Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് സംരക്ഷണമൊരുക്കി ജനക്കൂട്ടം; അള്ളാഹു അക്ബര്‍ മുഴക്കി തടിച്ചു കൂടിയത് നൂറുക്കണക്കിനാളുകള്‍

സംഭവമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും ചില പ്രാദേശിക ഹിന്ദു സംഘടനകളും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. അതോടെ ദക്രണി ഗ്രാമത്തിലെ മോസ്‌ക്കിനു മുന്നില്‍ വലിയൊരു മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടി. നാരാ ഏ തക്ബീര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു കൊണ്ട് അവര്‍ റോഡുകള്‍ ഉപരോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 11:01 pm IST
in India

വികാസ് നഗര്‍: ജൂലൈ ഒന്ന് ശനിയാഴ്ച ഉത്തരാഖണ്ഡിലെ സഹരന്‍പൂര്‍ റോഡില്‍ വച്ച് രണ്ടു മുസ്ലീം യുവാക്കള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചു. സംഭവമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും ചില പ്രാദേശിക ഹിന്ദു സംഘടനകളും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. അതോടെ ദക്രണി ഗ്രാമത്തിലെ മോസ്‌ക്കിനു മുന്നില്‍ വലിയൊരു മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടി. നാരാ ഏ തക്ബീര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു കൊണ്ട് അവര്‍ റോഡുകള്‍ ഉപരോധിച്ചു.

പഞ്ചാബ് കേസരി എന്ന മാദ്ധ്യമം പങ്കു വച്ച വീഡിയോയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആക്രോശിച്ചു കൊണ്ട് പ്രതിഷേധിയ്‌ക്കുന്ന വലിയൊരു ജനക്കൂട്ടത്തെ കാണാം.രാത്രി വൈകുന്നതു വരെ മുദ്രാവാക്യം വിളി തുടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വലിയ സംഖ്യയില്‍ തെരുവിലിറങ്ങി ലഹളകളില്‍ ഏര്‍പ്പെടുക എന്നത് പൊതുസമൂഹത്തിനു മുന്നില്‍ തങ്ങളുടെ നിലപാട് ഉറപ്പിച്ചെടുക്കാന്‍ ലോകമെമ്പാടും ഒരു വിഭാഗം സ്ഥിരമായി ഉപയോഗിച്ചു വരുന്ന തന്ത്രമാണ്. ന്യായം മറുവശത്താണെങ്കിലും ഇതില്‍ മാറ്റമില്ല.

ശനിയാഴ്ച വൈകുന്നേരം രണ്ടു മുസ്ലീം യുവാക്കള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ അധിക്ഷേപിയ്‌ക്കുകയും തുടര്‍ന്ന് ആക്രമിയ്‌ക്കുകയും ചെയ്തിടത്തു നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷോപ്പിങ്ങിനായി ഹെര്‍ബെര്‍ട്ട്പൂരിലെ മാര്‍ക്കറ്റിലേയ്‌ക്ക് പോയതായിരുന്നു പെണ്‍കുട്ടി. മടക്ക യാത്രയില്‍ ഷഹരന്‍പൂര്‍ റോഡില്‍ വച്ചാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.

തന്നെ ശല്യം ചെയ്യുന്നതിനെതിരെ പെണ്‍കുട്ടി പ്രതിഷേധിച്ചതോടെ യുവാക്കള്‍ അവളെ ആക്രമിച്ചു. ഭയചകിതയായ യുവതി പ്രതികളുടെ പിടിയില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട് വീട്ടിലേക്കോടി. അവളില്‍ നിന്നും വിവരങ്ങള്‍ കേട്ടറിഞ്ഞ അച്ഛനമ്മമാരും ബന്ധുക്കളും പ്രാദേശിക ഹിന്ദു സംഘടനകളെ വിവരമറിയിയ്‌ക്കുകയായിരുന്നു.

രോഷാകുലരായ ബന്ധുക്കളും, ഗ്രാമവാസികളും, പൊതുപ്രവര്‍ത്തകരും പോലീസില്‍ പരാതിപ്പെടാനായി ദക്രാണി സ്റ്റേഷനിലേയ്‌ക്ക് എത്തി. വിവരമറിഞ്ഞ മുസ്ലീം യുവാക്കള്‍ അടുത്തുള്ള മസ്ജിദില്‍ അഭയം തേടി. ഇതറിഞ്ഞ് യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമവാസികള്‍ മസ്ജിദിന് മുന്നിലെത്തി പ്രതിഷേധിയ്‌ക്കാന്‍ ആരംഭിച്ചു.

ഇതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നൂറുക്കണക്കിന് മുസ്ലീങ്ങള്‍ മോസ്‌ക്കിനു മുമ്പില്‍ തടിച്ചു കൂടുകയായിരുന്നു. അവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ലഹളയ്‌ക്കൊരുങ്ങി. അക്രമികള്‍ വാട്ട്‌സ്അപ് ഗ്രൂപ്പുകളിലൂടെ വിവരം പങ്കു വച്ച് ആളുകളെ സംഘടിപ്പിയ്‌ക്കുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.

രാത്രി വൈകുവോളം മുദ്രാവാക്യം വിളി തുടര്‍ന്നു. ഒരു വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് വികാസ്‌നഗര്‍ കൊട്വാലിയില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ എത്തി മുസ്ലീങ്ങളെ പിരിച്ചു വിടുകയായിരുന്നു. കേസില്‍ വേഗത്തിലുള്ള അന്വേഷണവും തുടര്‍ നടപടികള്‍ ഉറപ്പു കൊടുത്തതിനെ തുടര്‍ന്ന് മറ്റുള്ളവരും പിരിഞ്ഞു പോയി.

രണ്ടു യുവാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വികാസ് നഗര്‍ കോട്ട്വാലി ഇന്‍സ്‌പെക്റ്റര്‍ സഞ്ജയ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി പിടികൂടാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ മസ്ജിദിനു മുമ്പില്‍ മുസ്ലീം ജനക്കൂട്ടം തടിച്ചു കൂടിയ സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പങ്കു വയ്‌ക്കാന്‍ പോലീസ് വക്താവ് തയ്യാറായില്ല.

Tags: indiahinduterrorismriotIslamic terrorഇസ്ലാംവല്‍ക്കരണംഉത്തരാഖണ്ഡ്തക്ബീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.