Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ നെഹ്രു സ്വകാര്യമൂലധനത്തെ അടിച്ചമര്‍ത്തിയതിനാല്‍ ഇന്ത്യ ദരിദ്രമായി; ദരിദ്രര്‍ക്ക് മോദി ചെയ്തപോലെ ഒരു പ്രധാനമന്ത്രിയും ചെയ്തില്ല’- മോഹന്‍ദാസ് പൈ

ണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തന്റെ ഭരണകാലത്ത് സ്വകാര്യമൂലധനത്തെ അടിച്ചമര്‍ത്തിയതിനാല്‍ നമ്മള്‍ ഇന്ത്യക്കാരെല്ലാം ദരിദ്രരായി എന്ന് ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ടി.വി. മോഹന്‍ദാസ് പൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 08:33 pm IST
in India
ടിവി മോഹന്‍ദാസ് പൈ (നടുവില്‍)

ടിവി മോഹന്‍ദാസ് പൈ (നടുവില്‍)

ബെംഗളൂരു: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തന്റെ ഭരണകാലത്ത് സ്വകാര്യമൂലധനത്തെ അടിച്ചമര്‍ത്തിയതിനാല്‍ നമ്മള്‍ ഇന്ത്യക്കാരെല്ലാം ദരിദ്രരായി എന്ന് ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ടി.വി. മോഹന്‍ദാസ് പൈ. പ്രധാനമന്ത്രി മോദി രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി ചെയ്തതുപോലെ ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും മോഹന്‍ ദാസ് പൈ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്.

ടി.വി. മോഹന്‍ദാസ് പൈയൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം കാണാം:

നെഹ്രുവിന്റെ കുടുംബാധിപത്യരാഷ്‌ട്രീയത്തെയും മോഹന്‍ദാസ് പൈ വിമര്‍ശിച്ചു. “ഗാന്ധിയുടെ ജീവിതം ഇന്ത്യയെ കണ്ടെത്താനും സ്വയം കണ്ടെത്താനുമുള്ള യാത്രയായിരുന്നു. അധികാരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ നെഹ്രു എന്താണ് ചെയ്തത്. തന്റെ മകളയെും കുടുംബത്തെയും അധികാരത്തിലേക്ക് കൊണ്ടുവന്നു. പല രീതികളിലും നെഹ്രു മികച്ച വ്യക്തിത്വമാണെന്നത് ശരി തന്നെ. പക്ഷെ സ്വന്തം മകളെ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളെയെല്ലാം ഇല്ലാതാക്കി. രാഷ്‌ട്രീയത്തിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നത് ശരിയല്ല. മാത്രമല്ല, നമ്മുടെ മക്കള്‍ ആരായിത്തീരും എന്ന് ആര്‍ക്കാണ് അറിയുക. എല്ലാവരും നെഹു കാലഘട്ടം എന്ന് പറയുന്നു. ആദ്യഘട്ടത്തില്‍ നെഹ്രു നല്ലതായിരുന്നു.അതുകൊണ്ടാണ് പട്ടേലിനെതിരെ ഗാന്ധി നെഹ്രുവിനെ തെരഞ്ഞെടുത്തത്. പക്ഷെ പിന്നീട് അധികാരം വന്നപ്പോള്‍ പ്രശ്നമായി.”.- മോഹന്‍ദാസ് പൈ പറഞ്ഞു.

നെഹ്രു സ്വകാര്യ മൂലധനത്തെ അടിച്ചമര്‍ത്തിയതും ഇന്ത്യയ്‌ക്ക് വിനയായി. നമ്മള്‍ ഒരു ഒന്നോ ഒന്നരയോ ശതമാനം വീതം കൂടുതലായി സാമ്പത്തിക വളര്‍ച്ച നേടിയിരന്നെങ്കില്‍ ഇന്ത്യ മുപ്പത് വര്‍ഷം കൊണ്ട് എവിടെയോ എത്തിയേനെ. ചൈനയ്‌ക്ക് വിശാലമായ ഭൂമിയുണ്ട്. പണ്ട് മാവോ ചൈനക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കിയപ്പോള്‍ ചൈനയുടെ ജനസംഖ്യ ചെറുതായിരുന്നു.എന്നാല്‍ 1947ല്‍ ഇന്ത്യയുടെ ജനസംഖ്യ വെറും 33 കോടി മാത്രമായിരുന്നു.അന്ന് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ ജനസംഖ്യ ഇത്ര കൂടില്ലായിരുന്നു. 140 കോടി ജനങ്ങള്‍ ചെറിയ സ്ഥലത്ത് ശ്വാസംമുട്ടുകയാണ്. പക്ഷെ മോദി ഇത്രയും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പരമാവധി ചെയ്യാന്‍ ശ്രമിക്കുന്നു. എന്തായാലും മോദിയ്‌ക്ക് കാര്യങ്ങള്‍ അറിയാം. – മോഹന്‍ദാസ് പൈ പറയുന്നു.

മോദി ദരിദ്രര്‍ക്ക് വേണ്ടി ചെയ്തത് പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും മോഹന്‍ദാസ് പൈ പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ഉയര്‍ന്നുവരികയാണ്. നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ് ഘടനയായി മാറുകയാണ്. ജിഹാദി മൗലികവാദം, അഴിമതി-ഇതെല്ലാം രാജ്യത്തെ നശിപ്പിക്കും. – അദ്ദേഹം പറഞ്ഞു.

 

 

 

 

Tags: indiamodiMohandas paiT.V.Mohandas PaiNehru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

World

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

India

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.