Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരളീയത്തിലെ ആദിമം വിവാദം: മന്ത്രിമാര്‍ തമ്മിലും അഭിപ്രായഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 08:06 am IST
in News

തിരുവനന്തപുരം: കേരളീയത്തില്‍ വനവാസി ഗോത്ര വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കിയതില്‍ പരക്കേ ആക്ഷേപം. കേരളീയം സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി വി. ശിവന്‍കുട്ടിയും പട്ടികജാതി-വര്‍ഗ വികസന വകുപ്പു മന്ത്രി കെ. രാധാകൃഷ്ണനും തമ്മില്‍ അഭിപ്രായ ഭിന്നത. വനവാസികളൊരിക്കലും ഷോകേസില്‍ വയ്‌ക്കേണ്ട ജനവിഭാഗമല്ലെന്ന് കെ. രാധാകൃഷ്ണന്‍ തുറന്നടിച്ചു. എന്നാല്‍, വിവാദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം.

കേരളീയത്തില്‍ വനവാസി ഗോത്ര വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കിയെന്ന വിമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു കെ. രാധാകൃഷ്ണന്‍. ഗോത്ര വര്‍ഗക്കാരെ ഒരിക്കലും പ്രദര്‍ശന വസ്തുവാക്കരുത്. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോര്‍ അക്കാദമിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആരെയും അവഹേളിക്കാനോ അപഹസിക്കാനോ ഉള്ള നിലപാടല്ല. ആദിവാസികള്‍ ഒരിക്കലും ഷോകേസില്‍ വയ്‌ക്കേണ്ട ജനവിഭാഗമല്ല. അവരുടെ കലയും സംസ്‌കാരവും ഭക്ഷണരീതിയുമെല്ലാം ലോകത്തിനു കാണിച്ചു കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്, മന്ത്രി പറഞ്ഞു. എന്നാല്‍, ആക്ഷേപങ്ങള്‍ അന്വേഷിച്ചതാണെന്നും അതില്‍ കഴമ്പില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.

വനവാസി വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലാണ് ആദ്യം വിമര്‍ശനമുയര്‍ന്നത്. സാംസ്‌കാരിക വകുപ്പിനു കീഴിലെ കേരള ഫോക്ലോര്‍ അക്കാദമിയാണ് ‘ആദിമം’ എന്ന ലിവിങ് മ്യൂസിയം തയ്യാറാക്കിയത്. ഊരാളി, മാവിലര്‍, കാണി, മന്നാന്‍, പളിയര്‍ എന്നീ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മ്യൂസിയം ഒരുക്കിയത്. മ്യൂസിയത്തില്‍ ആളുകൂടുമ്പോള്‍ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. ഇവര്‍ കലാസംഘങ്ങളാണെന്നാണ് ഫോക് ലോര്‍ അക്കാദമിയുടെ വിശദീകരണം. ഊരുമൂപ്പന്മാരുമായി ചര്‍ച്ച ചെയ്താണ് പ്രദര്‍ശനം ഒരുക്കിയതെന്നും ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഒരുക്കിയിരിക്കുന്നത് കലാപ്രകടനമാണ്. വ്യാജ പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് വിമര്‍ശിക്കരുത്. തെറ്റു ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും വേണ്ടിവന്നാല്‍ മാപ്പു പറയാന്‍ ത/ാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ministersKeraleeyam 2023Aadimam Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ മന്ത്രിസഭാ യോഗം, ചുമതലകള്‍ മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രിമാരായ ശിവന്‍കുട്ടിയും രാജേഷും, ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയി

Kerala

പിഎം ശ്രീ തര്‍ക്കം: ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല

Kerala

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’മാനിക്കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.