Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെങ്ങ്, വാഴ കൃഷി ചെയ്യാന്‍ ആളില്ല; കൃഷി ഭവനില്‍ വിത്തുകള്‍ നശിക്കുന്നു

വിത്ത് ഒന്നിന് അന്‍പത് രൂപ നിരക്കില്‍ കോഴയിലെ സര്‍ക്കാര്‍ ഫാമില്‍ നിന്നാണ് തെങ്ങും തൈകള്‍ വാങ്ങുന്നത്. ഇത് പലപ്പോഴും ജീവനക്കാരുടെ പോക്കറ്റില്‍ നിന്നും എടുത്താണ് വിത്തുകള്‍ വാങ്ങുന്നത്. എന്നാല്‍ ഇതു വിറ്റഴിയാതെ വരുന്നതോടെ ബുദ്ധിമുട്ടിലാവുന്നത് ഉദ്യോഗസ്ഥരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 04:44 pm IST
in Kottayam

മുണ്ടക്കയം: കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും നല്കുന്ന തെങ്ങിന്‍ തൈകളും ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളും കൃഷി ആഫീസില്‍  കെട്ടി കിടന്നു നശിക്കുന്നത്.  

മുണ്ടക്കയം കൃഷി ഭവനില്‍ ഒരുമാസം മുമ്പ് എത്തിയ ആയിരത്തിലധികം നാടന്‍ തെങ്ങിന്‍ തൈകളും നൂറുകണക്കിനു ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളുമാണ് വാങ്ങാനാളില്ലാതെ നശിക്കുന്നത്. മുന്‍കാലങ്ങളില്‍ വിത്തുകള്‍ വന്നാലുടന്‍ ഇതു വാങ്ങാന്‍ കര്‍ഷകരുടെ ക്യൂവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷി വകുപ്പു ജീവനക്കാര്‍ ആവശ്യമായ പ്രചാരണം നടത്തിയിട്ടും വാങ്ങാന്‍ കര്‍ഷകരെത്താത്തത് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.  

വിത്ത് ഒന്നിന് അന്‍പത് രൂപ നിരക്കില്‍ കോഴയിലെ സര്‍ക്കാര്‍ ഫാമില്‍ നിന്നാണ് തെങ്ങും തൈകള്‍ വാങ്ങുന്നത്. ഇത് പലപ്പോഴും ജീവനക്കാരുടെ പോക്കറ്റില്‍ നിന്നും എടുത്താണ് വിത്തുകള്‍ വാങ്ങുന്നത്. എന്നാല്‍ ഇതു വിറ്റഴിയാതെ വരുന്നതോടെ ബുദ്ധിമുട്ടിലാവുന്നത് ഉദ്യോഗസ്ഥരാണ്. ആയിരം മുതല്‍ 2000 വരെ തൈകളാണ് ഓരോ തവണയും ഇവിടെ ഇറക്കി കൊണ്ടിരുന്നത്.  

എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും ഇവിടെ ഇറക്കിയ തൈകള്‍ ഭൂരിഭാഗവും കര്‍ഷകര്‍ വാങ്ങാതെ മുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.പന്നിയുടെ അക്രമം മൂലം കൃഷി നഷ്ടപ്പെടുന്നതിനാലാണ് തൈകള്‍ വാങ്ങാത്തതെന്നാണ്  കര്‍ഷകര്‍ പറയുന്നത്. കൂടാതെ സര്‍ക്കാര്‍ നല്കുന്ന വിത്തുകള്‍ വളര്‍ന്നു കായിക്കുന്നതിന് ഏഴുവര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നതും കര്‍ഷകരെ   ബുദ്ധിമുട്ടിലാക്കുന്നു. 

കൊണ്ടുവരുന്ന  ലോഡ് ഇവിടെ എത്തുമ്പോള്‍ ഇറക്കു കൂലി ഇനത്തില്‍ 7500 രൂപ ചെലവു വരും.  ഇതെല്ലാം നഷ്ടപ്പെടുത്തിയാണ് കര്‍ഷകനെ കാത്തിരിക്കുന്നതെങ്കിലും വാങ്ങാനാളില്ലാതെ വലയുകയാണ്. ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളുടെ കാര്യത്തില്‍ തെങ്ങിനെ അപേക്ഷിച്ചു വ്യത്യാസമുണ്ടെങ്കിലും ഒച്ചു വേഗത തന്നെയാണ് ഇതിന്റെയും അവസ്ഥ. വില്‍പ്പന നടക്കാത്ത തെങ്ങും വാഴയുമൊന്നും സര്‍ക്കാര്‍ തിരികെ എടുക്കാത്തതിനാല്‍  കൃഷി ഭവന്‍ വളപ്പില്‍ കിടന്നു നശിക്കുകയാണ്.

Tags: krishiമുണ്ടക്കയംcoconutBanana Tree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ടാര്‍പോളിന്‍ കൊണ്ട് നാലുവശവും മറച്ച കൂരയ്ക്ക് മുന്നില്‍ സുനിതയും മകള്‍ ശരണ്യയും ഒന്നര വയസ്സുള്ള മകനും
Kerala

അതിദരിദ്രരില്ലെന്നത് പൊള്ളയായ പ്രഖ്യാപനം: ടാര്‍പോളിന്‍ കൊണ്ട് മറച്ച കൂരയ്‌ക്കുള്ളില്‍ പട്ടികജാതി കുടുംബം വീര്‍പ്പുമുട്ടുന്നു

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.