Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇസ്ലാമിക പണ്ഡിതൻ സി.എച്ച്. മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി; ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമെന്ന് ഭീഷണി

ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്കെതിരെ വധഭീഷണി ഉയരുന്നു.

Janmabhumi Online by Janmabhumi Online
Sep 30, 2023, 05:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് : ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്കെതിരെ വധഭീഷണി ഉയരുന്നു. ഇസ്ലാമിനകത്തെ പഴയമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന പണ്ഡിതനാണ് മുസ്തഫ മൗലവി. ഇദ്ദേഹം മുസ്ലീം വ്യക്തിനിയമത്തിന്റെ കടുത്ത വിമര്‍ശകനുമാണ്.

സെന്‍റർ ഫോർ ഇൻക്ലൂസീവ് ഇസ്ലാം ആൻഡ് ഹ്യൂമനിസത്തിന്റെ ഉപദേശകന്‍ കൂടിയാണ് മുസ്തഫ മൗലവി. വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്തമായ ശരിയത്ത് നിയമങ്ങളെ വിമര്‍ശിക്കുന്ന പണ്ഡിതനാണ്. ഈജിപ്തിലുള്ള ശരിയത്ത് നിയമമല്ല, ടൂണിഷ്യയില്‍ ഉള്ളത്. അതല്ല ജോര്‍ദ്ദാനില്‍ ഉള്ളത്. അതുപോലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും മുസ്തഫ മൗലവി പറയുന്നു. ആ രാജ്യങ്ങളില്‍  നിലനില്‍ക്കുന്ന മുസ്ലിംവ്യക്തിനിയമമല്ല, ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമം.1937ല്‍ എഴുതപ്പെട്ട ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഖുറാന് വിരുദ്ധമാണെന്നും അതിനാല്‍ ഖുറാന്‍ നവീകരിക്കപ്പെടണമെന്നും ഖുറാന്‍ വ്യാഖ്യാതാവ് കൂടിയായ മുസ്തഫ മൗലവി വാദിയ്‌ക്കുന്നു.

സ്വന്തം മതത്തിൽ നിന്ന് തന്നെയാണ് മുസ്തഫ മൗലവിയ്‌ക്ക് വധ ഭീഷണി ഉയരുന്നത്. ഇസ്ലാമിലെ ലിംഗവിവേചനത്തെ കര്‍ശനമായി ചോദ്യം ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഈയിടെ യാഥാസ്ഥിതിക ഇസ്ലാം വക്താക്കള്‍ അദ്ദേഹത്തെ തെരുവില്‍ തടയുകയും പരസ്യമായി ചോദ്യം ചെയ്യുകയും ഉണ്ടായി.

“നേരത്തെ സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. പക്ഷെ ഇപ്പോള്‍ തെരുവിലും അവർ നേരിട്ടു വന്ന് ഭീഷണിപ്പെടുത്തുന്നു,“- മുസ്തഫ മൗലവി പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ആരും പരാതി ഗൗരവമായി എടുക്കുന്നില്ല . മരണത്തെ ഭയമില്ല.”- മുസ്തഫ മൗലവി പറയുന്നു.

സെപ്തംബർ 19, ചൊവ്വാഴ്ച, കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് ഗരീബ് രഥിൽ യാത്ര ചെയ്യവെ മുസ്തഫ മൗലവിയ്‌ക്ക് ഭീഷണി ഉണ്ടായി ശ്രീനാരായണ ഗുരു സമാധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഭീഷണി ഉണ്ടായത്. ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് സ്വയം മൗലവിയാണെന്ന് പറയുന്നത്? എന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന സഹയാത്രികരില്‍ ഒരാള്‍ തട്ടിക്കയറുകയായിരുന്നു. ഇസ്ലാമിനെ തകർക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞും ആ യാത്രക്കാരന്‍ ബഹളം ഉണ്ടാക്കി . ചേകന്നൂരിന് എന്താണ് സംഭവിച്ചതെന്ന് അറിയാമോ എന്നും അയാൾ ചോദിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് സൈബർ പോലീസിൽ മുസ്തഫ പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താനോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ലെന്നും മുസ്തഫ മൗലവി പറയുന്നു.

Tags: C.H.Mustafa MoulaviIslamic pundit Sharia lawChaknnur MaulaviMuslim personal lawUniform Civil CodeUCC
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ യൂണിഫോം സിവിൽ കോഡ് ലോഡിംഗ് ‘ ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; നയം വ്യക്തമാക്കി ബിജെപി

India

ഏക സിവിൽ കോഡിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും : മുന്നറിയിപ്പുമായി പുഷ്കർ സിങ് ധാമി

India

ശരിയത്ത് അനുസരിച്ചല്ല പോലും ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമം നടപ്പാക്കിയത് : ഹൈക്കോടതിയെ സമീപിച്ച് മുസ്ലീം സംഘടനകൾ 

Kerala

മുസ്ലിം സ്ത്രീകളും കുഞ്ഞുങ്ങളും കടുത്ത ദുരിതമനുഭവിക്കുന്നു: വി.പി. സുഹ്‌റ, 23 മുതല്‍ പാര്‍ലമെന്റിനു മുന്നില്‍ മരണം വരെ നിരാഹാര സമരം

India

ഏകീകൃത സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കില്ല ; ഇന്ത്യയിലെ മുസ്ലീങ്ങൾ ശരീയത്ത് നിയമം മാത്രമേ പിന്തുടരൂ , അതിനു മുകളിൽ മറ്റൊരു നിയമമില്ല ; എം പി ഇമ്രാൻ മസൂദ്

പുതിയ വാര്‍ത്തകള്‍

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies