Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കാലത്തും കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി പൊതുമേഖലാ സ്ഥാപനങ്ങള്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 11:31 pm IST
in Kerala, News

ആലപ്പുഴ: ഓണക്കാലത്തും കയര്‍മേഖലയില്‍ കടുത്ത പ്രതിസന്ധി. പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ കോര്‍പ്പറേഷനും, കയര്‍ഫെഡും നോക്കുകുത്തിയായി മാറി. പു
തുതായി ഓര്‍ഡറുകളൊന്നുമില്ലാത്തതിനാല്‍ തൊഴിലാളികളും, ചെറുകിട ഉത്പാദകരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖലയെ സര്‍ക്കാര്‍ കൈവിട്ട നിലയിലാണെന്നാണ് ആക്ഷേപം.
കയര്‍ മേഖലയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ നിലവില്‍ സജീവമായി 12000 ചെറുകിട കയര്‍ ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷവും പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡറില്ലാത്തതിനാല്‍ കയര്‍സംഘങ്ങള്‍ വഴിയുള്ള പിരിമേഖലയും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. നേരത്തേ കയര്‍ കോര്‍പ്പറേഷനാണ് ചെറുകിട സംഘങ്ങള്‍ വഴി ഉത്പാദകര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയനു
സരിച്ചായിരുന്നു ഓര്‍ഡര്‍. എന്നാല്‍ നാളുകളായി ഓര്‍ഡര്‍ നല്‍കുന്നില്ല.
കയര്‍ കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ ലഭിക്കാത്ത ഘട്ടത്തില്‍ സ്വകാര്യ ഇടപാടുകാര്‍ നല്‍കുന്ന ഓര്‍ഡറിലായിരുന്നു ചെറുകിടക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. മാസങ്ങളായി ഇവരും ഓര്‍ഡര്‍ നല്‍കാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് കൂലിയും ബോണസുമടക്കം നല്‍കാന്‍ ബ്ലേഡ് പലിശയ്‌ക്ക് പണം വാങ്ങേണ്ടി വന്നതായി ചെറുകിട ഉത്പാദകര്‍ പറയുന്നു. സംഘങ്ങള്‍വഴി സംഭരിച്ച ഉത്പന്നങ്ങളില്‍ ഇനിയും വലിയ തുക ഉത്പാദകര്‍ക്കു ലഭിക്കാനുണ്ട്. 30 കോടിയോളം കയര്‍ കോര്‍പ്പറേഷന്‍ നല്‍കാനുണ്ടെന്നാണ് വിവരം. ഇതിനു പുറമേ നേരത്തേ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളും ഏറ്റെടുക്കാതെ കെട്ടിക്കിടക്കുകയാണ്.
കയര്‍ഫെഡില്‍ നിന്ന് കയര്‍വില കിട്ടാത്തതിനാല്‍ കയര്‍സംഘങ്ങളും, അവിടുത്തെ തൊഴിലാളികളും ജീവനക്കാരുമാണ് വഴിയാധാരമായത്. ആറുമാസത്തോളമായി സംഘങ്ങള്‍ക്കു വിലകിട്ടിയിട്ട്. അഞ്ചുമുതല്‍ 25 ലക്ഷംവരെയാണ് വിവിധ സംഘങ്ങള്‍ക്കു കിട്ടാനുള്ളത്. കയര്‍ മന്ത്രി നേരത്തേ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരം സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. നേരത്തേ സ്വകാര്യ മേഖലയില്‍ വന്‍തോതില്‍ ഉത്പാദനം നടക്കുന്നുണ്ടായിരുന്നു. സ്വകാര്യ ഉത്പാദകര്‍ ചകിരി തൊഴിലാളികളുടെ വീടുകളില്‍ എത്തിച്ചുകൊടുത്താണ് പ്രധാനമായും കയര്‍ പിരിപ്പിച്ചിരുന്നത്. എന്നാല്‍, ഉത്പാദനച്ചെലവിന് ആനുപാതികമായി വിലകിട്ടാത്തതിനാല്‍ സ്വകാര്യ ഉത്പാദകരെല്ലാം കയര്‍പിരി നിര്‍ത്തിയിരിക്കുകയാണ്.
കയര്‍സംഘങ്ങള്‍ക്ക് വാര്‍ഷിക വിറ്റുവരവുവിഹിതം പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്ന് കയര്‍മന്ത്രി സംഘങ്ങളുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കയര്‍ത്തൊഴിലാളികളെ സഹായിക്കേണ്ട കയര്‍ഫെഡാകട്ടെ മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പടെ തുടങ്ങി മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ്.

Tags: alappuzhacrisisKerala GovernmentOnam FestivalCoir Sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.