Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈയിലെ ആക്രമണ സൂത്രധാരന്‍ ലഷ്കര്‍ തീവ്രവാദി സാജിദ് മിറിനെ സംരക്ഷിച്ച് ചൈന; ആഗോള തീവ്രവാദിയാക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു

164 പേര്‍ കൊല്ലപ്പെട്ട മുംബൈയില്‍ 2008 നവമ്പര്‍ 26ന് നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത ലഷ്കര്‍ ഇ ത്വയിബ നേതാവ് സാജിദ് മിറിനെ സംരക്ഷിച്ച് ചൈന. സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 06:36 pm IST
in World
പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ആക്രമണത്തില്‍ മുംബൈയിലെ താജ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ കത്തുന്നു (വലത്ത്) സാജിദ് മിര്‍ (നടുവില്‍)

പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ആക്രമണത്തില്‍ മുംബൈയിലെ താജ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ കത്തുന്നു (വലത്ത്) സാജിദ് മിര്‍ (നടുവില്‍)

യുഎന്‍: 164 പേര്‍ കൊല്ലപ്പെട്ട മുംബൈയില്‍ 2008 നവമ്പര്‍ 26ന് നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത ലഷ്കര്‍ ഇ ത്വയിബ നേതാവ് സാജിദ് മിറിനെ സംരക്ഷിച്ച് ചൈന. സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടയുകയായിരുന്നു. ഇതോടെ സാജിദ് മിറിനെ ആഗോള തീവ്രവാദിയാക്കുക, സാജിദ് മിറിന്റെ സ്വത്ത് മരവിപ്പിക്കുക, സാജിദ് മിറിന് യാത്രവിലക്ക് ഏര്‍പ്പെടുത്തുക, സാജിദ് മിറിന് ആയുധ നിരോധനം ഏര്‍പ്പെടുത്തുക എന്നീ ഇന്ത്യയുടെ പദ്ധതികളാണ് ചൈന തകര്‍ത്തത്. ചൈന വീറ്റോ അധികാരം ഉപയോഗിതച്ചതോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയം അസാധുവായി.  

2008 നവമ്പര്‍ 26ന്  പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം എത്തിയ 10 ലക്ഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ മുംബൈ നഗരത്തില്‍ താജ് ഹോട്ടല്‍ ഉള്‍പ്പെടെ നാലിടത്ത് നടത്തിയ തോക്കും ബോംബും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 164 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.  

ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍

സങ്കുചിതമായ ഭൗമരാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മൂലം തീവ്രവാദികളെ നിരോധിക്കാനുള്ള ശ്രമങ്ങളെ തോല്‍പിച്ചാല്‍ തീവ്രവാദം എന്ന വെല്ലുവിളിക്കെതിരെ ആത്മാര്‍ത്ഥമായി സമരം ചെയ്യാന്‍ നമുക്ക് താല്‍പര്യമില്ലെന്നാണര്‍ത്ഥം. – യുഎന്നില്‍ ഇന്ത്യന്‍ ദൗത്യത്തെ പ്രതിനീധികരിക്കുന്ന ജോയിന്‍റ് സെക്രട്ടറി പ്രകാശ് ഗുപ്ത പറഞ്ഞു. തീവ്രവാദികളെ നല്ല തീവ്രവാദികള്‍, മോശം തീവ്രവാദികള്‍ എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയില്ലെന്നും പ്രകാശ് ഗുപ്ത പറഞ്ഞു.  

മുംബൈ തീവ്രവാദി ആക്രമണം കഴിഞ്ഞ 15 വര്‍ഷങ്ങളായിട്ടും ഈ ആക്രമണം ആസൂത്രണം ചെയ്തവരെ ഇനിയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നിട്ടില്ല. 26-11 മുംബൈ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ തലയ്‌ക്ക് 50 ലക്ഷം ഡോളര്‍  ഇനാം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.  തീവ്രവാദത്തിന് ധനസഹായം നല്‍കി എന്ന കുറ്റം ചെയ്തതിന്റെ പേരില്‍ 15 വര്‍ഷമായി ജയിലിലാണ്. പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. സാജിദ് മിര്‍ മരിച്ചു എന്ന വാര്‍ത്ത പാകിസ്ഥാന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് അമേരിക്ക വിശ്വസിച്ചിട്ടില്ല. സാജിദ് മിര്‍ മരിച്ചുവെന്നതിന്റെ തെളിവ് ചോദിച്ചപ്പോള്‍ അത് നല്‍കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഇതാണ് പാകിസ്ഥാനെ എഫ് എ ടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് ഒരു പ്രധാനകാരണം. അതുകൊണ്ട് തന്നെ കുറെക്കാലമായി പാകിസ്ഥാന് വികസിത രാഷ്‌ട്രങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ ധനസഹായം ലഭിക്കുന്നില്ല. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാനുള്ള അന്താരാഷ്‌ട്ര കൂട്ടായ്‌മയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. (എഫ് എടിഎഫ്.)  

Tags: 26/11 മുംബൈ തീവ്രവാദ ആക്രമണംLashkar-e-Taibaമുംബൈ ഭീകരാക്രമണംസാജിദ് മിര്‍chinaattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.