്ചയച്ചു. ഈ മാസം 13 മുതല്‍ ഇതുവരെ 74 മ്യാന്‍മര്‍ സൈനികര്‍ മിസോറാമിലെത്തി. ഇവരില്‍ 39 പേരെ മ്യാന്‍മറിലേക്ക് തിരിച്ചയച്ചു.

Tags: mizoramMyanmarmilitarymanipurrefugeeethnicjunta
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

India

മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട: ‘വൈറ്റ് വെയിൽ’ ഓപ്പറേഷനിൽ പിടികൂടിയത് 55 കോടി രൂപയുടെ ഹെറോയിനും കറുപ്പും

India

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

India

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

India

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies