Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്ന് വയസുള്ള പെൺകുട്ടിയുടെ ചേലാകർമ്മം നടത്തിയ ആമിനാ നൂറിന് 17 വർഷം തടവിന് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി

ന്ന് വയസ്സുകാരിയെ ബ്രിട്ടനിൽ നിന്ന് കെനിയയിലേക്ക് ക ടത്തിക്കൊണ്ട് പോയി ചേലാകർമ്മം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ആമിനാ നൂർ , സോമാലിയക്കാരിയെ ബ്രിട്ടീഷ് കോടതി 17 വർഷം ജയിൽ ശിക്ഷ വിധിച്ചു.

Janmabhumi Online by Janmabhumi Online
Oct 28, 2023, 09:26 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: മൂന്ന് വയസ്സുകാരിയെ ബ്രിട്ടനിൽ നിന്ന് കെനിയയിലേക്ക് ക ടത്തിക്കൊണ്ട് പോയി ചേലാകർമ്മം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ആമിനാ നൂർ , സോമാലിയക്കാരിയെ ബ്രിട്ടീഷ് കോടതി 17 വർഷം ജയിൽ ശിക്ഷ വിധിച്ചു. ലണ്ടനില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചേലാ കര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടന്‍. 16ാം വയസ്സില്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ച സോമാലിയക്കാരിയാണ് ആമിനാ നൂര്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍ ചേലാ കര്‍മ്മം പോലെ അപരിഷ്കൃതമായ ചടങ്ങ് നിര്‍വ്വഹിച്ചതും ബ്രിട്ടീഷ് കോടതിയുടെ മുന്നില്‍ കടുത്ത കുറ്റമായി

13 വര്‍ഷത്തോളം ഇക്കാര്യം ഒളിപ്പിച്ചുവെച്ച പെണ്‍കുട്ടി തനിക്ക് 16 വയസ്സ് തികഞ്ഞപ്പോള്‍ ജീവിതത്തിലെ കയ്പേറിയ ഭൂതകാല അനുഭവം തന്റെ ഇംഗ്ലീഷ് അധ്യാപികയോട് പങ്കുവെയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക് 21 വയസ്സായി. സംഭവം പുറംലോകം അറിഞ്ഞതോടെയാണ് കേസ് ബ്രിട്ടീഷ് കോടതിയില്‍ എത്തിയത്.

പ്രശസ്തമായ, ഓൾഡ് ബെയ്‌ലി ക്രൗൺ കോടതിലെ കേസിന്റെ വിചാരണയും ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. ഇത് തങ്ങളുടെ സുന്നത്ത് കര്‍മ്മമാണ് എന്നാണ് കുട്ടിയെ ചേലാകര്‍മ്മത്തിനായി തട്ടിക്കൊണ്ടുപോയ ആമിന നൂര്‍ വാദിച്ചത്. വർഷങ്ങളായി തങ്ങളുടെ ഇടയില്‍ ഒരു ആചാരം പോലെ നടക്കുന്ന ഏപ്പാടാണ് ചേലാ കര്‍മ്മമെന്നും ആമിന നൂര്‍ വാദിച്ച് നോക്കി.

പ്രോസിക്യൂഷന് വേണ്ടി വാദിച്ച ഡയാന ഹീര്‍ ബ്രിട്ടീഷ് പൗരയായ മൂന്ന് വയസ്സുകാരിയെ ആമിന നൂര്‍ ചേലാ കര്‍മ്മത്തിനായി കെനിയയിലേക്ക് കടത്തിയെന്ന് വാദിച്ചു. കുട്ടിയെ ചേലാകര്‍മ്മത്തിന് വിധേയയാക്കുന്നതിന് മുന്‍പ് ആമിന നൂര്‍ ആശുപത്രി അധികൃതരുമായി ചേലാ കര്‍മ്മം നടത്തേണ്ടതെങ്ങിനെ എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നതിന്റെ തെളിവും ഡയാന ഹീര്‍ ഹാജരാക്കി. അതിന് ശേഷമാണ് അതേ ക്ലിനിക്കില്‍ കുട്ടിയെ ചേലാകര്‍മ്മത്തിന് ആമിനാ നൂര്‍ വിധേയയാക്കിയത്. ഇത് കോടതിയ്‌ക്ക് ബോധ്യമായി. ഈ കേസിന്റെ ശിക്ഷാവിധി കുഞ്ഞുങ്ങളായിരിക്കുമ്പോൾ ചേലാകര്‍മ്മത്തിന് ഇരകളായ കുട്ടികള്‍ക്കും ഇത്തരം അപരിഷകൃത ആചാരങ്ങളെ പ്രൊസ്ലാഹിപ്പിക്കുന്നവർക്കും ഒരു പാഠമായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ടാണ് കോടതി ആമിന നൂറിന് 17 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ചേലാകര്‍മ്മം പോലുള്ള കുറ്റകൃത്യങ്ങളിൽ ഭാഗഭാക്കായാല്‍ ബ്രിട്ടീഷ് പൗരത്വമുള്ള ഒരാൾ അവര്‍ കടുത്ത ശിക്ഷയ്ക് വിധേയരാകണമെന്നതാണ് ബ്രിട്ടീഷ് നിയമം. .അതേ സമയം ആഫ്രിക്കയിലും മധ്യേഷ്യയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ചേലാകര്‍മ്മം നടക്കുന്നു. കെനിയയിൽ താമസിക്കുന്ന, സോമാലിയൻ വംശജരായ 94 ശതമാനം സ്ത്രീകളും ചേലാകർമത്തിന് അഥവാ FMG(Female Genital Mutilation) വിധേയരാകുന്നണ്ട് എന്നാണ് UN റിപ്പോർട്ട്.

(ജെ. ടി. കുറുപ്പ് ലണ്ടനില്‍ നിന്നയച്ച റിപ്പോര്‍ട്ട്).

Tags: FMGSomalian UK womanBritish courtukillegalimprisonmentFemale Genital Mutilation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസാധാരണ നടപടി: ഉത്തരവ് ലംഘിച്ച കോണ്‍ട്രാക്ടര്‍ക്ക് തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍

World

ഇസ്ലാമിന് പരിഗണനയൊന്നുമില്ല ; അവരുടെ വിശ്വാസങ്ങളും സംസ്കാരവും ആർക്കും മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല : ബ്രിട്ടനിൽ ഫ്രീ സ്പീച്ച് ബിൽ അവതരിപ്പിച്ചു

Kerala

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോട്ടയം സ്വദേശിനി അറസ്റ്റില്‍

World

യുകെയിലെ വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റത് യുപിയിലെ ഒരു കർഷകന്റെ മകൻ : രാജ് മിശ്ര ഇന്ത്യക്കാർക്ക് അഭിമാനം

India

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

പുതിയ വാര്‍ത്തകള്‍

ദേശസുരക്ഷയ്‌ക്ക് മാത്രമല്ല, മാനവികതയ്‌ക്കും വേണ്ടി….. അവയവങ്ങളുമായി പറന്ന് വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്‌കാരം നല്‍കുന്നു

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും നിറഞ്ഞവരെ: ഗവര്‍ണര്‍

വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കോഴിക്കോട്ട് സംഘടിപ്പിച്ച 'അടിയന്തരാവസ്ഥ- പാഠവും പഠനവും' എന്ന ചര്‍ച്ചാസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ: ഗാന്ധിയന്‍ സമരം നയിച്ചവരെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കുന്നു- പി.എസ്. ശ്രീധരന്‍ പിള്ള

കയ്യിൽ കുരിശുമായി കാളീദേവിയെ ആക്ഷേപകരമായി ചിത്രീകരിച്ച് കനേഡിയൻ റാപ്പർ; ടോമി ജെനസിനെതിരെ കടുത്ത വിമർശനം

ആണവ കേന്ദ്ര ആക്രമണത്തിന് ശേഷം ഖമേനി രോഷാകുലനായി, അമേരിക്കയുടെ പേര് പരാമർശിച്ചില്ല ; ഇസ്രായേലിനെതിരെ ശക്തമായ ഭീഷണി മുഴക്കി

ഷാങ്ഹായ് ചലച്ചിത്രോത്സവം: മീനാക്ഷി ജയന്‍ മികച്ച നടി

ഗുജറാത്തിലെ കാഡിയിൽ ലീഡ് നില വർദ്ധിപ്പിച്ച് ബിജെപി; 21,584 വോട്ടുകളുമായി രാജേന്ദ്ര ചാവ്ഡ മുന്നിൽ, വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

പാകിസ്ഥാന്‍ വെട്ടിലായി; നൊബേല്‍ കൊടുക്കണമെന്ന് ആദ്യം പറഞ്ഞു, പിന്നെ അപലപിച്ചു, 

ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറില്‍ അമേരിക്ക പുറത്തെടുത്തത് 124 യുദ്ധവിമാനങ്ങള്‍

എസ്എന്‍ഡിപിയോഗം കണയന്നൂര്‍ യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മഹസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യുണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, കണ്‍വീനര്‍ എം.ഡി. അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കുന്നു. പ്രീതി നടേശന്‍ സമീപം

മലപ്പുറം ജില്ലയില്‍ മുസ്ലിങ്ങള്‍ക്കുള്ളത് 11 എയ്ഡഡ് കോളജുകള്‍; സത്യം പറഞ്ഞപ്പോള്‍ വര്‍ഗീയവാദി ആക്കിയെന്ന് വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies