Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎമ്മിന്റെ ‘ചങ്കിലെ ചൈന’യ്‌ക്ക് പൂട്ട് വീഴും; ന്യൂസ് ക്ലിക്ക് വിവാദത്തില്‍ 255 പ്രമുഖ വ്യക്തികള്‍ രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലെ വിവിധ വ്യക്തികള്‍ക്കും ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്തചാനലിനും പണം നല്‍കിയ ചൈനാ ഏജന്‍റ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 255ഓളം പ്രമുഖ വ്യക്തികള്‍ രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിനും കത്തെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 09:13 pm IST
in India

ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലെ വിവിധ വ്യക്തികള്‍ക്കും ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്തചാനലിനും പണം നല്‍കിയ ചൈനാ ഏജന്‍റ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 255ഓളം പ്രമുഖ വ്യക്തികള്‍ രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിനും കത്തെഴുതി.  

ഈ നേതാക്കള്‍ ലീഡര്‍മാരല്ല, ഡീലര്‍മാരാണെന്ന് പൊതുജനസമക്ഷം വ്യക്തമായെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനും അയച്ച കത്തില്‍ പറയുന്നു.  

ന്യൂസ് ക്ലിക്ക് സിഇഒ പുര്‍കായസ്ത, മറ്റ് ചില പത്രപ്രവര്‍ത്തകര്‍, മുന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട്  അമേരിക്കയിലുള്ള ചൈന ഏജന്‍റുമായി ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്താമെന്ന് സമ്മതിക്കുന്ന തരത്തില്‍ പല കാര്യങ്ങളും ഇമെയില്‍ വഴി ചര്‍ച്ച ചെയ്തുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചൈന ഏജന്‍റ് നെവില്ലെ സിംഘം അയച്ച ഇമെയിലുകള്‍ കണ്ടെടുത്തിട്ടുണ്ട്.  ഇക്കാര്യത്തില്‍ ഇഡിയും അന്വേഷണത്തിനൊരുങ്ങുകയാണ്.  

ഇന്ത്യയ്‌ക്കെതിരായി നടന്നതായി പറയപ്പെടുന്ന ഗൂഡാലോചന ഇന്ത്യയിലെ ഏറ്റവും ഉന്നത അന്വേഷണ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഉത്തരവിടണമെന്ന് അപേക്ഷിക്കുന്നു, 255 പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട നാല് പേജുള്ള കത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനോടും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോടും ആവശ്യപ്പെടുന്നു. 

“ഏത് ഭരണഘടനാ പദവി സ്വീകരിക്കുമ്പോഴും കൈക്കൊള്ളുന്ന സത്യപ്രതിജ്ഞയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ എല്ല ശ്രമങ്ങളും നടത്തണമെന്നത് നിയമപരമായും ധാര്‍മ്മികമായും ഉള്ള ബാധ്യതയാണ്. ഈ കേസില്‍ വിദേശ ഏജന്‍റുമാര്‍ മറയില്ലാതെ നമ്മുടെ ജനാധിപത്യ ഇടത്തില്‍  നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇവിടെ ഭരണഘടന ഓഫീസുകളുടെ സത്യപ്രതിജ്ഞ ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്.”-.  കത്ത് ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയില്‍ സിപിഎമ്മിന്റെ ചൈനാപ്രേമം പ്രസിദ്ധമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൈനയുടെ പ്രചാരണ പദ്ധതികളും സിപിഎമ്മുകാര്‍ ഏറ്റെടുക്കുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.  മോദി സര്‍ക്കാര്‍ ചൈനയ്‌ക്കെതിരെ ഇറക്കുമതി നിരോധനം ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതിനിടയിലാണ് ഒരു വിഭാഗം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ശത്രുരാജ്യത്ത് നിന്നും പണം പറ്റുന്നത്. 

ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന സിപിഎം നേതാക്കള്‍ ചൈനയുടെ പ്രചാരണ അജണ്ടകള്‍ രാജ്യത്തിനെതിരായുള്ളതാണെങ്കിലും നടപ്പാക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്നത് രാജ്യദ്രോഹപരമായി തന്നെ കാണാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 

Tags: chinacpimPrakash Karatചൈന ഏജന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.