Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈയേറ്റം ഒഴിപ്പിക്കല്‍: സിപിഎം -സിപിഐ പോര് മുറുകി

പരസ്പരം പരിഹസിച്ച് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 02:00 am IST
in Kerala

ഒ ആര്‍ അനൂപ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിന് പിന്നാലെ മൂന്നാര്‍ വിഷയത്തില്‍ മുന്നണിയിലെ ഉടക്ക് ശക്തമായി. നേതാക്കള്‍ പരസ്പരം പരിഹാസ വര്‍ഷവുമായി എത്തിയതോടെ ഒഴിപ്പിക്കല്‍ എങ്ങുംഎത്തില്ലെന്ന് ഉറപ്പായി.

സിപിഎം മൂന്നാറില്‍ കൈയേറ്റമില്ലെന്ന് പറയുമ്പോള്‍ മേഖലയിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്നതാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം സിപിഐ ജില്ലാ സെക്രട്ടറി ഇന്നലെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങളായി സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ.കെ. ശിവരാമനും സിപിഎം നേതാവും എംഎല്‍എയുമായ എം.എം. മണിയും തമ്മില്‍ വാക്പോര് ശക്തമാണ്. ഫെയ്‌സ്ബുക്കിലടക്കം വിമര്‍ശനം ഇതിനകം ഇരുവരും പങ്കുവച്ചിരുന്നു.

കൈയേറ്റങ്ങള്‍ തിരികെ പിടിച്ച് പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതരായ കര്‍ഷകര്‍ക്കും നല്കണമെന്ന വാദം കെ.കെ. ശിവരാമന്‍ ഇന്നലെ ആവര്‍ത്തിച്ചു. കൈയേറ്റം എവിടെയെന്ന് അറിയില്ലെങ്കില്‍ അത് കാട്ടികൊടുക്കാമെന്നും എം.എം. മണിക്ക് ശിവരാമന്‍ മറുപടി നല്കി.

ശിവരാമന്‍ തന്നെ അവഹേളിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും ശിവരാമന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ റവന്യൂ വകുപ്പ് ഏല്‍പ്പിക്കട്ടെ എന്നും മണി തിരിച്ചടിച്ചു. ഈ ആവശ്യം എം.എം. മണി മുഖ്യമന്ത്രിയെ കണ്ട് അറിയിക്കണമെന്ന് മറുപടിയുമായി സിപി
ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ രംഗത്തെത്തി. ശിവരാമന്റെ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. എം.എം. മണിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. എന്ത് വന്നാലും മൂന്നാറിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും. കൊട്ടാക്കമ്പൂരിലെ കൈയേറ്റം ഒഴിപ്പിച്ചാല്‍ ചിലര്‍ക്ക് പ്രശ്നമാണ്. റവന്യൂ വകുപ്പ് സിപിഐയില്‍ നിന്ന് മാറ്റണമെന്ന നിലപാട് മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടത് തങ്ങളോടല്ല. മുന്നണിയില്‍ മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പരിഹസിക്കുന്ന രീതി ഒഴിവാക്കണോ എന്നത് എം.എം. മണി ആലോചിക്കണം. 2007ലെ പോലെയുള്ള ഒരു ദൗത്യസംഘം ആയിരിക്കില്ല ഇനിയുണ്ടാകുക, സലിംകുമാര്‍ പറഞ്ഞു.

കൊണ്ടും കൊടുത്തുമുള്ള വാക്‌പോര് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളിലും വിഷയം വലിയ തലവേദനയാകും. എം.എം. മണിയുടെ ബന്ധുക്കള്‍ക്ക് മൂന്നാറിലും ചിന്നക്കനാലിലും വന്‍തോതില്‍ അനധികൃതമായി ഭൂമിയുള്ളതും പാര്‍ട്ടി ഓഫീസുകള്‍ക്ക് പട്ടയമില്ലാത്തതും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇവയില്‍ പലതും ഒഴിപ്പിക്കേണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ കളക്ടര്‍ക്കെതിരേയും എം.എം. മണി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.ാക്കള്‍

Tags: cpmcpibattleEvacuation of encroachment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

പുതിയ വാര്‍ത്തകള്‍

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.