Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ പ്രാര്‍ഥനാ മുഖരിതം; ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് സമീപം നിറകണ്ണുകളോടെ ബന്ധുമിത്രാദികള്‍

പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള രാഷ്‌ട്രീയത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിക്ക്, നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് വിട നല്‍കാനുള്ള ഒരുക്കത്തിലാണ്.

Janmabhumi Online by Janmabhumi Online
Jul 19, 2023, 03:20 pm IST
in Kottayam
പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീടിന്റെ അകത്തളത്ത് പുതുപ്പള്ളി പള്ളിയിലെ വൈദികരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍

പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീടിന്റെ അകത്തളത്ത് പുതുപ്പള്ളി പള്ളിയിലെ വൈദികരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീടിന്റെ അകത്തളം ഇന്നലെ മുതൽ പ്രാര്‍ത്ഥനാ മുഖരിതമായിരുന്നു. ഏത് പ്രതിസന്ധിയേയും ശാന്തമായ മുഖത്തോടെ അഭിമുഖീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് സമീപം ബന്ധുമിത്രാദികള്‍ നിറകണ്ണുകളോടെ ഇരുന്നു.  പുതുപ്പള്ളി നിവാസികളുടെ ഹൃദയ സ്പന്ദനം വരെ തിരിച്ചറിഞ്ഞിരുന്ന തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ഹൃദയതാളം നിലച്ചുവെന്നറിഞ്ഞ നിമിഷം മുതല്‍ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് ഒഴുകിയെത്തിയത് നിരവധി പേര്‍.  

പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള രാഷ്‌ട്രീയത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിക്ക്, നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് വിട നല്‍കാനുള്ള ഒരുക്കത്തിലാണ്.  കക്ഷി രാഷ്രീയ ഭേദമന്യേ എല്ലാവരേയും ഒരേ മനസ്സോടെ കണ്ട ജനകീയ നേതാവിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ പുതുപ്പള്ളിക്കാര്‍ക്ക് സാധിച്ചിട്ടില്ല. സഹപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതാക്കള്‍, പുരോഹിതര്‍ തുടങ്ങി രാഷ്‌ട്രീയ-സാമൂഹ്യ-സാമുദായിക രംഗങ്ങളിലെ നിരവധി പേര്‍ ഇന്നലെത്തന്നെ പുതുപ്പള്ളിയിലെ വീട്ടിലേക്കെത്തി. ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. പുരോഹിതരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടന്നു.  

വന്നവര്‍ക്കെല്ലാം ഒരേ സ്വരത്തില്‍ പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമായിരുന്നു. എല്ലാവരോടും സ്‌നേഹം.  സഹായം ചോദിച്ചെത്തുന്നവരെ നിരാശരാക്കിയ ചരിത്രം ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലില്ല. ഈ ഓര്‍മ്മകളില്‍ വിങ്ങുന്ന ഹൃദയത്തോടെയെത്തിയവരായിരുന്നു അധികമാളുകളും. ഏത് അര്‍ധരാത്രിക്കും ഏതൊരാള്‍ക്കും സമീക്കാവുന്ന വ്യക്തി.  

പുതുപ്പള്ളിയിലുള്ള കുടുംബ വീടിന്റെ പൂമുഖപ്പടിവാതില്‍ പുതുപ്പള്ളിക്കാരുടെ അഭയകേന്ദ്രമായിരുന്നു. അത് കടന്നെത്തിയാല്‍ ഏത് ആവലാതിയും ബോധിപ്പിക്കാന്‍ തങ്ങള്‍ക്കൊരാളുണ്ട് എന്നത് പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരവുമായിരുന്നു.  അതേ വീടിന്റെ മുറ്റത്ത് ഇന്നലെയുയര്‍ന്നത് ഒരു വെള്ളപ്പന്തല്‍. ആ പന്തലിന് കീഴെ ഇന്ന് പുതുപ്പള്ളിയുടെ സ്വന്തം കൂഞ്ഞൂഞ്ഞ് എത്തും, ചേതനയറ്റ ശരീരമായി. ആ കാഴ്ചയെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നറിയാതെ ഉഴറുകയാണ് പുതുപ്പള്ളിക്കാര്‍.

Tags: ഉമ്മന്‍ചാണ്ടിപുതുപ്പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി ഉള്‍പ്പെടെ ആറ് അഴിമതികള്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കും; വാദപ്രതിവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്ക് സി.തോമസ്

Kottayam

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

Kerala

ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; മത്സരത്തിനിറങ്ങുന്നത് ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ഡഫേദാര്‍ ആകാന്‍ ആളില്ല, തസ്തിക നിര്‍ത്തലാക്കുന്നു

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറെ കണ്ടത് പോരാട്ടത്തിന് പിന്തുണ തേടി, സതീശനെ തള്ളി കെ. മുരളീധരന്‍

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച റാന്നി സ്വദേശി പിടിയില്‍

തരുണ്‍ ഇഫക്ട്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies