Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു; കരിഞ്ചന്തയില്‍ പൂഴ്‌ത്തിവെപ്പ് വ്യാപകം

കഴിഞ്ഞമാസം വരെ 42 - 45 രൂപയായിരുന്ന മട്ടയരിക്ക് 52 രൂപയും 35-38 രൂപയുണ്ടായിരുന്ന കുറുവക്ക് 40-42 രൂപയും 45-48 രൂപയുണ്ടായിരുന്ന ഉണ്ടമസൂരി (ബോധന) ക്ക് 50-52 രൂപയുമായി. 32 രൂപയുണ്ടായിരുന്ന പച്ചരിക്ക് 36-38 രൂപയായിട്ടുണ്ട്. മാര്‍ക്കറ്റുകളിലും അരിക്കടകളിലും അല്പം വിലക്കുറവുണ്ടെങ്കിലും ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂടുതലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 04:25 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്ത് പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ഒപ്പം അരിവിലയും കുതിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുകാരണം. ഇത് മുതലെടുത്ത് കരിഞ്ചന്തയില്‍ പൂഴ്‌ത്തിവെപ്പ് വ്യാപകമാകുന്നു. പരിശോധനാ സംവിധാനവുമില്ല. ഇക്കണക്കിന് ഓണമാകുമ്പോഴേക്കും വില പിടിച്ചുനിര്‍ത്താനാവാത്ത സ്ഥിതിയിലാവും.

കഴിഞ്ഞമാസം വരെ 42 – 45 രൂപയായിരുന്ന മട്ടയരിക്ക് 52 രൂപയും 35-38 രൂപയുണ്ടായിരുന്ന കുറുവക്ക് 40-42 രൂപയും  45-48 രൂപയുണ്ടായിരുന്ന ഉണ്ടമസൂരി (ബോധന) ക്ക് 50-52 രൂപയുമായി. 32 രൂപയുണ്ടായിരുന്ന പച്ചരിക്ക് 36-38 രൂപയായിട്ടുണ്ട്. മാര്‍ക്കറ്റുകളിലും അരിക്കടകളിലും അല്പം വിലക്കുറവുണ്ടെങ്കിലും ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂടുതലാണ്.  

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി ഇനത്തില്‍ 25 രൂപക്ക് 10 കിലോ അരി ലഭ്യമാണെങ്കിലും ഇത്തരം വിലക്കയറ്റമുള്ള സാഹചര്യങ്ങളില്‍ ജയ, കുറുവാ എന്നീ അരികള്‍ ലഭ്യമാകുന്നില്ല. മാത്രമല്ല, 10 കിലോ അരി ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡുമായി മാസത്തില്‍ രണ്ടുതവണ പോകേണ്ട സ്ഥിതിയാണ്. മാര്‍ക്കറ്റുകളില്‍ കയറ്റിയിറക്കു കൂലിയും ലോറികളുടെ വാടകവര്‍ധനവും വിലക്കയറ്റത്തിന് കാരണമാകുന്നു. കേരളത്തിന് ആവശ്യമായ അരിയില്‍ ഭൂരിഭാഗവും എത്തുന്നത് ആന്ധ്രയില്‍നിന്നാണ്.

സബ്‌സിഡിയിനത്തില്‍ അരി നല്‍കുന്നതിനായി 4000 ടണ്‍ ജയ അരിയാണ് സപ്ലൈകോ വാങ്ങുന്നതെന്നതിനാല്‍ 25 രൂപക്കും കാര്‍ഡില്ലാതെ 38 രൂപക്കും അരി നല്‍കുന്നുണ്ടെങ്കിലും ജയ എന്ന പേരില്‍ വിപണിയില്‍ ലഭ്യമായ ആന്ധ്രാ അരിക്ക് നിലവില്‍ 50 രൂപയിലധികമാണ്. റേഷന്‍ കട വഴി നീല, പിങ്ക്, വെള്ള കാര്‍ഡുകള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചതിനാല്‍ വിപണിയിലെ അരിക്ക് നല്ല ഡിമാന്റാണ്. റേഷന്‍ കടകള്‍ വഴി നല്‍കുന്ന മട്ട, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ വിപണിയില്‍ ഉയര്‍ന്ന വിലക്ക് നല്‍കുന്നവരുമുണ്ട്.  

കേരളത്തിലെ അരി ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്ടില്‍ നിന്നും റേഷനരിക്കടത്തും സജീവമാണ്. ആന്ധ്രയിലെ ഗോദാവരിയില്‍ നിന്നുമാണ് കേരളത്തിലേക്ക് ധാരാളം ജയ അരിയെത്തുന്നത്. ഇതിനുപുറമെ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരിയെത്തുന്നുണ്ട്. സേലം, ട്രിച്ചി, ഉടുമല്‍പ്പേട്ട എന്നിവടങ്ങളിലെ റൈസ് മണ്ടി (അരി ഏജന്റ്) കളാണ് കേരളത്തിലേക്കുള്ള അരി കയറ്റുമതി നിയന്ത്രിക്കുന്നത്. അരിയുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

Tags: keralaഅരിprice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.