Friday, September 29, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home News

കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം

''പിഎം വിശ്വകര്‍മ്മ പദ്ധതി വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടും''

പി.ഷിമിത്ത് by പി.ഷിമിത്ത്
Sep 18, 2023, 10:31 pm IST
in News, India
പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനം കാണുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പി.ബി. ബിദുലയുമായി സംസാരിക്കുന്നു

പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനം കാണുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പി.ബി. ബിദുലയുമായി സംസാരിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം. അപ്രതീക്ഷിതമായിരുന്നു ബിദുലയുടെ ദല്‍ഹിയിലേക്കുള്ള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുമെന്നോ സംസാരിക്കുമെന്നോ കരുതിയിരുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ വന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ നിമിഷത്തിലും ലോകം മുഴുവന്‍ ആദരവോടെ കാണുന്ന പ്രധാനമന്ത്രി തന്നോട് സംസാരിക്കുമെന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ലെന്ന് കോഴിക്കാട് എലത്തൂര്‍ സ്വദേശി പി.ബി. ബിദുല പറയുന്നു.

പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വാരകയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ബിദുല. പ്രദര്‍ശനം കാണാനെത്തിയ പ്രധാനമന്ത്രി ബിദുലയ്‌ക്കടുത്ത് ഇരുന്ന് സംസാരിക്കുകയും നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളെകുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കേരളത്തിലെ കളിമണ്ണിന്റെ പ്രത്യേകതയെകുറിച്ചും മറ്റുസംസ്ഥാനങ്ങളിലെ മണ്ണുമായുള്ള വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യുന്നത് എന്താണെന്ന ചോദ്യവും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായി. ബിദുല കളിമണ്ണും മരവും കൊണ്ട് നിര്‍മ്മിച്ച ക്ലോക്കും സോപ്പ് ഡിഷും മനോഹരമായെന്ന അഭിനന്ദനവും പ്രധാനമന്ത്രി നല്‍കി. ചുമരില്‍ ഘടിപ്പിക്കുന്ന രീതിയില്‍ മണ്‍ചിരാതുകള്‍ നിര്‍മ്മിച്ചുകൂടേയെന്ന് പ്രധാനമന്ത്രി ചോദിച്ചതായും ബിദുല പറഞ്ഞു.

കളിമണ്ണില്‍ തീര്‍ത്ത വ്യത്യസ്തയാര്‍ന്ന ഉല്പന്നങ്ങളുമായാണ് ഭര്‍ത്താവ് കെ.പി. ബൈജുനാഥിനൊപ്പം ബിദുല പ്രദര്‍ശനത്തിന് എത്തിയത്. 23 വര്‍ഷമായി കളിമണ്ണുകൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബിദുല 12 വര്‍ഷമായി വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. കര്‍ണാടകയിലെ സെന്‍ട്രല്‍ വില്ലേജ് പോര്‍ട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മാസ്റ്റര്‍ ഓഫ് പോര്‍ട്ടറിയില്‍ ബിരുദവും നേടിയിട്ടുണ്ട്.

കണ്ണാടിക്കല്‍ പൂളക്കണ്ടിയില്‍ പരേതനായ ബാലന്റെയും മൃദുലയുടെയും മകളാണ് ബിദുല. എലത്തൂര്‍ റെയില്‍വേഗേറ്റിനുസമീപത്തെ പുതിയോട്ടില്‍കടവ് കിഴക്കേ പുത്തലത്ത് വീട്ടില്‍ ബിദുല ക്ലേ സ്റ്റുഡിയോ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ട്. കാരപ്പറമ്പ് ധരണി ക്രാഫ്റ്റ് ഗലേറിയയുടെ സ്ഥാപകരില്‍ ഒരാളുമാണ് ബിദുല. മകന്‍ ഘനശ്യാം ഡിഗ്രി വിദ്യാര്‍ത്ഥിയും മകള്‍ ശ്രീപാര്‍വ്വതി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

പിഎം വിശ്വകര്‍മ്മ പദ്ധതി ലക്ഷക്കണക്കിനുപേര്‍ക്ക് തുണയാകുമെന്ന് ബിദുല പറയുന്നു. പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും താഴേത്തട്ടില്‍ എത്തിയിട്ടുണ്ട്. ഈ പദ്ധതിയും അങ്ങനെ തന്നെയാകും. പിഎം വിശ്വകര്‍മ്മ പദ്ധതി ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നും ബിദുല കൂട്ടിച്ചേര്‍ത്തു. പ്രദര്‍ശനത്തിനുശേഷം ബിദുല നാളെ കേരളത്തിലേക്ക് മടങ്ങും.

 

Tags: P.B.Bidulaclay Artnarendramodi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശുചിത്വം ഭാരതത്തിന്റെ സവിശേഷത ആകണമെന്ന് നരേന്ദ്രമോദി, പ്രാദേശിക ഉത്പന്നങ്ങളെും ഡിജിറ്റല്‍ ഇടപാടുകളെയും പ്രോത്സാഹിപ്പിക്കണം
India

ശുചിത്വം ഭാരതത്തിന്റെ സവിശേഷത ആകണമെന്ന് നരേന്ദ്രമോദി, പ്രാദേശിക ഉത്പന്നങ്ങളെും ഡിജിറ്റല്‍ ഇടപാടുകളെയും പ്രോത്സാഹിപ്പിക്കണം

ദരിദ്രര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും: നരേന്ദ്ര മോദി
India

ദരിദ്രര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും: നരേന്ദ്ര മോദി

വരും വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയും ഇടംപിടിക്കും: നരേന്ദ്രമോദി
India

വരും വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയും ഇടംപിടിക്കും: നരേന്ദ്രമോദി

ശക്തിയും പ്രചോദനവും യുവാക്കളെന്ന് പ്രധാനമന്ത്രി; 2047 ഓടെ വികസിതവും സ്വാശ്രയവുമായ ഭാരതം സൃഷ്ടിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല
News

ശക്തിയും പ്രചോദനവും യുവാക്കളെന്ന് പ്രധാനമന്ത്രി; 2047 ഓടെ വികസിതവും സ്വാശ്രയവുമായ ഭാരതം സൃഷ്ടിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല

51000 പേര്‍ക്കുളള നിയമന കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിതരണം ചെയ്യും
India

51000 പേര്‍ക്കുളള നിയമന കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിതരണം ചെയ്യും

പുതിയ വാര്‍ത്തകള്‍

പുതിയ നിപ കേസുകള്‍ ഇല്ല; ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ നിലയില്‍ പുരോഗതി

കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു; ചികിത്സയിലിരുന്ന രണ്ട് പേരും രോഗമുക്തർ

ഹോസ്പ്പിറ്റല്‍ ആക്രമത്തില്‍ കൊല്ലപെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്; ബിരുദം നല്‍ക്കാന്‍ തിരുമാനിച്ച് കേരള ആരോഗ്യ സര്‍വ്വകലാശാല

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച; റിപ്പോര്‍ട്ട് പുറത്ത്; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ പൊറുതിമുട്ടി കല്ലാർകുട്ടി നിവാസികൾ; നടപടിയെടുക്കാതെ പോലീസ്

സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ പൊറുതിമുട്ടി കല്ലാർകുട്ടി നിവാസികൾ; നടപടിയെടുക്കാതെ പോലീസ്

ബിസിനസ് പ്രമോട്ടർ ആകാന്‍ താത്പര്യമുണ്ടോ? കെ.എസ്.എഫ്.ഇ വിളിക്കുന്നു; 300 ഒഴിവുകള്‍

ബിസിനസ് പ്രമോട്ടർ ആകാന്‍ താത്പര്യമുണ്ടോ? കെ.എസ്.എഫ്.ഇ വിളിക്കുന്നു; 300 ഒഴിവുകള്‍

നായകളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി അറസ്റ്റിൽ

നായകളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി അറസ്റ്റിൽ

പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ കേസില്‍ 60കാരന് 40വര്‍ഷം കഠിനതടവ്; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു; കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

സൈബർസെല്ലിന്റെ പേരിൽ വ്യാജസന്ദേശം; പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

കൈതോലപ്പായില്‍ പണം കെട്ടി കൊണ്ടുപോയത് പിണറായി വിജയനെന്ന് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ്; അന്വേഷിക്കണം, അല്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കണം

അളമുട്ടിയാല്‍ ചേരയും കടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Add Janmabhumi to your Homescreen!

Add