Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍; വിജയ് അറസ്റ്റില്‍; കേസെടുത്ത് കര്‍ണാടക പോലീസ്

പോലീസ് പ്രതിയായ വിജയിയെ പിടികൂടിയുണ്ട്. വിജയുടെ ഗ്രാമവാസികൂടിയായ മാരേഷിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. മാണ്ഡ്യാമ്പേട്ടിലെ ഒരു വ്യാപാരിയാണ് പ്രതി വിജയ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിജയുടെ ബന്ധു ജോണ്‍ ബാബുവിനായി അന്വേഷണം തുടരുകയാണ്.

Janmabhumi Online by Janmabhumi Online
Jun 26, 2023, 04:45 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കോളാര്‍: കര്‍ണാടകയിലെ 32 കാരനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകന്റെ കഴുത്ത മുറിച്ച് രക്തം കുടിച്ചതായി റിപ്പോര്‍ട്ട്. സംഭവം കോളാര്‍ ജില്ലയില്‍. തന്റെ സഹോദരന്‍ ആക്രമണത്തിന്റെ പൂര്‍ണവീഡിയോ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനു പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്.

പോലീസ് പ്രതിയായ വിജയിയെ പിടികൂടിയുണ്ട്. വിജയുടെ ഗ്രാമവാസികൂടിയായ മാരേഷിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. മാണ്ഡ്യാമ്പേട്ടിലെ ഒരു വ്യാപാരിയാണ് പ്രതി വിജയ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിജയുടെ ബന്ധു ജോണ്‍ ബാബുവിനായി അന്വേഷണം തുടരുകയാണ്. മാരേഷും തന്റെ ഭാര്യയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

ചിന്താമണി താലൂക്കിലെ സിദ്ദേപള്ളി കുരിശിന് സമീപം ജൂണ്‍ 19നാണ് സംഭവം നടന്നത്. വിജയ് ചെറികത്തി ഉപയോഗിച്ചതുകൊണ്ടും അതികമായി ആക്രമിക്കാത്തിനാലുമാണ് മാരേഷ് രക്ഷപ്പെട്ടത്. മാരേഷും വിജയ്‌യുടെ ഭാര്യയും നിന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഇതും വിജയ്‌ക്ക് വൈരാഗ്യമുണ്ടാക്കാന്‍ കാരണമായിയെന്നും പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയും കുടുംബവും 30 വര്‍ഷം മുമ്പാണ് ചിന്താമണിയില്‍ താമസമാക്കിയത്. മാണ്ഡ്യാമ്പേട്ടില്‍ ഭക്ഷ്യ എണ്ണ, വസ്ത്രങ്ങള്‍, പച്ചക്കറികള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വിവിധ സാധനങ്ങള്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ഇരുവരും. മാരേഷ് തന്റെ ഉടമസ്ഥതയിലുള്ള ടാറ്റ എയ്‌സ് വാടകയ്‌ക്ക് ഓടാന്‍ നല്‍കിയിരുന്നു. പ്രതി വിജയും ഇത് വാടകയ്‌ക്ക് ഉപയോഗിച്ചിരുന്നു. ഈ സമയത്ത് മാരേഷ് വിജയ്‌യുടെ ഭാര്യയുമായി അടുത്ത സൗഹൃദം വളര്‍ത്തിയെടുത്തു. നീണ്ട ഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, എന്നാല്‍ വിജയ് ഇത് ശക്തമായി നിരസിച്ചിരുന്നു.

വിജയ് നിരവധി തവണ ഭീഷണിപെടുത്തിയെങ്കിലും മാരേഷ് മുന്നറിയിപ്പുകള്‍ അവഗണിക്കുകയും തന്റെ പെരുമാറ്റം തുടരുകയുമായിരുന്നു. ജൂണ്‍ 19ന് വിജയ് തന്റെ ബന്ധുകൂടിയായ ബി.കോം വിദ്യാര്‍ത്ഥിയായ ബാബുവിനെ ബന്ധപ്പെടുകയും മാരേഷിനൊപ്പം സിദ്ദേപ്പള്ളി ക്രോസില്‍ നിന്ന് അടുത്തുള്ള ഫാമിലേക്ക് വാടകയ്‌ക്ക് ഒരു യാത്ര ക്രമീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മാരേഷ് വാഹനവുമായി എത്തിയതിനു പിന്നാലെ കൊണ്ടുപോകേണ്ട തക്കാളി കാണിച്ചുതരാമെന്നു പറഞ്ഞ് വിജയും ബാബുവും അദേഹത്തെ ബൈക്കില്‍ കയറ്റി. ഫാമിലേക്ക് പോകുന്നതിനുപകരം, അവര്‍ അവനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് മാരേഷ് വിട്ടുനിന്നെങ്കിലും വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സ്വമേധയകേസെടുത്തു.

Tags: കര്‍ണ്ണാടകIÀ-®m-SI s]m-eokvattackcrimeരക്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു

Kerala

എഴുകോണില്‍ വീട് കയറി ആക്രമണം, മാരകായുധങ്ങളുമായി ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു.

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

Kerala

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി: ജപ്തിക്കായി വീട്ടിൽ നോട്ടീസ് പതിച്ചതിനെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

കൊക്കെയ്ൻ 80 ക്യാപ്സൂളുകളാക്കി വിഴുങ്ങി;‌ ബ്രസീലിയൻ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ഡീഗോ ജോട്ടയുടെ ഓര്‍മ്മയ്ക്ക് ലിവര്‍പൂളിന്റെ ആന്‍ഫില്‍ഡ് സ്റ്റേഡിയം സമുച്ചയത്തില്‍ പണിത മതിലില്‍ ആരാധകലിരൊരാള്‍ സ്‌നേഹക്കുറിപ്പ് എഴുതിയപ്പോള്‍

‘ജോട്ട എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട് ‘; 20-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് ലിവര്‍പൂള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ജേതാക്കളായ ബ്രിട്ടീഷ് സഖ്യം ജൂലിയന്‍ കാഷ്-ലോയിഡ് ഗ്ലാസ്പൂള്‍

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ്: കാഷ്-ഗ്ലാസ്പൂള്‍ ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies