Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പ്രശസ്തരായി: പ്രൊഫ.ഒ.എം. മാത്യു

കുമരകം ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പിന്നീട് പ്രശസ്തരായി തീര്‍ന്നുവെന്ന് എം ജി സര്‍വ്വകലാശാല മുന്‍ വിവേകാനന്ദ ചെയര്‍ മേധാവിയായിരുന്ന പ്രൊഫ.ഒ എം മാത്യു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 03:33 pm IST
in Kottayam

ഗാന്ധിനഗര്‍ (കോട്ടയം): കുമരകം ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പിന്നീട് പ്രശസ്തരായി തീര്‍ന്നുവെന്ന് എം ജി സര്‍വ്വകലാശാല മുന്‍ വിവേകാനന്ദ ചെയര്‍ മേധാവിയായിരുന്ന പ്രൊഫ.ഒ എം മാത്യു.

170 വര്‍ഷം പഴക്കമുള്ള തറവാടാണിത്. ഈ തറവാട്ടിലെ തളത്തില്‍ പിറന്ന വീണ കണ്ണികളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. കേരളത്തിലും പുറത്തും പ്രശസ്തരായ മറ്റു രണ്ടു പേര്‍ കൂടിയുണ്ട്.  

ശ്രീ മൂലം പ്രജാ സഭയില്‍ അംഗമായിരുന്ന ഒ എം തോമസ് ആയിരുന്നു ഇതില്‍ ഒരാള്‍. കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്ന എംഎല്‍ സിയായ ഇദ്ദേഹത്തെ രാജകോപത്തെ തുടര്‍ന്ന് പിന്നീട് നാടുകടത്തുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്ക് സ്ഥലം പാട്ടത്തിനു നല്കിയതില്‍ പ്രതിഷേധിച്ച് തിരുനക്കരയില്‍ നടത്തിയ പ്രസംഗമായിരുന്നു ഇതിനു കാരണം. ഇദ്ദേഹത്തിന് റോമില്‍ നിന്ന് പ്രശസ്തിപത്രവും മെഡലും ലഭിച്ചിരുന്നു. എച്ച്എംടിയില്‍ എംഡിയായിരുന്ന എം കെ മാത്തുള്ളയും ഇതേ തറവാട്ടില്‍ തന്നെയാണു ജനിച്ചത്. ഇദ്ദേഹത്തിന് അക്കാലത്ത് പത്മശ്രീ ലഭിച്ചിരുന്നു.

രണ്ടു തവണ കേരളത്തിന്റെ ഭരണചക്രം തിരിച്ച ഉമ്മന്‍ ചാണ്ടി ജനിച്ചതും ഇതേ തറവാട്ടിലായിരുന്നു. ഇത് ഒരു പക്ഷെ യാദൃശ്ചികമാകാം. എന്നാല്‍ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത് തറവാടിന്റെ സുകൃതം എന്നു തന്നെയാണ്. സണ്ണി എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ പേര്.ചെറുപ്പകാലത്ത് പേരു ചോദിച്ചാല്‍  തന്റെ നേരെ വിരല്‍ ചൂണ്ടി കുഞ്ഞൂഞ്ഞ് എന്നു പറയുമായിരുന്നു. വള്ളക്കാലില്‍ വി ജെ ഉമ്മന്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ അമ്മയുടെ അച്ഛന്‍. ഇദ്ദേഹം കരോട്ടുവീട്ടില്‍ നിന്നും വിവാഹം കഴിച്ചതോടെ ഇദ്ദേഹത്തെ വള്ളക്കാലില്‍കരോട്ട് വി.ജെ ഉമ്മന്‍ എന്നറിയപ്പെട്ടു വന്നു.  

ശ്രീമൂലം പ്രജാസഭയിലേയ്‌ക്കു നടന്ന തെരഞ്ഞെടുപ്പില്‍ മലയാള മനോരമ സ്ഥാപകന്‍ മാമ്മന്‍മാപ്പിള്ളയെ ഇദ്ദേഹം തോല്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരീ പുത്രനാണ് പ്രൊഫ: ഒ എം മാത്യു. ഉമ്മന്‍ ചാണ്ടി സിഎംഎസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു പഠിക്കുമ്പോള്‍ കെ എസ് യു വില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട്  കോതമംഗലം കോളേജില്‍ ബിഎ യ്‌ക്കു പ്രവേശനം നേടാന്‍ ശ്രമിച്ചെങ്കിലും കെ എസ് യു ക്കാരനാണെന്നും വലിയ കുഴപ്പക്കാരനാണെന്നും പറഞ്ഞ് അഡ്മിഷന്‍ നല്കുവാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. അന്ന് ഒ എം മാത്യു ബസേലിയസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു. കുഞ്ഞൂഞ്ഞ് അദ്ദേഹത്തെ വന്നു കണ്ട് തനിക്കു പഠിക്കണമെന്നു പറഞ്ഞു. മാത്യു സാര്‍ അഡ്മിഷനുള്ള നടപടിക്രമങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ പ്രവേശനം ലഭിച്ചിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ബസേലിയസ് കോളേജില്‍ എം കോം ഡിപ്പാര്‍ട്ട്‌മെമെന്റ് തുടങ്ങുവാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സഹായം ലഭിച്ചിരുന്നു. ചെറുപ്പകാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടിയില്‍ നേതൃഗുണം കണ്ടുതുടങ്ങിയിരുന്നുവെന്നും പ്രൊഫ: ഒ എം മാത്യു ഓര്‍മ്മിച്ചെടുത്തു.

Tags: keralaമുഖ്യമന്ത്രിmemoriesUmmanchandy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.