Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്യംനിന്ന ആലകള്‍; ജീവിതം രാകിമിനുക്കി പ്രസാദ്

കിളിമാനൂര്‍ ടൗണിനോട് ചേര്‍ന്ന ഉമണ്‍പള്ളിക്കര ശാസ്താക്ഷേത്രത്തിനു സമീപം ശാസ്താ എന്ന ആലയിലാണ് പ്രസാദ്(48) തന്റെ ജീവിതം ചുട്ടെടുത്ത് രാകി മിനുക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ഛന്‍ ഗോപിയാശാന്‍ സ്ഥാപിച്ച ആലയാണ് അദ്ദേഹത്തിന്റെ കാലശേഷം മകന്‍ നോക്കിനടത്തുന്നത്. ശാസ്ത എന്നാണ് ആലയുടെ പേര്.

Janmabhumi Online by Janmabhumi Online
Aug 10, 2023, 06:10 pm IST
in Thiruvananthapuram
കിളിമാനൂരില്‍ അവശേഷിക്കുന്ന ഏക ആലയില്‍ പ്രസാദ് പണിയില്‍

കിളിമാനൂരില്‍ അവശേഷിക്കുന്ന ഏക ആലയില്‍ പ്രസാദ് പണിയില്‍

FacebookTwitterWhatsAppTelegramLinkedinEmail

കിളിമാനൂര്‍ ഗോവിന്ദ്

കിളിമാനൂര്‍: പ്രാരാബ്ധങ്ങളുടെ ഉലയില്‍ ഊതിപ്പഴുപ്പിച്ച ജീവിതം ഉരുക്കുചുറ്റികയാല്‍ അടിച്ചുപരത്തി ജീവിതം രാകിമിനുക്കുന്ന ഒരാള്‍ ഇപ്പോഴും ഇവിടെയുണ്ട്. കിളിമാനൂര്‍ ടൗണിനോട് ചേര്‍ന്ന ഉമണ്‍പള്ളിക്കര ശാസ്താക്ഷേത്രത്തിനു സമീപം ശാസ്താ എന്ന ആലയിലാണ് പ്രസാദ്(48) തന്റെ ജീവിതം ചുട്ടെടുത്ത് രാകി മിനുക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ഛന്‍ ഗോപിയാശാന്‍ സ്ഥാപിച്ച ആലയാണ് അദ്ദേഹത്തിന്റെ കാലശേഷം മകന്‍ നോക്കിനടത്തുന്നത്. ശാസ്ത എന്നാണ് ആലയുടെ പേര്.  

കാര്‍ഷിക വൃത്തിയുടെ ഭാഗമായ ആലകള്‍ ഗ്രാമങ്ങളില്‍ അന്യംനിന്നിട്ട് നാളുകളേറെയായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അതേ നിലയില്‍ ചെറിയ പുരയില്‍ ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ലാതെ ഈ ആല ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മുന്‍പ് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആലകള്‍ സജീവമായിരുന്നു. കാര്‍ഷിക വൃത്തിയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു ആലകള്‍. കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മിതി, ഇരുമ്പിലെ മറ്റ് പണിയായുധങ്ങള്‍, കാളവണ്ടിയുടെ ചക്രത്തിലെ ഇരുമ്പ് പട്ടയുടെ നിര്‍മ്മാണം, വണ്ടിക്കാളകള്‍ക്ക് കുളമ്പില്‍ അടിക്കാനുള്ള ലാടം നിര്‍മ്മിക്കലും അത് വെച്ചുപിടിപ്പിക്കലും ഒക്കെ ആയിരുന്നു ആലകള്‍ കേന്ദ്രീകരിച്ചുള്ള പ്രധാന പണികള്‍.  

കാര്‍ഷികവൃത്തി ശോഷിച്ചതും ആധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ കാര്‍ഷിക-വീട്ടുപകരണങ്ങള്‍ എത്തിത്തുടങ്ങിയതും കാളവണ്ടികള്‍ ചരിത്രത്തിന്റെ ഭാഗമായതും ആലകളുടെ വംശനാശത്തിനു കാരണമായി. ഒരുകാലത്ത് ആലകള്‍ക്കും ആലയുടെ നടത്തിപ്പുകാരനായ ആശാരിക്കും സമൂഹത്തില്‍ മാന്യമായ സ്ഥാനമായിരുന്നു. അദ്ദേഹത്തിന്റെ കൃപാ കടാക്ഷത്തിനായി ഓരോ കര്‍ഷകനും  ഇരുമ്പു കൊണ്ടുള്ള ഉപകരണങ്ങളും പണിയായുധങ്ങളും വേണ്ടവരും മണിക്കൂറുകള്‍ കാത്തുനില്‍ക്കുമായിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ആലകള്‍ അന്യംനിന്നു. ചെറ്റക്കുടിലില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത എന്ന ആല പുതുതലമുറയ്‌ക്ക് കൗതുകവുമായി. ആലയുടെ പ്രവര്‍ത്തനത്തിന് പ്രധാന അസംസ്‌കൃത വസ്തു മരക്കരിയാണ്. ഇരുമ്പ് ചുട്ടുപഴുപ്പിക്കാന്‍ ഇത് ആവശ്യമാണ്.  മരക്കരിയുടെ അഭാവവും അമിതമായ വിലയും താങ്ങാവുന്നതിലപ്പുറമാണെന്ന് പ്രസാദ് പറയുന്നു. വമ്പന്‍ യന്ത്രങ്ങളില്‍ തയ്യാറാക്കുന്ന ഉപകരണങ്ങള്‍ കുറഞ്ഞവിലയ്‌ക്ക് വിപണിയില്‍ കിട്ടുന്നതിനാല്‍ ആലയില്‍ ചെയ്യുന്ന ജോലിക്ക് കൂലിയും വളരെ കുറവാണ്. നിരന്തരം ഉലയൂതി കിതയ്‌ക്കുന്ന തുരുത്തിപോലെ ദീര്‍ഘനിശ്വാസത്തോടെ ‘ഇനിയുമിങ്ങനെ എത്രനാള്‍?’ എന്നതാണ് പ്രസാദിന്റെ ചോദ്യം.

Tags: വര്‍ക്‌ഷോപ്‌Life Story
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

ഹെമറ്റോളജി ഏകദിന ശില്‍പശാല നടന്നു

Varadyam

ജന്മാന്തര യാത്രകള്‍

Kerala

കായിക വിദ്യാഭ്യാസത്തില്‍ ഡാറ്റാ അനാലിസിസ് ദേശീയ ശില്‍പ്പശാലയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം

India

പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍: ദ്വിദിന ദക്ഷിണ മേഖലാ ശില്‍പശാലയ്‌ക്ക് കൊച്ചിയില്‍ സമാപനം

Parivar

ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല 24 മുതല്‍ നോര്‍ത്ത് പറവൂരിൽ, ഔപചാരിക ഉദ്ഘാടനം 25ന്, അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതി സുഹൈല്‍ ഷാജഹാന് വിദേശയാത്രയ്‌ക്ക് അനുമതിയില്ല

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് കണ്ടത്തി

പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് കത്തിച്ചു: മണ്ണാര്‍ക്കാട് പൊലീസിന് പിഴ ചുമത്തി നഗരസഭ

വാട്‌സ്ആപ്പ് സന്ദേശത്തെ ചൊല്ലി തര്‍ക്കം: നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ച് അയല്‍വാസി

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയപ്പോള്‍ ധൂര്‍ത്തജീവിതത്തിന്‍റെ പ്രതീകമായ പഴയകാല വിജയ് മല്ല്യ(ഇടത്ത്) ഇന്ത്യ വിട്ടോടിപ്പോയി ലണ്ടനില്‍ കഴിയുന്ന ഇപ്പോഴത്തെ വിജയ് മല്ല്യ (വലത്ത്)

വിജയ് മല്ല്യയെ വെള്ളപൂശാന്‍ ശ്രമം; മല്ല്യ ഇനിയും 7000 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്; മാധ്യമസമ്മര്‍ദ്ദവും രാഷ്‌ട്രീയസ്വാധീനവും വിലപ്പോകില്ല

ഇനി അനങ്ങിയാൽ മുച്ചൂടും തീർക്കുമെന്ന് മുന്നറിയിപ്പ് ; പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി സർവകക്ഷി സംഘം മടങ്ങിയെത്തി ; വൈറലായി ചിത്രങ്ങൾ

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് 63 ലക്ഷം ; മൊഴി നൽകാൻ പൊലീസിനു മുന്നിൽ എത്താതെ ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies