Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ അപമാനിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ;പ്രധാനമന്ത്രിയുടെ ചടങ്ങില്‍ വന്നില്ല; കണ്ണിന്റെ രോഗമെന്ന് ന്യായം;പുറത്ത് മോദിയെ വിമര്‍ശിച്ച് പ്രസംഗം

പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതിവുകള്‍ തെറ്റിച്ച് പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ല. വര്‍ഷങ്ങളുടെ പാരമ്പര്യം തെറ്റിച്ച്, പ്രതിപക്ഷ നേതാവിന്റെ ചുവന്ന കസേര ഒഴിഞ്ഞു കിടന്നു. പ്രധാനമന്ത്രി മോദി പ്രസംഗിക്കുമ്പോഴെല്ലാം ഈ കസേര ഒഴിഞ്ഞു തന്നെ കിടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2023, 08:35 pm IST
inIndia
പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പ്രതിപക്ഷനേതാവിന് നല്‍കിയ ചുവന്ന കസേര ഒഴിഞ്ഞു കിടക്കുന്നു (വലത്ത്)

പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പ്രതിപക്ഷനേതാവിന് നല്‍കിയ ചുവന്ന കസേര ഒഴിഞ്ഞു കിടക്കുന്നു (വലത്ത്)

ന്യൂദല്‍ഹി:പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതിവുകള്‍ തെറ്റിച്ച് പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ല. വര്‍ഷങ്ങളുടെ പാരമ്പര്യം തെറ്റിച്ച്, പ്രതിപക്ഷ നേതാവിന്റെ ചുവന്ന കസേര ഒഴിഞ്ഞു കിടന്നു. പ്രധാനമന്ത്രി മോദി പ്രസംഗിക്കുമ്പോഴെല്ലാം ഈ കസേര ഒഴിഞ്ഞു തന്നെ കിടന്നു.  

പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നതിന്റെ കാരണമായി കോണ്‍ഗ്രസ് ആദ്യം പരിഹാസം നിറഞ്ഞ വിശദീകരണമാണ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുത്താല്‍ വീട്ടിലെ പതാക ഉയര്‍ത്താനും കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്താനും കഴിയില്ലെന്നതിനാലാണ് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്നതായിരുന്നു ആദ്യത്തെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യം ഗൗരവചര്‍ച്ച ആയി മാറിയതോടെ മറ്റൊരു വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.  കണ്ണിന് രോഗം പിടിപെട്ടത്  മൂലമാണ് ചടങ്ങിന് എത്താതിരുന്നതെന്ന വിശദീകരണമാണ് പിന്നീട് കോണ്‍ഗ്രസ് നല്‍കിയത്.  

ഖാര്‍ഗെയും പിന്നീട് ഇതേ വിശദീകരണവുമായി എത്തി. “കണ്ണിന് രോഗം മൂലമാണ് പ്രധാനമന്ത്രിയുടെ ചടങ്ങില്‍ എത്താതിരുന്നത്. മാത്രമല്ല, പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുത്താല്‍ സുരക്ഷാകാരണങ്ങളാല്‍ നേരത്തെ സ്ഥലം വിടാനും കഴിയില്ല. അതുകൊണ്ടാണ് പ്രൊട്ടോകോള്‍ അനുസരിച്ച് വീട്ടിലും കോണ്‍ഗ്രസ് ഓഫീസിലും പതാക ഉയര്‍ത്തിയത്”. – ഖാര്‍ഗെ പറഞ്ഞു.  

എന്നാല്‍ അധികം വൈകാതെ സത്യം വെളിച്ചത്ത് വന്നു. പ്രധാനമന്ത്രിയുടെ ചടങ്ങ് നടക്കവേ, ഖാര്‍ഗെ കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്തി പ്രസംഗിച്ചു. ഈ ചടങ്ങ് അതിരൂക്ഷമായി അദ്ദേഹം പ്രധാനമന്ത്രിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു.  

“ദേശീയാഘോഷങ്ങളില്‍ രാഷ്‌ട്രീയം പാടില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. നമുക്ക് രണ്ട് ദേശീയാഘോഷങ്ങളാണ് ഉള്ളത്. ഇതില്‍ ആളുകള്‍ രാഷ്‌ട്രീയം നോക്കാതെ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യ എന്ന അഭിമാനത്തിനായി ഭരണ-പ്രതിപക്ഷ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ആഘോഷത്തില്‍ പങ്കെടുക്കേണ്ടതാണ്. ഇത് നിയമമല്ല, പക്ഷെ രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ്. ഇത് തെറ്റിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇനി എത്രത്തോളം വിശ്വസിക്കാന്‍ കഴിയും?”- കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേല്‍ പറഞ്ഞു.  

Tags: മല്ലികാര്‍ജുന്‍ ഖാര്‍ഗെIndependence Dayഖാര്‍ഗെഎഴുപത്തേഴാം സ്വാതന്ത്ര്യദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.