Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്ന് വയസുള്ള പെൺകുട്ടിയുടെ ചേലാകർമ്മം നടത്തിയ ആമിനാ നൂറിന് 17 വർഷം തടവിന് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി

ന്ന് വയസ്സുകാരിയെ ബ്രിട്ടനിൽ നിന്ന് കെനിയയിലേക്ക് ക ടത്തിക്കൊണ്ട് പോയി ചേലാകർമ്മം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ആമിനാ നൂർ , സോമാലിയക്കാരിയെ ബ്രിട്ടീഷ് കോടതി 17 വർഷം ജയിൽ ശിക്ഷ വിധിച്ചു.

Janmabhumi Online by Janmabhumi Online
Oct 28, 2023, 09:26 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: മൂന്ന് വയസ്സുകാരിയെ ബ്രിട്ടനിൽ നിന്ന് കെനിയയിലേക്ക് ക ടത്തിക്കൊണ്ട് പോയി ചേലാകർമ്മം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ആമിനാ നൂർ , സോമാലിയക്കാരിയെ ബ്രിട്ടീഷ് കോടതി 17 വർഷം ജയിൽ ശിക്ഷ വിധിച്ചു. ലണ്ടനില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചേലാ കര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടന്‍. 16ാം വയസ്സില്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ച സോമാലിയക്കാരിയാണ് ആമിനാ നൂര്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍ ചേലാ കര്‍മ്മം പോലെ അപരിഷ്കൃതമായ ചടങ്ങ് നിര്‍വ്വഹിച്ചതും ബ്രിട്ടീഷ് കോടതിയുടെ മുന്നില്‍ കടുത്ത കുറ്റമായി

13 വര്‍ഷത്തോളം ഇക്കാര്യം ഒളിപ്പിച്ചുവെച്ച പെണ്‍കുട്ടി തനിക്ക് 16 വയസ്സ് തികഞ്ഞപ്പോള്‍ ജീവിതത്തിലെ കയ്പേറിയ ഭൂതകാല അനുഭവം തന്റെ ഇംഗ്ലീഷ് അധ്യാപികയോട് പങ്കുവെയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക് 21 വയസ്സായി. സംഭവം പുറംലോകം അറിഞ്ഞതോടെയാണ് കേസ് ബ്രിട്ടീഷ് കോടതിയില്‍ എത്തിയത്.

പ്രശസ്തമായ, ഓൾഡ് ബെയ്‌ലി ക്രൗൺ കോടതിലെ കേസിന്റെ വിചാരണയും ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. ഇത് തങ്ങളുടെ സുന്നത്ത് കര്‍മ്മമാണ് എന്നാണ് കുട്ടിയെ ചേലാകര്‍മ്മത്തിനായി തട്ടിക്കൊണ്ടുപോയ ആമിന നൂര്‍ വാദിച്ചത്. വർഷങ്ങളായി തങ്ങളുടെ ഇടയില്‍ ഒരു ആചാരം പോലെ നടക്കുന്ന ഏപ്പാടാണ് ചേലാ കര്‍മ്മമെന്നും ആമിന നൂര്‍ വാദിച്ച് നോക്കി.

പ്രോസിക്യൂഷന് വേണ്ടി വാദിച്ച ഡയാന ഹീര്‍ ബ്രിട്ടീഷ് പൗരയായ മൂന്ന് വയസ്സുകാരിയെ ആമിന നൂര്‍ ചേലാ കര്‍മ്മത്തിനായി കെനിയയിലേക്ക് കടത്തിയെന്ന് വാദിച്ചു. കുട്ടിയെ ചേലാകര്‍മ്മത്തിന് വിധേയയാക്കുന്നതിന് മുന്‍പ് ആമിന നൂര്‍ ആശുപത്രി അധികൃതരുമായി ചേലാ കര്‍മ്മം നടത്തേണ്ടതെങ്ങിനെ എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നതിന്റെ തെളിവും ഡയാന ഹീര്‍ ഹാജരാക്കി. അതിന് ശേഷമാണ് അതേ ക്ലിനിക്കില്‍ കുട്ടിയെ ചേലാകര്‍മ്മത്തിന് ആമിനാ നൂര്‍ വിധേയയാക്കിയത്. ഇത് കോടതിയ്‌ക്ക് ബോധ്യമായി. ഈ കേസിന്റെ ശിക്ഷാവിധി കുഞ്ഞുങ്ങളായിരിക്കുമ്പോൾ ചേലാകര്‍മ്മത്തിന് ഇരകളായ കുട്ടികള്‍ക്കും ഇത്തരം അപരിഷകൃത ആചാരങ്ങളെ പ്രൊസ്ലാഹിപ്പിക്കുന്നവർക്കും ഒരു പാഠമായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ടാണ് കോടതി ആമിന നൂറിന് 17 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ചേലാകര്‍മ്മം പോലുള്ള കുറ്റകൃത്യങ്ങളിൽ ഭാഗഭാക്കായാല്‍ ബ്രിട്ടീഷ് പൗരത്വമുള്ള ഒരാൾ അവര്‍ കടുത്ത ശിക്ഷയ്ക് വിധേയരാകണമെന്നതാണ് ബ്രിട്ടീഷ് നിയമം. .അതേ സമയം ആഫ്രിക്കയിലും മധ്യേഷ്യയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ചേലാകര്‍മ്മം നടക്കുന്നു. കെനിയയിൽ താമസിക്കുന്ന, സോമാലിയൻ വംശജരായ 94 ശതമാനം സ്ത്രീകളും ചേലാകർമത്തിന് അഥവാ FMG(Female Genital Mutilation) വിധേയരാകുന്നണ്ട് എന്നാണ് UN റിപ്പോർട്ട്.

(ജെ. ടി. കുറുപ്പ് ലണ്ടനില്‍ നിന്നയച്ച റിപ്പോര്‍ട്ട്).

Tags: ukillegalimprisonmentFemale Genital MutilationFMGSomalian UK womanBritish court
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍
India

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍
Kerala

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

അസാധാരണ നടപടി: ഉത്തരവ് ലംഘിച്ച കോണ്‍ട്രാക്ടര്‍ക്ക് തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍

World

ഇസ്ലാമിന് പരിഗണനയൊന്നുമില്ല ; അവരുടെ വിശ്വാസങ്ങളും സംസ്കാരവും ആർക്കും മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല : ബ്രിട്ടനിൽ ഫ്രീ സ്പീച്ച് ബിൽ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies