Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈയിലെ ആക്രമണ സൂത്രധാരന്‍ ലഷ്കര്‍ തീവ്രവാദി സാജിദ് മിറിനെ സംരക്ഷിച്ച് ചൈന; ആഗോള തീവ്രവാദിയാക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു

164 പേര്‍ കൊല്ലപ്പെട്ട മുംബൈയില്‍ 2008 നവമ്പര്‍ 26ന് നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത ലഷ്കര്‍ ഇ ത്വയിബ നേതാവ് സാജിദ് മിറിനെ സംരക്ഷിച്ച് ചൈന. സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 06:36 pm IST
in World
പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ആക്രമണത്തില്‍ മുംബൈയിലെ താജ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ കത്തുന്നു (വലത്ത്) സാജിദ് മിര്‍ (നടുവില്‍)

പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ആക്രമണത്തില്‍ മുംബൈയിലെ താജ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ കത്തുന്നു (വലത്ത്) സാജിദ് മിര്‍ (നടുവില്‍)

യുഎന്‍: 164 പേര്‍ കൊല്ലപ്പെട്ട മുംബൈയില്‍ 2008 നവമ്പര്‍ 26ന് നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത ലഷ്കര്‍ ഇ ത്വയിബ നേതാവ് സാജിദ് മിറിനെ സംരക്ഷിച്ച് ചൈന. സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടയുകയായിരുന്നു. ഇതോടെ സാജിദ് മിറിനെ ആഗോള തീവ്രവാദിയാക്കുക, സാജിദ് മിറിന്റെ സ്വത്ത് മരവിപ്പിക്കുക, സാജിദ് മിറിന് യാത്രവിലക്ക് ഏര്‍പ്പെടുത്തുക, സാജിദ് മിറിന് ആയുധ നിരോധനം ഏര്‍പ്പെടുത്തുക എന്നീ ഇന്ത്യയുടെ പദ്ധതികളാണ് ചൈന തകര്‍ത്തത്. ചൈന വീറ്റോ അധികാരം ഉപയോഗിതച്ചതോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയം അസാധുവായി.  

2008 നവമ്പര്‍ 26ന്  പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം എത്തിയ 10 ലക്ഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ മുംബൈ നഗരത്തില്‍ താജ് ഹോട്ടല്‍ ഉള്‍പ്പെടെ നാലിടത്ത് നടത്തിയ തോക്കും ബോംബും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 164 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.  

ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍

സങ്കുചിതമായ ഭൗമരാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മൂലം തീവ്രവാദികളെ നിരോധിക്കാനുള്ള ശ്രമങ്ങളെ തോല്‍പിച്ചാല്‍ തീവ്രവാദം എന്ന വെല്ലുവിളിക്കെതിരെ ആത്മാര്‍ത്ഥമായി സമരം ചെയ്യാന്‍ നമുക്ക് താല്‍പര്യമില്ലെന്നാണര്‍ത്ഥം. – യുഎന്നില്‍ ഇന്ത്യന്‍ ദൗത്യത്തെ പ്രതിനീധികരിക്കുന്ന ജോയിന്‍റ് സെക്രട്ടറി പ്രകാശ് ഗുപ്ത പറഞ്ഞു. തീവ്രവാദികളെ നല്ല തീവ്രവാദികള്‍, മോശം തീവ്രവാദികള്‍ എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയില്ലെന്നും പ്രകാശ് ഗുപ്ത പറഞ്ഞു.  

മുംബൈ തീവ്രവാദി ആക്രമണം കഴിഞ്ഞ 15 വര്‍ഷങ്ങളായിട്ടും ഈ ആക്രമണം ആസൂത്രണം ചെയ്തവരെ ഇനിയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നിട്ടില്ല. 26-11 മുംബൈ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ തലയ്‌ക്ക് 50 ലക്ഷം ഡോളര്‍  ഇനാം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.  തീവ്രവാദത്തിന് ധനസഹായം നല്‍കി എന്ന കുറ്റം ചെയ്തതിന്റെ പേരില്‍ 15 വര്‍ഷമായി ജയിലിലാണ്. പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. സാജിദ് മിര്‍ മരിച്ചു എന്ന വാര്‍ത്ത പാകിസ്ഥാന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് അമേരിക്ക വിശ്വസിച്ചിട്ടില്ല. സാജിദ് മിര്‍ മരിച്ചുവെന്നതിന്റെ തെളിവ് ചോദിച്ചപ്പോള്‍ അത് നല്‍കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഇതാണ് പാകിസ്ഥാനെ എഫ് എ ടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് ഒരു പ്രധാനകാരണം. അതുകൊണ്ട് തന്നെ കുറെക്കാലമായി പാകിസ്ഥാന് വികസിത രാഷ്‌ട്രങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ ധനസഹായം ലഭിക്കുന്നില്ല. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാനുള്ള അന്താരാഷ്‌ട്ര കൂട്ടായ്‌മയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. (എഫ് എടിഎഫ്.)  

Tags: chinaattack26/11 മുംബൈ തീവ്രവാദ ആക്രമണംLashkar-e-Taibaമുംബൈ ഭീകരാക്രമണംസാജിദ് മിര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.