Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അറിവിന്റെ മഹാസാഗരം

ആര്‍.ഹരിയെക്കുറിച്ച് നാസര്‍ ബന്ധു എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

Janmabhumi Online by Janmabhumi Online
Oct 30, 2023, 05:16 am IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

ഹരിയേട്ടനെ കാണണം എന്ന ചിന്ത ഉള്ളിലുണ്ടായത് അറിവുള്ളവരോട് തോന്നുന്ന ആദരവിനാലാണ്.

വായനകളില്‍ ഇടയ്‌ക്കെവിടെയോ പതിഞ്ഞതാണ് ആര്‍.ഹരി എന്ന പേര്. പിന്നെയാണ് അദ്ദേഹത്തെ പറ്റി കൂടുതല്‍ തിരഞ്ഞത്. രംഗ ഹരി എന്ന ആര്‍.ഹരി എല്ലാവരുടേയും ഹരിയേട്ടനാണ്.

പ്രിയ സുഹൃത്ത് ശരത്തിലൂടെയാണ് ഹരിയേട്ടനെ നേരില്‍ കാണാന്‍ അവസരം ഒരുങ്ങിയത്.
മൂവാറ്റുപുഴയില്‍നിന്ന് മാധവ നിവാസ് എന്ന് ഗൂഗിളില്‍ നോക്കി എത്തപ്പെട്ടത് കടവന്ത്രയിലുള്ള ഏതോ ഒരു മാധവ നിവാസില്‍.

അവിടെ നിന്ന് എളമക്കരയിലുള്ള മാധവ നിവാസിലെത്തുമ്പോള്‍ പറഞ്ഞതിലും വൈകി. ഗെയിറ്റിലുള്ള ആളോട് നേരത്തെ പറഞ്ഞിരുന്നതിനാല്‍ നേരെ ഹരിയേട്ടന്റെ മുറിയിലേക്ക് നടന്നു. പ്രായമേറെയുള്ള മനുഷ്യനാണ്. ആദ്യമായി കാണുകയാണ്. വെറുതെ കാണുക എന്നതിനപ്പുറം ഒന്നുമില്ല. പിന്നെ, എന്തെങ്കിലും പറഞ്ഞാല്‍ കേട്ടിരിക്കുക. അത്ര മാത്രം.
വാക്കറിന്റെ സഹായത്തോടെ പതിയെ നടന്നുവന്ന് കസേരയില്‍ ഇരുന്നു. എന്നെയും ഭാര്യ നസീബുവിനേയും അരികില്‍ വിളിച്ചിരുത്തി.

അസാധാരണ അറിവാണ് ഹരിയേട്ടന്. ബംഗാളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ ബംഗാള്‍ അനുഭവങ്ങള്‍ പറഞ്ഞു ഹരിയേട്ടന്‍. ബംഗാളീ ഭാഷയെ പറ്റി, അവിടുത്തെ കാലാവസ്ഥയെപ്പറ്റി എല്ലാം സംസാരിച്ചു. ‘ഒ’കാരത്തില്‍ ഉച്ചരിക്കുന്ന ബംഗാളി സംസാരിക്കാന്‍ അത്ര എളുപ്പമല്ലെന്ന് പറഞ്ഞത് എത്ര കൃത്യമാണ്. സംസാരത്തിനിടയില്‍ മേശപ്പുറത്തിരുന്ന പാത്രത്തില്‍ നിന്ന് രണ്ടു കഷ്ണം ‘ആംഷൊത്തൊ (മാമ്പഴച്ചാര്‍ ഉണക്കി സ്ലൈസ് ആക്കിയത്) എനിക്കും നസീബുവിനും തന്നു.

ഇത് ബംഗാളില്‍ നിന്നുകൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഹരിയേട്ടന്‍ ബംഗാളിലെ മാമ്പഴങ്ങളെ പറ്റി സംസാരിച്ചു. ആംഷൊത്തൊ പിന്നീട് കഴിക്കാം എന്ന് കരുതി ഞാനത് കയ്യില്‍ പിടിച്ചപ്പോള്‍ അടുത്തിരിക്കുന്ന ചെറിയ കവര്‍ എടുത്ത് അതില്‍ പൊതിഞ്ഞു വച്ചോളൂ എന്ന് പറഞ്ഞു.

അറിവും അനുഭവങ്ങളും കൂടിച്ചേര്‍ന്ന അസാധാരണ ഭംഗിയുണ്ട് ഹരിയേട്ടന്റെ സംസാരങ്ങള്‍ക്ക്.

ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചീത്ത കൂട്ടുകെട്ടില്‍ ഒന്നും പെട്ടുപോകരുത് എന്നും വേറെ നാട്ടില്‍ പോയി ജീവിക്കുകയല്ലെ ശ്രദ്ധിക്കണം എന്നുമുള്ള സ്‌നേഹത്തോടെയുള്ള ഉപദേശവും തന്നു.
ഞങ്ങളുടെ പേരിന്റെ അര്‍ത്ഥം മുതല്‍ പഠനവും കുടുംബ കാര്യങ്ങളും ജീവിതവും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഹരിയേട്ടന്‍ എഴുതിയ പുസ്തകങ്ങളും നടത്തിയ പ്രഭാഷണങ്ങളും എണ്ണമറ്റതാണ്.

പക്ഷെ അത്തരം കാര്യങ്ങളൊന്നും സംസാരത്തില്‍ വന്നില്ല.
ഇറങ്ങാന്‍ നേരം ഒരു ഫോട്ടൊ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ സമ്മതിച്ചു. ഞങ്ങളെ അടുത്തേക്ക് നിര്‍ത്തി സഹായിയെ വിളിച്ച് ഫോട്ടൊ എടുപ്പിച്ചു.
അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുറേ വര്‍ത്തമാനങ്ങള്‍ ബാക്കിയുണ്ടല്ലൊ എന്നായിരുന്നു ചിന്ത. എങ്കിലും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു മടക്കം.

Tags: RSSR HariNasar Bandhu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു
India

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Main Article

ലോകമാകെ ഭാരതം

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)
India

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies