Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരുഭൂമിയില്‍ അടക്കം ചെയ്യപ്പെട്ട ഗ്രാമം വീണ്ടെടുക്കും: പ്രേതനഗരത്തിലേക്ക് എത്തുന്നത് നിരവധിപ്പേര്‍

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ 'അടക്കം ചെയ്ത ഗ്രാമം' സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഇവിടെ ഗുറൈഫ ഗ്രാമം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് നിര്‍ദ്ദേശം നല്‍കിയത്.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jul 6, 2023, 07:45 pm IST
in World

ദുബായ്: ഷാര്‍ജ എമിറേറ്റിലുള്ള അല്‍ മദാമിലെ മണലാരണ്യങ്ങളില്‍ മൂടി കിടക്കുന്ന ഗ്രാമത്തെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഷാര്‍ജ ഭരണകൂടം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ ‘അടക്കം ചെയ്ത ഗ്രാമം’ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഇവിടെ ഗുറൈഫ ഗ്രാമം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് നിര്‍ദ്ദേശം നല്‍കിയത്.  

അല്‍ മദാമില്‍ നിന്ന് 2 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിട്ടാണ് മരുഭൂമിയില്‍ ഭൂരിഭാഗവും മൂടപ്പെട്ട  നിലയില്‍ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനങ്ങള്‍ ഇവിടം പ്രേത നഗരമെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഒരുകാലത്ത് ഏറെ അഭിവൃദ്ധിയുണ്ടായിരുന്ന ഈ ഗ്രാമത്തില്‍ നിന്നും സര്‍ക്കാര്‍ ഗ്രാമവാസികള്‍ക്ക് പുതിയ പാര്‍പ്പിട സൗകര്യം ഒരുക്കിയതിനെ തുടര്‍ന്ന് 1999 ല്‍ ഇവിടെയുണ്ടായിരുന്നവര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു.

പിന്നീട് ഇവിടം ആരും വരാതെ ആകുകയും മണല്‍ കൊണ്ട് മൂടപ്പെടുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് നിരവധി സഞ്ചാരികളും മറ്റ് സാഹസികതരും ഇവിടെ സന്ദര്‍ശനത്തിനായിട്ടെത്താന്‍ തുടങ്ങി. പതിയെ പതിയെ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ തുടങ്ങുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തില്‍ രണ്ട് നിര സമാന വീടുകളും റോഡിന്റെ അറ്റത്ത് ഒരു മുസ്ലിം പള്ളിയും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ കൊടും വേനല്‍ച്ചൂട് പോലും സന്ദര്‍ശകരെ ഗ്രാമത്തിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

1970 കാഘട്ടത്തിലാണ് ഈ ഗ്രാമത്തിന്റെ നിര്‍മാണം തുടങ്ങിയതെന്നും നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം 1980 ല്‍ ജനങ്ങള്‍  താമസം തുടങ്ങിയെന്നും ഇവിടെ മുന്‍പ് താമസിച്ചിരുന്ന അബു ഖല്‍ഫാന്‍ അല്‍ കുത്ബി ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ഇവിടെ മണലിന്റെ അളവ് കൂടുകയും ഗ്രാമത്തിന്റെ വലിയ പ്രദേശങ്ങള്‍ ക്രമേണ മൂടപ്പെടുകയായിരുന്നെന്ന് കുത്ബി പറഞ്ഞു.  

അതേസമയം വീണ്ടെടുക്കല്‍ പദ്ധതി എപ്പോള്‍ തുടങ്ങുമെന്നോ എത്ര സമയമെടുക്കുമെന്നോ എന്നതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. എന്നാല്‍ ഷാര്‍ജയില്‍ ടൂറിസം മേഖലയ്‌ക്ക് കൂടുതല്‍ പ്രാധാന്യം സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. ഇതിന്‍ പ്രകാരം അല്‍ ഹംരിയ ബീച്ചിന്റെ ഒരു ഭാഗം സ്ത്രീകള്‍ക്കായി അനുവദിക്കാനും ഷാര്‍ജ ഭരണാധികാരി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ, കല്‍ബയിലും ഖോര്‍ഫക്കാനിലും സ്ത്രീകള്‍ക്കായി രണ്ട് ബീച്ചുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: villagesandഷാര്‍ജMadam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.