Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

സബ്‌സിഡി സാധനങ്ങള്‍ക്കായി മാസാദ്യത്തിലെത്തുന്നവരോട് സ്റ്റോക്കില്ലെന്നും മാസാവസാനമായാല്‍ കഴിഞ്ഞെന്നുമുള്ള പല്ലവിയാണ് കേള്‍ക്കുക. മാത്രമല്ല, ഔട്ട്ലെറ്റിലെ ജീവനക്കാരാകട്ടെ ശബരി ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നതിനു പകരം ആളുകളോട് കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയാണത്രെ.

Janmabhumi Online by Janmabhumi Online
Aug 7, 2023, 10:59 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയരുമ്പോഴും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാക്കനി. ഓണക്കിറ്റിനും ഇത്തവണ സാധ്യതയില്ല. സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം സബ്‌സിഡി സാധനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്.  

പൊതുവിപണിയില്‍ ഉണക്കമുളകിന് 360 രൂപയോളമാണ് വിലയെന്നിരിക്കെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 96 രൂപക്ക് ലഭിക്കും. ഒരു കാര്‍ഡിന് അരക്കിലോയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മിക്ക ഔട്ട്‌ലെറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണക്ക മുളക് കിട്ടാനില്ല. 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് 10 കിലോ നല്‍കുന്ന ജയ, കുറുവ അരിക്ക് മാസത്തില്‍ രണ്ടു തവണ കയറിയിറങ്ങണം. പൊതുവിപണിയില്‍ തുവര പരിപ്പ്, ഉഴുന്ന്, ചെറുപയര്‍, കടല എന്നിവക്കൊക്കെ 120-160 രൂപ വരെയാണ് വില. എന്നാല്‍ സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍ ഇവക്കെല്ലാം 70-80 രൂപ വരെയാണ് സബ്‌സിഡി നിരക്ക്.  

മിക്കയിടത്തും കഴിഞ്ഞ മാസം പരിപ്പ്, ഉഴുന്ന് എന്നിവ ലഭ്യമായിരുന്നില്ല. മാത്രമല്ല, സബ്‌സിഡി സാധനങ്ങള്‍ക്കായി മാസാദ്യത്തിലെത്തുന്നവരോട് സ്റ്റോക്കില്ലെന്നും മാസാവസാനമായാല്‍ കഴിഞ്ഞെന്നുമുള്ള പല്ലവിയാണ് കേള്‍ക്കുക. മാത്രമല്ല, ഔട്ട്ലെറ്റിലെ ജീവനക്കാരാകട്ടെ ശബരി ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നതിനു പകരം ആളുകളോട് കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയാണത്രെ.  

ഓണം ഫെയറിലാണ് സാധാരണക്കാരുടെ പ്രതീക്ഷ. നേരത്തെ 160 രൂപയുണ്ടായിരുന്ന ശബരി ബ്ലെന്‍ഡഡ് ടീയ്‌ക്ക് ഇപ്പോള്‍ 260 രൂപയായി. സംസ്ഥാനത്താകമാനം 93.85 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളതെന്നിരിക്കെ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുകളായി തരം തിരിച്ചിട്ടുണ്ട്. ഒരു കിറ്റിന് 450 രൂപ കണക്കാക്കിയാല്‍ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കിറ്റ് നല്‍കണമെങ്കില്‍ 425 കോടി രൂപ വേണം. ഇതില്‍ മഞ്ഞക്കാര്‍ഡുകള്‍ക്ക് മാത്രമാണെങ്കില്‍ 27.80 കോടി രൂപയും പിങ്ക് കാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 160 കോടിരൂപയോളം രൂപയും വരും.  

പൊതുവിപണിയില്‍ കഴിഞ്ഞ മാസങ്ങളിലായി അരി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവക്ക് 30-40 ശതമാനം വരെ വിലയുയര്‍ന്നു. ശബരി വെളിച്ചെണ്ണക്ക് 127 രൂപയായെങ്കിലും പൊതുവിപണിയില്‍ കമ്പനി വെളിച്ചെണ്ണക്ക് 150 രൂപയില്‍ താഴെയായതോടെ ആവശ്യക്കാര്‍ കുറവാണ്. സബ്‌സിഡി സാധനങ്ങളില്ലാതായതോടെ പാക്കിങ് തൊഴിലാളികളും ദുരിതത്തിലാണ്. നേരത്തെ വിപണിയില്‍ വെളിച്ചെണ്ണക്ക് 240 രൂപയോളമായിരുന്നപ്പോള്‍ സപ്ലൈകോയില്‍ 92 രൂപയായിരുന്നു വിലയെങ്കിലും അരലിറ്ററാണ് 46 രൂപക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതാണ് പിന്നീട് 127 രൂപക്ക് നല്‍കാന്‍ തുടങ്ങിയത്.  

ഓണം, വിഷു, ക്രിസ്തുമസ്, റംസാന്‍ സീസണുകളില്‍ പ്രത്യേകമായ ഫെയറുകളും നടത്താറുണ്ട്. വിലക്കയറ്റത്തിനിടയിലും സബ്‌സിഡി സാധനങ്ങളും കിട്ടാക്കനിയാവുമ്പോള്‍ ഇത്തവണത്തെ ഓണക്കിറ്റ് ലഭിക്കുമോയെന്ന ആശങ്കയിലാണ് കാര്‍ഡുടമകള്‍.

Tags: പാലക്കാട്Supplycoസബ്‌സിഡി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

നെല്ലു സംഭരണം: മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു, സപ്ലൈകോ ചെയര്‍മാന്‍ പാടശേഖരം സന്ദര്‍ശിക്കും

Kerala

അശ്വതി ശ്രീനിവാസ് സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റു

Kerala

സപ്ലൈകോയുടെ ഇരുട്ടടിയില്‍ കുടുംബ ബജറ്റ് താളംതെറ്റുന്നു; ക്രിസ്തുമസ് വിപണിയില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടി

Alappuzha

‘മാവേലി’യില്‍ കച്ചവടം കുറഞ്ഞു; തൊഴിലാളികള്‍ പ്രതിസന്ധിയില്‍; അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം

News

സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മന്ത്രി

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies