Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബാലഭാസ്‌കറിന്റെ അപകട മരണം നിര്‍ണായക കണ്ടെത്തൽ നടത്തിയത് ഡിആര്‍ഐ.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 05:13 pm IST
in Entertainment

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ പല
കണ്ടെത്തലും നടത്തിയത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ). സ്വര്‍ണക്കടത്തുകാരുമായി വയലിനിസ്റ്റ്
ബാലഭാസ്‌കറിന് ബന്ധമില്ലെന്ന് ഡിആര്‍ഐ കെത്തിയിരുന്നു.ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ബാലഭാസ്‌കറിന്റെമാനേജരായിരുന്ന പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്നുംകെത്തിയ ഫോണില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ലഭിച്ചത്. സി-ഡാക്കിലാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചത്.ബാലഭാസ്‌കറിന്റെ ഒപ്പമുായിരുന്നവര്‍ക്ക് സ്വര്‍ണക്കടത്ത്‌സംഘങ്ങളുമായി സജീവ ബന്ധമുായിരുന്നതിന്റെ തെളിവുംലഭിച്ചു. ഫോണ്‍ രേഖകളും കെത്തലുകളുടെ വിശദാംശവുംസിബിഐക്ക് ഡിആര്‍ഐ കൈമാറി. ചില ഫോണ്‍സംഭാഷണങ്ങളിലെ ദുരൂഹതയും ചൂിക്കാട്ടി. എന്നാല്‍, പലമേഖലകളിലും സിബിഐ അന്വേഷണം നടത്തിയില്ലെന്നാണ്‌ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സാമ്പത്തിക വശത്തെക്കുറിച്ച് സിബിഐ അന്വേഷണംനടത്തിയില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു.
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസാണ്ഡിആര്‍ഐ അന്വേഷിച്ചത്. ബാലഭാസ്‌കറിന്റെ കാര്‍ പള്ളിപ്പുറത്ത്അപകടത്തില്‍പ്പെട്ട 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ സ്ഥലത്ത്ഉായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്ത്
സംഘത്തിലുള്ളവരാണോ എന്ന് സംശയിക്കുന്നതായി അതുവഴിവാഹനത്തില്‍പോയ കലാഭവന്‍ സോബി ഡിആര്‍ഐയെ
അറിയിച്ചിരുന്നു.

സോബിയുടെ മൊഴിയെടുത്ത ഡിആര്‍ഐ, സ്വര്‍ണക്കടത്ത്‌സംഘത്തില്‍പ്പെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി കാണിച്ചറൂബെന്‍ തോമസെന്ന കടത്തുകാരന്റെ ഫോട്ടോ സോബി തിരിച്ചറിഞ്ഞു. ഡിആര്‍ഐ നോട്ടിസ് നല്‍കിയെങ്കിലും ഇയാള്‍ഹാജരായില്ല. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ അപകടം നടന്ന സ്ഥലത്തായിരുന്നില്ല എന്ന കാരണത്താല്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തിയില്ല. ഡിആര്‍ഐയുടെ കേസുമായി ബന്ധമില്ലാത്തതിനാല്‍ അവര്‍ക്കും അന്വേഷിക്കാനായില്ല. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തിയ സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയും ഒരു ടെക്‌നീഷ്യനും സിസിടിവി പരിശോധിച്ചിരുന്നു.

അപകടം നടന്ന ദിവസം ഒരു സ്ത്രീയും മറ്റൊരാളുമെത്തി അപകട സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്‌കറിന്റെ വസ്തുക്കള്‍ കൊുപോയി. ഡിആര്‍ഐ ബാലഭാസ്‌കറിന്റെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, അപകടം നടന്ന ദിവസം രാവിലെ 7.14ന് മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആ ഫോണിലേക്ക് ഒരു കോള്‍ വന്നതായി കെത്തി. അടുത്ത കോള്‍ 7.35നായിരുന്നു. ആ സമയം ഫോണിന്റെ ലൊക്കേഷന്‍ പേട്ട ജംക്ഷനിലായിരുന്നു. 7.35ന് മുന്‍പ് ഫോണ്‍ മംഗലപുരം സ്റ്റേഷനില്‍നിന്ന് പുറത്തെത്തിയതായി തെളിഞ്ഞു. 6.55 മുതല്‍ 7.25വരെ പ്രകാശ് തമ്പിയുടെ ലൊക്കേഷന്‍ അപകടം നടന്നതിന് അടുത്ത് മംഗലാപുരത്തിനും കഴക്കൂട്ടത്തിനും ഇടയിലായിരുന്നു
. ബാലഭാസ്‌കറിന്റെ ഫോണ്‍ ഭാര്യയ്‌ക്ക് കൈമാറാന്‍ പ്രകാശ് തമ്പി തയാറായില്ല. ബാലഭാസ്‌കറിന്റെ
ഫോണ്‍ രേഖകളില്‍ ചില സംശയങ്ങളുള്ളതായി ഡിആര്‍ഐ സിബിഐയെ അറിയിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടന്നില്ല. സോബി , പ്രകാശ് തമ്പി, വാഹനം ഓടിച്ച അര്‍ജുന്‍, വിഷ്ണു എന്നിവരുടെ നുണപരിശോധന സിബിഐ നടത്തി.
പരസ്പരവിരുദ്ധമായ മൊഴികളെ സംബന്ധിച്ച് സിബിഐ അന്വേഷിച്ചില്ല. വിഷ്ണു പറഞ്ഞ ാര്യങ്ങളെല്ലാംമുഖവിലയ്‌ക്കെടുത്തു. സോബി ജോര്‍ജിനും നുണ പരിശോധന നടത്തിയെങ്കിലും അയാളെ വിശ്വാസത്തിലെടുക്കാന്‍ സിബിഐ തയാറായില്ല. ഇതെല്ലാം പരിഗണിച്ചാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിആര്‍ഐയുടെ കെത്തലുകള്‍ സിബിഐയ്‌ക്ക് പരിഗണിക്കേിവരും. അന്വേഷിക്കാതെ വിട്ടുപോയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തേതായും വരും.

Tags: Musichigh courtBalabaskar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

India

മദ്യനയ അഴിമതിക്കേസ് : ജസ്റ്റിസ് ശര്‍മ്മയുടെ ബഞ്ചില്‍ നിന്ന് മാറ്റണമെന്ന കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ഹൈക്കോടതി തളളി

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Kerala

കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം

Kerala

കുടുംബ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച്, ഹൈക്കോടതിയുടെ അന്താരാഷ്‌ട്ര വനിതാ ദിന പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.