Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈപിടിച്ച് കയറ്റിയ അമ്മാവനെ തന്നെ കുതികാല്‍ വെട്ടി തുടങ്ങിയ ഭാസുരാംഗന്‍, രാഷ്‌ട്രീയത്തെ അഴിമതിയെ മറയ്‌ക്കാനുമുള്ള സംരക്ഷണ കവചമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 12:35 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ കാഷ്യറായിരുന്ന ഭാസുരാംഗനെ അമ്മാവനായ കൃഷ്ണപണിക്കരാണ് രാഷ്‌ട്രീയത്തിലിറക്കുന്നത്. അമ്മാവന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. പഞ്ചായത്ത് മെമ്പറായി. മാറനല്ലൂര്‍ ക്ഷീരസഹകരണ സംഘം ബോര്‍ഡ് മെമ്പറായി. പിന്നീട് അമ്മാവനെ തന്നെ വെട്ടി ക്ഷീരയുടെ പ്രസിഡന്റുമായി.

1986 ലാണ് എന്‍. ഭാസുരാംഗന്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായത്. പിന്നീട് 35 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റായി എതിരാളികളെ വെട്ടിനിരത്തി വിരാജിച്ചു. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഭാസുരാംഗന് സംരക്ഷകരുണ്ടായിരുന്നു. അതിന് തെളിവാണ് 1996-98 കാലഘട്ടത്തില്‍ ഭാസുരാംഗനെതിരെ കണ്ടല ബാങ്കിലെ അനധികൃത നിയമനത്തില്‍ കേസും അന്വേഷണവും നടന്നെങ്കിലും ഒന്നും സംഭവിക്കാതെ പോയത്.

സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ അന്ന് നാലുപേരെ നിയമിച്ചത്. അന്നത്തെ സഹകരണ മന്ത്രി പിണറായി വിജയനായിരുന്നു. അന്ന് ഭാസുരാംഗന്‍ അനധികൃതമായി നിയമിച്ച നാലുപേരും ജോലിയില്‍ തുടരുന്നു. അവര്‍ക്കും അവരെ അനധികൃതമായി നിയമിച്ച ഭാസുരാംഗനും സിപിഎമ്മിന്റെ നിര്‍ലോഭമായ സഹായം ലഭിച്ചതിനാല്‍ ഒന്നും സംഭവിച്ചില്ല. അഴിമതി നടത്താനും അവ മറച്ചുപിടിക്കാനുമുള്ള ഒരു സംരക്ഷണ കവചമായാണ് ഭാസുരാംഗന്‍ രാഷ്‌ട്രീയത്തെ കണ്ടിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ നാട്ടുകാര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കരുണാകരനൊപ്പം ഡിഐസിയില്‍ എത്തിയ ഭാസുരാംഗന്‍ അവിടെ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ സിപിഐയില്‍ ചേര്‍ന്നു.

തൊണ്ണൂറുകളില്‍ കണ്ടല സഹകരണ ബാങ്കില്‍ ഭാസുരാംഗന്‍ നടത്തിയ ക്രമക്കേടുകളുടെ തെളിവുകളും ഓരോന്നായി ഇപ്പോള്‍ പുറത്തുവരികയാണ്. നാഫെഡ് വഴി കൊപ്ര സംഭരണത്തിനായുള്ള കൊപ്ര ഉണക്കു യന്ത്രം സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ പൊളിച്ചുവിറ്റതും ഭാസുരാംഗന്റെ നേതൃത്വത്തിലാണെന്ന് ആരോപണമുണ്ട്. കൊപ്ര ഉണക്കു യന്ത്രം പൊളിച്ചുവിറ്റതിലും ഭാസുരാംഗനെതിരെ ഒരു നടപടിയും ഉണ്ടായില്ല. 1993ല്‍ 12,000 രൂപയുടെ ക്രമക്കേട് നടത്തിക്കൊണ്ട് തുടങ്ങിയ ഭാസുരാംഗന്‍ ഇന്ന് 101 കോടിയുടെ അഴിമതിയിലെത്തി നില്‍ക്കുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ഭാസുരാംഗനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കളിടപെട്ടിരുന്നു.

സിപിഎം നേതൃത്വം നല്‍കിയ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാസുരാംഗനെതിരെ കടുത്ത നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്ന് കണ്ടല ബാങ്കിന് ഈ ദുഃസ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവാദങ്ങളില്‍പ്പെട്ടെങ്കിലും പാര്‍ട്ടി ഭാസുരാംഗനെതിരെ ചലിച്ചില്ല. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ സമര്‍ത്ഥമായ നീക്കം പാര്‍ട്ടിയെയും ഭാസുരാംഗനെയും വെട്ടിലാക്കി. നില്‍ക്കക്കള്ളിയില്ലാതെ പാര്‍ട്ടി ഭാസുരാംഗനെതിരെ നടപടിയെടുക്കുകയായിരുന്നു.

സുനില്‍ തളിയല്‍

Tags: Corruptionkandala co-operative bankbhasurangan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

India

ബംഗാളില്‍ ബിജെപി പണി തുടങ്ങി; മമതയുടെ അനുയായിയായ മുന്‍ തൃണമൂല്‍ മന്ത്രി സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു

Kerala

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍

മമ്മൂട്ടി, തിരുവിഴ, ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് എംജിയില്‍ ഓണററി ഡോക്ടറേറ്റ് സമര്‍പ്പണം നാളെ

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

തന്ത്രം പാളി; ഏരിയാ കമ്മിറ്റികളിലും പിണറായിക്കും ഗോവിന്ദനും രക്ഷയില്ല; കീഴ്ഘടകങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചോദ്യാവലി

ദിവാകര സഹസ്രപൂര്‍ണിമ

പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കല്‍; നടപടിയെടുക്കാന്‍ കഴിയാതെ അഭിഭാഷക കമ്മിഷന്‍

രത്തൻ ഖേൽക്കറുടെ നിയമനത്തിലൂടെ രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടു; രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ

“ഈ വർഷം ബക്രീദ് അസമിൽ ഗോഹത്യ രഹിതമാക്കണം,” : ഈദ്ഗാഹ് കമ്മിറ്റികളുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

‘ഖാദിമ’ ദൽഹിയിലെത്തി, പ്രശംസ നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.