Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വീര്യം വീണ്ടെടുക്കാന്‍ ഓസീസ്; വമ്പന്‍ പോരിന് ദ. ആഫ്രിക്കയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 01:39 am IST
in Cricket

ലഖ്‌നൗ: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കരുത്തരുടെ നേര്‍ക്കുനേര്‍ പോരാട്ടം. ഒരു തോല്‍വികൊണ്ട് എഴുതിത്തള്ളാന്‍ കഴിയാത്ത ഓസ്‌ട്രേലിയയെ എതിരിടാന്‍ ഇന്നിറങ്ങുന്നത് ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ സ്‌കോര്‍ കണ്ടെത്തി വലിയ വിജയം സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ നിര പരീക്ഷിക്കപ്പെടുന്ന ദിവസമാണിന്ന്. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലാണ് മത്സരം.

13-ാം ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക ലോകകപ്പ് കണ്ട ഏറ്റവും വലിയ ടോട്ടല്‍ നേടിക്കൊണ്ടാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 428 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ലോകകപ്പില്‍ ആദ്യമായി ഒരിന്നിങ്‌സില്‍ മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയെന്ന പ്രത്യേകത കൂടി ആ മത്സരത്തിനുണ്ട്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(100), റസ്സീ വാന്‍ ഡെര്‍ ഡൂസെന്‍(108), എയ്ദന്‍ മാര്‍ക്രം(106) എന്നിവരായിരുന്നു ആ സെഞ്ചുറിക്കാര്‍. ഇതില്‍ എയ്ദന്‍ മാര്‍ക്രം വേഗതയേറിയ സെഞ്ചുറിയില്‍ ലോകകപ്പ് റിക്കാര്‍ഡും സ്വന്തമാക്കി. 49 പന്തുകളിലാണ് താരം നൂറ് തികച്ചത്. ശക്തമായ ബോളിങ് നിരയുള്ള ഭാരതത്തിനെതിരെ അഫ്ഗാനിസ്ഥാന്‍ ഇന്നലെ 272 റണ്‍സെടുത്ത അതേ വേദിയിലായിരുന്നു ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ പ്രകടനം.

ദല്‍ഹിയിലെ പിച്ചിന്റെ ഗതിക്കനുസരിച്ചുണ്ടായ സ്വാഭാവിക പ്രതിഭാസമാണ് ആദ്യ മത്സരത്തില്‍ കണ്ടതെന്ന് ഇന്നലത്തെ കളിയോടെ വ്യക്തമായി. പക്ഷെ താരങ്ങളും ടീമും ചേര്‍ന്ന് സ്ഥാപിച്ച കണക്കുകള്‍ വാസ്തവമാണ്. അതെല്ലാം ചരിത്ര രേഖപ്പെടുത്തലുകളായി നിലനില്‍ക്കും. കളിമികവിന്റെ അളവുകോലായി മാറണമെങ്കില്‍ സ്ഥിരത പുലര്‍ത്തണം. അന്ന് ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്തത് ഇന്ന് ഓസീസിനെതിരെയും നടപ്പാക്കണം.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ തോറ്റിരിക്കാം. അതില്‍ ഒട്ടും അല്‍ഭുതമില്ല. എതിരാളികള്‍ ഭാരതമായിരുന്നു. ലോകകപ്പിന്റെ ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് രോഹിത്തിന് കീഴിലുള്ള ഭാരത ടീം. പക്ഷെ തോല്‍വിയുടെ മുറിവ് മാത്രമല്ല ഓസീസിന്റെ പ്രശ്‌നം, ടൂര്‍ണമെന്റില്‍ അതിവേഗം മുന്നേറാന്‍ ഓരോ ജയവും നിര്‍ണായകമാണ്. അതിന് വേണ്ടി ഏതറ്റവരെയും പോകുന്ന ഓസീസ് പ്രൊഫഷണലിസം സഡ കുടഞ്ഞെഴുന്നേല്‍ക്കുന്നതിനാകും ഇന്ന് അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

Tags: South AfricaAustralia13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

World

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.