Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയ ലേഖിക രണ്ട് വര്‍ഷം മുന്‍പേ സുരേഷ് ഗോപിയുമായി നടത്തിയ അഭിമുഖം പുറത്ത് വിട്ട് ക്രൈം

മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്.

Janmabhumi Online by Janmabhumi Online
Nov 10, 2023, 04:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്. രണ്ട് വര്‍ഷം മുന്‍പ് തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കവേ ലേഖിക  സുരേഷ് ഗോപിയെ അഭിമുഖം നടത്തുന്നതിന്റെ ശബ്ദരേഖയും ക്രൈം പുറത്തുവിട്ടു.

സുരേഷ് ഗോപിയുടെ സ്വഭാവം കൃത്യമായി അറിയുന്ന ലേഖികയാണെന്ന് അഭിമുഖം കേട്ടാല്‍ മനസ്സിലാകും. അല്‍പം നര്‍മ്മം കലര്‍ത്തി തന്നെയാണ് ലേഖിക സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് സുരേഷ് ഗോപി മറുപടി പറയുന്നതും.

ഇത്തവണ എന്താണ് തൃശൂരിലെ പ്രതീക്ഷ എന്ന ലേഖികയുടെ ചോദ്യത്തിന് ‘പ്രതീക്ഷ വാനോളമാണ്, പക്ഷെ വിജയം സമ്മാനിക്കേണ്ടത് ജനമാണ് ‘എന്ന് സുരേഷ് ഗോപി ഉത്തരം നല്‍കുന്നു. ‘ലേറ്റാണ്, പക്ഷെ ലേറ്റസ്റ്റായി വന്നോ?’- ലേഖിക ചോദിക്കുന്നു.’ ലേറ്റുമല്ല, ലേറ്റസ്റ്റുമല്ല…ഞാന്‍ പഴയ ആള് തന്നെയാണ്…ഇപ്പോഴത്തെ തൃശൂര്‍ ഇതുക്കും മേലെ’- എന്നാണ് ഇതിന് സുരേഷ് ഗോപിയുടെ ഉത്തരം. അപ്പോള്‍ ഈ കുസൃതി ഉത്തരം ആസ്വദിച്ച ലേഖിക ‘സുരേഷ് ഗോപിച്ചേട്ടന് എപ്പോഴും ഇതുപോലുള്ള ഡയലോഗുണ്ടാകും’ എന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ ‘തൃശൂര്‍ ഇങ്ങെടുക്കുവാ’, ‘ഓര്‍മ്മയുണ്ടോ ഈ മുഖം’, ‘തൃശൂര്‍ ഇതുക്കും മേലെ’- ഇതെല്ലാം എന്റെ ഡയലോഗുകളാണ്. പക്ഷെ തൃശൂര്‍ അങ്ങ് തര്വാ….എന്ന് പറഞ്ഞത് തൃശൂര്‍ക്കാരാണ് എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ ലേഖികയും സുരേഷ് ഗോപിയും സൗഹൃദത്തോടെയാണ് ആ നര്‍മ്മം പങ്കിടുന്നത്.

സുരേഷ് ഗോപിയെ തടഞ്ഞുനിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കാനും സൗഹൃദത്തോടെ ലേഖികയുടെ ദേഹത്ത് തട്ടി സംസാരിക്കാനും ഉള്ള സൗഹൃദം ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നും ക്രൈം ന്യൂസ് പറയുന്നു. സുരേഷ് ഗോപിയുടെ ശീലങ്ങളറിയുന്ന ലേഖിക കോഴിക്കോട് വാര്‍ത്താസമ്മേളനത്തിന് ശേഷവും സന്തോഷവതിയായിരുന്നുവെന്നും ഈ ലേഖിക സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും ക്രൈം ന്യൂസ് പറയുന്നു. ഇത് പിന്നീട് സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനക്കേസായി മാറുന്ന അട്ടിമറി നടന്നത് പിന്നീട് വൈകുന്നേരമാണെന്നും അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൈം ആരോപിക്കുന്നു.

എന്തായാലും ഈ കേസിന്റെ പേരില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യും എന്നാണ് ഗൂഡാലോചനക്കാര്‍ കരുതിയത്. അതിനായി പൊലീസ് ആലുവയില്‍ എത്തിയെങ്കിലും സുരേഷ് ഗോപിയുടെ ജനപിന്തുണയും നടന്‍ മമ്മൂട്ടിയുടെ ഇടപെടലും ഇതിനെ തുരങ്കം വെച്ചുവെന്നാണ് ക്രൈം ന്യൂസ് നല്‍കുന്ന വിശദീകരണം.

Tags: Crime Nandakumarsureshgopisuresh gopiWoman journalistsexual harassment case#SupportSureshGopiactor SureshgopiCrime News
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജാനകി’ക്ക് പേരിൽ പരിഹാരമാകുന്നു; ഉച്ചയ്‌ക്ക് അറിയാം, സിനിമ ഉടൻ റലീസായേക്കും

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

Entertainment

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

Entertainment

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

സ്വച്ഛതാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോട്ടയത്ത് നിര്‍വഹിക്കുന്നു
Kerala

മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് സ്വച്ഛതാ പഖ്‌വാഡ: കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കരച്ചിൽ നിർത്തുന്നില്ല : ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി

അന്താരാഷ്‌ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന നാല് നേതാക്കളിൽ ഒരാളാണ് മോദി ; തരൂരിന് പിന്നാലെ മോദിയെ പ്രശംസിച്ച് സുപ്രിയ സുലെ

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

അരുണാചൽ പ്രദേശിൽ റാഫ്റ്റിംഗിന് അന്താരാഷ്‌ട്ര പദവി ലഭിക്കുന്നു ; ടൂറിസത്തിന് വലിയ ഉത്തേജനം

ആറന്മുള വഴിപാടു വള്ള സദ്യയ്‌ക്ക് ഞായറാഴ്ച തുടക്കം

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

ആനാട് നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തില്‍ തീപടര്‍ന്നു

നിമിഷപ്രിയ കേസില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies