Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്: മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും വീണയ്‌ക്കും എതിരേ ഇ ഡി അന്വേഷണം വന്നേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 10:00 am IST
in Kerala

കൊച്ചി: മാസപ്പടിക്കേസില്‍ തെളിവില്ലെന്ന വാദം തള്ളിയ, അമിക്കസ് ക്യൂറി (ഹൈക്കോടതി തങ്ങളെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍) റിപ്പോര്‍ട്ട് സര്‍ക്കാരിനും, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും മകള്‍ക്കും ബാധ്യതയാകും. കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെൡവുണ്ടെന്ന റിപ്പോര്‍ട്ടില്‍ ഇ ഡി അന്വേഷണ സാധ്യത തെളിയുന്നു.

മുഖ്യമന്ത്രി, മകള്‍ വീണ, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയതിനു തെളിവുണ്ടെന്നും ഇതില്‍ അന്വേഷണം തേടിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയത് തെറ്റായെന്നുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ വിചാരണ പൂര്‍ത്തിയായി വിധിക്ക് മാറ്റിയിരിക്കുന്നു.

മാസപ്പടി വാങ്ങിയതിന് തെളിവില്ലെന്നും വീണ 1.72 കോടി കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയെന്നും പിണറായിയും മറ്റും മാസപ്പടി വാങ്ങിയെന്നുമുള്ള ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് തെൡവേയല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, ഇൗ റിപ്പോര്‍ട്ടില്‍ വിശദമായ തെളിവുണ്ടെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി.

ഈ സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണ്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് എന്നത് കോടതി റിപ്പോര്‍ട്ട് പോലെ പ്രധാനവും നിര്‍ണായകവുമാണ്. ഇതിനെ വെറും പരാമര്‍ശമായി തള്ളാനാകില്ല. വിധി വരുന്ന മുറയ്‌ക്കോ അതിനു മുമ്പോ തലയൂരാന്‍ സംസ്ഥാന സര്‍ക്കാര്‍ പേരിന് ഒരു വിജിലന്‍സ് അന്വേഷണ ഉത്തരവിട്ടേക്കാം.

എന്നാല്‍, അതിലുപരി ഇ ഡി അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നു. കരിമണല്‍ കമ്പനിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്നതാണ് വിഷയം. ഇത്തരം കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമുണ്ട്.

മാത്രമല്ല, വീണയ്‌ക്ക് ഒരു പണിയും ചെയ്യാതെ, കരിമണല്‍ കമ്പനി കോടികള്‍ നല്കിയത്, ബന്ധു ഉന്നത സ്ഥാനീയനാണെന്നതു പരിഗണിച്ചായിരുന്നെന്നും സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. അതായത് ഉന്നത സ്വാധീനമുള്ളതിനാല്‍ തങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നു കരുതിത്തന്നെയാണ് വീണയ്‌ക്കു മാസപ്പടി കൊടുത്തതെന്നാണ്, റിപ്പോര്‍ട്ടില്‍. ഇത് അഴിമതിയാണ്, അഴിമതിയുടെ നിര്‍വചനത്തില്‍പ്പെടുകയും ചെയ്യും. റിപ്പോര്‍ട്ട് സ്വീകരിച്ച്, വിജിലന്‍സ് കോടതി വിധി റദ്ദാക്കി വീണ്ടും കേസ് പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടേക്കാം. ഇത്തരമൊരു ഉത്തരവുണ്ടായാലും ഇല്ലെങ്കിലും വിപുലമായ ഇ ഡി അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

Tags: Pinarayi VijayanVeena VijayanAmicus curiae reportED investigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

മാസപ്പടിക്കേസ്: ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.