Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുക്കാന്‍ ശ്രമിച്ചത് ബന്ധുക്കളില്‍ ചിലര്‍, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു: ഷീല സണ്ണി, സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും ചോദ്യം ചെയ്തില്ല

കേസില്‍ അകപ്പെട്ടത് മൂലം തനിക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടേണ്ടി വന്നു. ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 11:23 am IST
in Kerala

ചാലക്കുടി: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വനിതക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ചുമത്തിയതിന് പിന്നില്‍ ദുരൂഹതയേറുന്നു. എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്ന പേരില്‍ എക്‌സൈസ് സംഘം കണ്ടെടുത്തത് കടലാസ് കഷണങ്ങള്‍ മാത്രമാണെന്ന് ലാബ് പരിശോധനയില്‍ വ്യക്തമായിരുന്നു. 72 ദിവസമാണ് ഷീല സണ്ണി എന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയിലില്‍ കഴിഞ്ഞത്. 

സംഭവത്തിന് പിന്നില്‍ തന്നെ കുടുക്കാന്‍ ഉള്ള ശ്രമമെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. എക്‌സൈസിലെ ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കുടുംബത്തില്‍ നിന്ന് ആരോ തന്നെ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. ചെറിയ ചില സാമ്പത്തിക പ്രയാസങ്ങളും അതിനെത്തുടര്‍ന്നുള്ള കുടുംബപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി ഇറ്റലിയിലേക്ക് പോകാന്‍ വിസക്ക് ശ്രമിക്കുന്നതിനിടെയാണ് കേസില്‍പ്പെട്ടത്. 

യാത്ര മുടക്കാന്‍ ബന്ധുക്കളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നാണ് സംശയിക്കുന്നത്. ഇതിന് ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും അവര്‍ പറയുന്നു. കേസില്‍ അകപ്പെട്ടത് മൂലം തനിക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടേണ്ടി വന്നു. ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും പോലീസ് വിളിപ്പിച്ചിട്ടില്ല.  

 അതേസമയം ഷീലാ സണ്ണിക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥനെ എക്‌സൈസ് സ്ഥലം മാറ്റിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം കള്ളക്കേസ് എടുക്കാന്‍ കൂട്ടുനിന്നുവെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആരോ ഫോണില്‍ വിളിച്ച് വിവരം നല്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്യൂട്ടിപാര്‍ലറില്‍ പരിശോധന നടത്തിയത്. ഫോണില്‍ പറഞ്ഞതുപോലെ ബാഗില്‍ നിന്നും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഈ സ്റ്റാമ്പുകള്‍ എല്‍എസ്ഡി ആണോയെന്ന് വ്യക്തമാകുന്നതിന് മുന്‍പ് ഗുരുതരവകുപ്പുകള്‍ ചുമത്തിയതെങ്ങിനെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. ഫോണില്‍ തെറ്റായ വിവരം നല്കിയയാളെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നില്ല. സംഭവം വാര്‍ത്തയായതിനെതുടര്‍ന്ന് എക്‌സൈസിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

Tags: എക്‌സൈസ്എംഡിഎംഎSheela sunny
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ലിവിയ ജോസ് ജയില്‍ മോചിതയായി

Kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

Kerala

ലിവിയയെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ലെന്ന് ഷീല സണ്ണി, ലിവിയയുടെ ശ്രമം സഹോദരിയെ രക്ഷിക്കാന്‍

Kerala

ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരി സ്റ്റാമ്പ് വച്ച് കുടുക്കിയ സംഭവം: മരുമകളുടെ സഹോദരി ലിവിയ ജോസ് റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.