Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാഥനില്ലാതെ… അയ്യന്തോള്‍ കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു നശിക്കുന്നു

1952 ല്‍ കളക്ടറേറ്റിനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കും വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ മിച്ചം വന്ന സ്ഥലമാണ് ഇപ്പോള്‍ പാര്‍ക്ക് ആയി ഉപയോഗിക്കുന്നത്. റവന്യു വകുപ്പിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിയില്‍ മുന്‍ എംഎല്‍എ മാരും, എംപി മാരും, ബാങ്കുകളുമെല്ലാം അനേക ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 08:06 pm IST
in Thrissur
ആരും നോക്കാനില്ലാതെ കാടുപിടിച്ചു നശിക്കുന്ന അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ കുട്ടികളുടെ പാര്‍ക്ക്.

ആരും നോക്കാനില്ലാതെ കാടുപിടിച്ചു നശിക്കുന്ന അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ കുട്ടികളുടെ പാര്‍ക്ക്.

തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ കുട്ടികളുടെ പാര്‍ക്ക് നാഥനില്ലാതെ കാടുകയറി നശിക്കുന്നു. രാവിലെയും വൈകുന്നേരവും സ്ഥിരമായി നടക്കാനെത്തിയിരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ അനുഗ്രഹമായിരുന്നു ഈ പാര്‍ക്ക്.

എന്നാല്‍ ഇപ്പോള്‍ പാര്‍ക്കിനുള്ളില്‍ കുട്ടികളുമായി കയറാന്‍ ആളുകള്‍ ഭയക്കുന്നു. പുല്ലുകള്‍ വളര്‍ന്നു കാടായി. ഇഴജന്തുക്കളെ ഭയക്കാതെ പാര്‍ക്കില്‍ നടക്കാനോ കുട്ടികള്‍ക്ക് കളിക്കാനോ കഴിയില്ല. ഇലക്ട്രിക് വയറുകള്‍ പൊട്ടിച്ചിതറി കിടക്കുന്നു. ലൈറ്റുകള്‍ പലതും കേടായതിനാല്‍ വൈകുന്നേരങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ല. പാര്‍ക്കിന് നടുവിലെ ഫിഷ് ടാങ്കില്‍ ചെളിവെള്ളമാണ് കെട്ടിക്കിടക്കുന്നത്. മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെ കാഷ്ടം പാര്‍ക്കില്‍ നടക്കുന്നവരുടെ തലയിലും ദേഹത്തും വീഴുന്നതും വലിയ പ്രശ്‌നമാണ്.

ഒരു പരിഷ്‌കൃത നഗരത്തില്‍ പാര്‍ക്കുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കി അധികാരികള്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം. ഓരോ വര്‍ഷവും അനേകം പുതിയ താമസക്കാര്‍ ഈ ഭരണസിരാകേന്ദ്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. പുതിയ ഫ്‌ളാറ്റുകളും വില്ലകളും അയ്യന്തോളില്‍ ധാരാളമായി ഉയര്‍ന്നുവരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ക്ക് നാഥനില്ലാതെ നശിപ്പിക്കുന്നത് ജനങ്ങളോടും നാടിനോടും ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1952 ല്‍ കളക്ടറേറ്റിനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കും വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ മിച്ചം വന്ന സ്ഥലമാണ് ഇപ്പോള്‍ പാര്‍ക്ക് ആയി ഉപയോഗിക്കുന്നത്. റവന്യു വകുപ്പിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിയില്‍ മുന്‍ എംഎല്‍എ മാരും, എംപി മാരും, ബാങ്കുകളുമെല്ലാം അനേക ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.

അമൃത് പദ്ധതിയില്‍ 30 ലക്ഷത്തിന്റെ പണികള്‍ മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. ജില്ലാ ഭരണകേന്ദ്രത്തിന്റെ ശ്വാസകോശമായ അയ്യന്തോള്‍ കുട്ടികളുടെ പാര്‍ക്ക് സംരക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ജെയിംസ് മുട്ടിക്കല്‍  കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags: keralaThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.