Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉദയനിധി സ്റ്റാലിന്റെ ‘മാമന്നന്‍’ എന്ന സിനിമ 25 കോടി ക്ലബ്ബിലേക്ക്; എന്നാല്‍ ഡിഎംകെയ്‌ക്കുള്ളിലെ ജാതിവിവേചനത്തെ വിമര്‍ശിച്ച് സംവിധായകന്‍ പാ രഞ്ജിത്

സാമൂഹ്യനീതിയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന ഡിഎംകെയ്‌ക്കുള്ളിലും കടുത്ത ജാതിവിവേചനമുണ്ടെന്ന് സംവിധായകന്‍ പാ രഞ്ജിത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ ജാതിവിവേചനത്തെ വിമര്‍ശിക്കുന്ന 'മാമന്നന്‍' എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കമന്‍റിനിടയിലാണ് പാ രഞ്ജിത് ഈ വിമര്‍ശനം ഉയര്‍ത്തിയത്.

Janmabhumi Online by Janmabhumi Online
Jul 4, 2023, 10:56 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: സാമൂഹ്യനീതിയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന ഡിഎംകെയ്‌ക്കുള്ളിലും കടുത്ത ജാതിവിവേചനമുണ്ടെന്ന് സംവിധായകന്‍ പാ രഞ്ജിത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ ജാതിവിവേചനത്തെ  വിമര്‍ശിക്കുന്ന ‘മാമന്നന്‍’ എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കമന്‍റിനിടയിലാണ് പാ രഞ്ജിത് ഈ വിമര്‍ശനം ഉയര്‍ത്തിയത്.  ഡിഎംകെയ്‌ക്കുള്ളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തെയും അഴിമതിയെയും ബിജെപി നേതാവ് അണ്ണാമലൈ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് പാ രഞ്ജിതിന്റെ ഡിഎംകെയ്‌ക്ക് നേരെയുള്ള വിമര്‍ശനം. ഡിഎംകെയ്‌ക്കുള്ളില്‍ ജാതിവിവേചനത്തെക്കുറിച്ച് ഈ സാഹചര്യത്തില്‍ വിമര്‍ശനമുയര്‍ത്തിയതോടെ പാ രഞ്ജിതിന്റെ ഫേസ് ബുക്ക് പോസ്റ്റ് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

മാമന്നന്‍ എന്ന ഉദയനിധി സ്റ്റാലിന്റെ ചിത്രം രാഷ്‌ട്രീയ പാര്‍ട്ടികളിലെ ജാതീയ അസമത്വങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമാണെന്ന് അഭിനന്ദിക്കുമ്പോള്‍ തന്നെ ഉദയനിധി പ്രതിനിധീകരിക്കുന്ന ഡിഎംകെയില്‍ ഇപ്പോഴും ജാതി വിവേചനം ഉണ്ടെന്ന് പാ രഞ്ജിത് വിമര്‍ശിക്കുന്നു.  

‘സ്വന്തം ശബ്ദമുയര്‍ത്താന്‍ ജനങ്ങല്‍ ഭയക്കുന്നതെന്തിനാണ്? സാമൂഹ്യനീതിയെക്കുറിച്ച് സംസാരിക്കുന്ന പാര്‍ട്ടികളുടെ മൗനത്തിന് കാരണമെന്താണ്? അവരെ ശരിയായി അംഗീകരിക്കുകയും ശാക്തീകരിക്കുകയും അവരുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടോ?”- ഡിഎംകെയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തി സംവിധായകന്‍ പാ രഞ്ജിത് ചോദിയ്‌ക്കുന്നു.  

“ഡിഎംകെയ്‌ക്ക് വെല്ലുവിളിയായി പാര്‍ട്ടിയ്‌ക്കുള്ളില്‍ ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഉദയനിധിയ്‌ക്കുള്ള അവബോധം അംഗീകരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ ജാതീയ വേര്‍തിരിവ് ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദയനിധി ആരംഭിയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു”- പാ രഞ്ജിത് പറയുന്നു.  

Tags: സംവിധായകന്‍ പാ രഞ്ജിത്ജാതി വിവേചനംമാമന്നന്‍ഐഎസ്രഞ്ജിത്ഡിഎംകെK Annamalaiഉദയനിധി സ്റ്റാലിന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. അണ്ണാമലൈ അനന്തപുരിയിൽ; “യുവ സംഗമം” 2025 ഏപ്രിൽ 25 വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

India

കരിങ്കൊടി കാണിച്ച അണ്ണാമലൈയ്‌ക്ക് ആശംസകളെന്ന് ഡികെ ശിവകുമാർ : സിദ്ധരാമയ്യയെ പുറത്താക്കി മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന ഡികെയ്‌ക്ക് ആശംസകളെന്ന് അണ്ണാമലൈ

India

നടിമാരോടൊപ്പം നൃത്തം ചെയ്യാൻ മാത്രമേ വിജയിക്ക് അറിയൂ ; തൊപ്പി ധരിച്ചുകൊണ്ടും, ഇഫ്താർ നടത്തിയതുകൊണ്ടും ഒന്നും മാറില്ല ; അണ്ണാമലൈ

India

ടാസ് മാക് അഴിമതിക്കെതിരെ പ്രതിഷേധം: ബിജെപി തമിഴ് നാട് അധ്യക്ഷൻ കെ.അണ്ണാമലൈ അറസ്റ്റിൽ, പ്രധാന നേതാക്കൾ വീട്ടുതടങ്കലിൽ

പുതിയ വാര്‍ത്തകള്‍

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍, പിടിയിലായത് യുവതിയും യുവാവും

ശർമ്മിഷ്ഠയെ കുടുക്കിയ വസാഹത് ഖാൻ ഖാദ്രി റാഷിദിയ്‌ക്ക് വമ്പൻ പണി : ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന് രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് കേസ്

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ഡഫേദാര്‍ ആകാന്‍ ആളില്ല, തസ്തിക നിര്‍ത്തലാക്കുന്നു

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറെ കണ്ടത് പോരാട്ടത്തിന് പിന്തുണ തേടി, സതീശനെ തള്ളി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies