Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫണ്ടില്ല….കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു

അദ്ധ്യായനം തുടങ്ങി ആദ്യമാസം പിന്നിട്ടിട്ടും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു. സന്നദ്ധ സംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും സഹായത്തിലാണ് നിലവില്‍ ഭക്ഷണ വിതരണം നടത്താന്‍ വിഭവങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ അടിസ്ഥാന ചിലവുകള്‍ക്ക് നല്‍കിവരുന്ന ഫണ്ട് കഴിഞ്ഞ വര്‍ഷത്തേതുപോലും അദ്ധ്യാപകര്‍ക്ക് കിട്ടിയിട്ടില്ല. ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jun 18, 2023, 08:55 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

റാന്നി: അദ്ധ്യായനം തുടങ്ങി ആദ്യമാസം പിന്നിട്ടിട്ടും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു. സന്നദ്ധ സംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും സഹായത്തിലാണ് നിലവില്‍ ഭക്ഷണ വിതരണം നടത്താന്‍ വിഭവങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ അടിസ്ഥാന ചിലവുകള്‍ക്ക് നല്‍കിവരുന്ന ഫണ്ട് കഴിഞ്ഞ വര്‍ഷത്തേതുപോലും അദ്ധ്യാപകര്‍ക്ക് കിട്ടിയിട്ടില്ല. ഇതോടെ  സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലെ തുക നവംബറിലാണ് അനുവദിച്ചത്. നവംബറിലെ തുക ജനുവരിയിലും, ഡിസംബറിലേത് ഫെബ്രുവരിയിലുമാണ് ലഭിച്ചത്. ഈ അധ്യയന വര്‍ഷം ആരംഭിച്ചതു മുതലുള്ള ചെലവുകള്‍ക്ക് മുന്‍കൂറായി കയ്യില്‍നിന്നു പണം മുടക്കുകയാണ് അധ്യാപകര്‍. ഒരു കുട്ടിക്ക് 8 രൂപ നിരക്കിലാണ് ഉച്ചഭക്ഷണ ഫണ്ട് നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം മുട്ട, 2 ദിവസം പാല്‍ എന്നിവയും നല്‍കണം. വിറകടുപ്പില്‍ പാകം ചെയ്യാനും അനുവാദമില്ല. പാചകവാതക വില കൂടിയ സാഹചര്യത്തില്‍ ഭക്ഷണം ഗ്യാസ് അടുപ്പില്‍ പാകം ചെയ്യുകയെന്നതും ചെലവു കൂട്ടുന്നു. അതത് സ്‌കൂളുകളാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.  ഒരു കുട്ടിക്ക് ഏറ്റവും ചുരുങ്ങിയത് 15 രൂപയോളം ചെലവു വരുന്നുണ്ട്. മുട്ടയും പാലും നല്‍കേണ്ട ദിവസങ്ങളില്‍ തുക പിന്നെയും കൂടും. അതിനു പ്രത്യേക ഫണ്ടില്ല. അരി മാത്രം മാവേലി സ്റ്റോറുകളില്‍നിന്ന് കൃത്യമായി എത്തുന്നുണ്ട്. 

8 വര്‍ഷം മുന്‍പ് നിലവില്‍വന്ന അതേ നിരക്കാണ് ഇപ്പോഴും പിന്തുടരുന്നത്. തുക പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാണ്.പാചകത്തൊഴിലാളികള്‍ക്ക് ദിവസം 600 രൂപയാണ് കൂലി.അതത് മാസത്തെ കണക്ക് പിറ്റേമാസമാദ്യം തന്നെ എഇ ഓഫിസുകളില്‍ കൃത്യമായി എത്തിക്കുകയും പാസാക്കുകയും ചെയ്യുന്നുണ്ടെങ്കിലും തുക ലഭ്യമാകാന്‍ വൈകുകയാണ്.  മാര്‍ച്ചിലെ തുകയാണ് ഇനിയും ലഭിക്കാനുള്ളത്. ദിനംപ്രതി സാധനങ്ങള്‍ക്കു വിലകൂടുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പ് സ്‌കൂളുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാകുന്നു.

Tags: keralapathanamthittachildrenschoolsഭക്ഷണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Kerala

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

പുതിയ വാര്‍ത്തകള്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

കിളിമാനൂരില്‍ വീടിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

United Kingdom and India flag together realtions textile cloth fabric texture

സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ നാലുവര്‍ഷത്തിനുളളില്‍ ഇന്ത്യ- ബ്രിട്ടന്‍ വ്യാപാരം ഇരട്ടിയാകുമെന്ന് നിഗമനം

200 സൈക്കിൾ പമ്പുകൾക്കകത്ത് 24 കിലോ കഞ്ചാവ് കുത്തിനിറച്ച നിലയിൽ കണ്ടെത്തി : ആലുവയിൽ നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies