Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമങ്ങൾ പാലിക്കാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിട്ട് യുഎഇ : കൂടുതൽ പരിശോധന നടപടികൾ നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

കഴിഞ്ഞ ദിവസങ്ങളിൽ അൽഐനിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങളെ നിയമം ലംഘിച്ചതിന് പിടികൂടിയതായി മന്ത്രാലയം വെളിപ്പെടുത്തി.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Oct 16, 2023, 04:00 pm IST
in Gulf, Marukara
FacebookTwitterWhatsAppTelegramLinkedinEmail

അബുദാബി: യുഎഇയിൽ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 45 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2022 മുതൽ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ റിക്രൂട്ട്‌മെന്റിൽ ഏർപ്പെട്ടതിന് 45 സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായിട്ടാണ് മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ അൽഐനിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങളെ നിയമം ലംഘിച്ചതിന് പിടികൂടിയതായി മന്ത്രാലയം വെളിപ്പെടുത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഇൻ അൽ ഐൻ, അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പ് അൽ ഐൻ ബ്രാഞ്ച് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

പിടികൂടിയ നാല് സ്ഥാപനങ്ങൾക്കെതിരെയും മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു. കൂടാതെ, ഓരോ സ്ഥാപനത്തിനും 50,000 ദിർഹം വീതം പിഴയും ചുമത്തി. ഇതിനു പുറമെ ശിക്ഷാ നടപടികളുടെ ഭാഗമായി, ഈ സ്ഥാപനങ്ങൾ അടയ്‌ക്കുകയും ചെയ്തു. ഇത്തരം ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർക്കായി താത്കാലിക താമസ സൗകര്യം ഒരുക്കുകയും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ച കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. mohre.gov.ae എന്നതിലെ MOHRE വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ചാനലുകൾ ഉപയോഗിച്ചോ ഈ കേന്ദ്രങ്ങൾ അംഗീകാരം നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജോലിയിൽ പ്രവേശിക്കുന്നവരോട് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ കോൾ സെന്ററിലെ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതിനു പുറമെ രാജ്യത്ത് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തുകയും റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ അംഗീകൃതമാണെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: abudhabiRecruitmentU A E
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡില്‍ നിയമന വാഗ്ദാനം നല്‍കി തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

Gulf

ദുബായിയിൽ ഭാരത് മാർട്ട് ട്രേഡിങ്ങ് ഹബ്ബിന്റെ നിർമ്മാണം തുടങ്ങി : ആഗോള വിപണികളും ഇന്ത്യൻ കച്ചവടക്കാരും തമ്മിലുള്ള വ്യാപാരം ഇനി കൂടുതൽ സുഗമമാകും

Gulf

യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ നിറഞ്ഞ് നിൽക്കുന്നത് ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളും ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രവാസ ലോകത്തിന് കരുത്തേകുന്നു

Gulf

വെറുതെയല്ല ഇന്ത്യക്കാർ ദുബായിയെ ഇത്രയും സ്നേഹിക്കുന്നത് ; കഴിഞ്ഞ വർഷം ഏറ്റവും മികച്ച വിദേശ നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഈ മായാനഗരി തന്നെ

Career

കെഎഎസ് ഓഫീസറാകാന്‍ പിഎസ്‌സി വിളിക്കുന്നു; ഏപ്രില്‍ 9 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies