Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയ ലേഖിക രണ്ട് വര്‍ഷം മുന്‍പേ സുരേഷ് ഗോപിയുമായി നടത്തിയ അഭിമുഖം പുറത്ത് വിട്ട് ക്രൈം

മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 04:56 pm IST
in Kerala

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്. രണ്ട് വര്‍ഷം മുന്‍പ് തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കവേ ലേഖിക  സുരേഷ് ഗോപിയെ അഭിമുഖം നടത്തുന്നതിന്റെ ശബ്ദരേഖയും ക്രൈം പുറത്തുവിട്ടു.

സുരേഷ് ഗോപിയുടെ സ്വഭാവം കൃത്യമായി അറിയുന്ന ലേഖികയാണെന്ന് അഭിമുഖം കേട്ടാല്‍ മനസ്സിലാകും. അല്‍പം നര്‍മ്മം കലര്‍ത്തി തന്നെയാണ് ലേഖിക സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് സുരേഷ് ഗോപി മറുപടി പറയുന്നതും.

ഇത്തവണ എന്താണ് തൃശൂരിലെ പ്രതീക്ഷ എന്ന ലേഖികയുടെ ചോദ്യത്തിന് ‘പ്രതീക്ഷ വാനോളമാണ്, പക്ഷെ വിജയം സമ്മാനിക്കേണ്ടത് ജനമാണ് ‘എന്ന് സുരേഷ് ഗോപി ഉത്തരം നല്‍കുന്നു. ‘ലേറ്റാണ്, പക്ഷെ ലേറ്റസ്റ്റായി വന്നോ?’- ലേഖിക ചോദിക്കുന്നു.’ ലേറ്റുമല്ല, ലേറ്റസ്റ്റുമല്ല…ഞാന്‍ പഴയ ആള് തന്നെയാണ്…ഇപ്പോഴത്തെ തൃശൂര്‍ ഇതുക്കും മേലെ’- എന്നാണ് ഇതിന് സുരേഷ് ഗോപിയുടെ ഉത്തരം. അപ്പോള്‍ ഈ കുസൃതി ഉത്തരം ആസ്വദിച്ച ലേഖിക ‘സുരേഷ് ഗോപിച്ചേട്ടന് എപ്പോഴും ഇതുപോലുള്ള ഡയലോഗുണ്ടാകും’ എന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ ‘തൃശൂര്‍ ഇങ്ങെടുക്കുവാ’, ‘ഓര്‍മ്മയുണ്ടോ ഈ മുഖം’, ‘തൃശൂര്‍ ഇതുക്കും മേലെ’- ഇതെല്ലാം എന്റെ ഡയലോഗുകളാണ്. പക്ഷെ തൃശൂര്‍ അങ്ങ് തര്വാ….എന്ന് പറഞ്ഞത് തൃശൂര്‍ക്കാരാണ് എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ ലേഖികയും സുരേഷ് ഗോപിയും സൗഹൃദത്തോടെയാണ് ആ നര്‍മ്മം പങ്കിടുന്നത്.

സുരേഷ് ഗോപിയെ തടഞ്ഞുനിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കാനും സൗഹൃദത്തോടെ ലേഖികയുടെ ദേഹത്ത് തട്ടി സംസാരിക്കാനും ഉള്ള സൗഹൃദം ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നും ക്രൈം ന്യൂസ് പറയുന്നു. സുരേഷ് ഗോപിയുടെ ശീലങ്ങളറിയുന്ന ലേഖിക കോഴിക്കോട് വാര്‍ത്താസമ്മേളനത്തിന് ശേഷവും സന്തോഷവതിയായിരുന്നുവെന്നും ഈ ലേഖിക സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും ക്രൈം ന്യൂസ് പറയുന്നു. ഇത് പിന്നീട് സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനക്കേസായി മാറുന്ന അട്ടിമറി നടന്നത് പിന്നീട് വൈകുന്നേരമാണെന്നും അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൈം ആരോപിക്കുന്നു.

എന്തായാലും ഈ കേസിന്റെ പേരില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യും എന്നാണ് ഗൂഡാലോചനക്കാര്‍ കരുതിയത്. അതിനായി പൊലീസ് ആലുവയില്‍ എത്തിയെങ്കിലും സുരേഷ് ഗോപിയുടെ ജനപിന്തുണയും നടന്‍ മമ്മൂട്ടിയുടെ ഇടപെടലും ഇതിനെ തുരങ്കം വെച്ചുവെന്നാണ് ക്രൈം ന്യൂസ് നല്‍കുന്ന വിശദീകരണം.

Tags: Crime Nandakumarsureshgopisuresh gopiWoman journalistsexual harassment caseSupportSureshGopiactor SureshgopiCrime News
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.