Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബുധനാഴ്ച; ഇരുകൂട്ടരും കണ്ടും കൊണ്ടും അറിഞ്ഞവര്‍

ഇന്നേക്ക് മൂന്നാം നാള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റിന്റെ രണ്ടാം ഫൈനല്‍. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ ദി ഓവല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മാസം മുമ്പ് ഇന്ത്യയിലെത്തി പരമ്പര തോറ്റ് തിരിച്ചുപോയതിന്റെ വേദന ഓസ്‌ട്രേലിയക്കുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2023, 05:00 am IST
in Cricket

കെന്നിങ്ടണ്‍ ഓവല്‍: ഇന്നേക്ക് മൂന്നാം നാള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റിന്റെ രണ്ടാം ഫൈനല്‍. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ ദി ഓവല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മാസം മുമ്പ് ഇന്ത്യയിലെത്തി പരമ്പര തോറ്റ് തിരിച്ചുപോയതിന്റെ വേദന ഓസ്‌ട്രേലിയക്കുണ്ട്. ഞെങ്ങിഞെരുങ്ങി ഒരുവിധത്തില്‍ ഫൈനലില്‍ പറ്റിക്കൂടാന്‍ മാത്രം സാധിച്ചതിന്റെ പ്രയാസം ഇന്ത്യയ്‌ക്കും. ഇരുപക്ഷത്തെയും മേന്മകളെന്നപോലെ പോരായ്‌മകളെ നല്ലപോലെ നോവിക്കാന്‍ കെല്‍പുള്ള കളിക്കാര്‍ കൂടെയുണ്ട്. അവരില്‍ നിന്നും മുമ്പത്തെ മത്സരങ്ങളില്‍ നേരിട്ട ചൂടന്‍ പ്രഹരങ്ങളുടെ അനുഭവമാണ് ഇരുപക്ഷക്കാര്‍ക്കും പ്രതീക്ഷ പകരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയയെ സ്പിന്നിന് അനുകൂലമായ പിച്ചുകളൊരുക്കി ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. രണ്ട് വര്‍ഷം മുമ്പ് ടീം ഇന്ത്യ ഓസ്‌ട്രേലിയയിലെത്തി നേടിയ പരമ്പരയ്‌ക്ക് പകരം ചോദിക്കാന്‍ ഓസ്‌ട്രേലിയക്ക് കിട്ടിയ അവസരമാണ് 2-1ന് പൊലിഞ്ഞുപോയത്. ഇക്കൊല്ലം ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് 13വരെ നാല് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയ കളിച്ചത്. പരമ്പര 4-0ന് ജയിക്കാന്‍ പാകത്തില്‍ സ്പിന്നിനനുകൂലമായ പിച്ചുകളൊരുക്കിയ ഇന്ത്യക്കാര്‍ വിചാരിച്ചപോലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ചു. മൂന്നാം ടെസ്റ്റില്‍ നഥാന്‍ ലിയോണ്‍ എന്ന സ്പിന്‍ബോളര്‍ക്ക് മുന്നില്‍ ഇന്ത്യക്കാരും കുരുങ്ങി. ഇന്ത്യ ജയിച്ച അതേ മാര്‍ഗത്തില്‍ ഓസ്‌ട്രേലിയ കളിപിടിച്ചു. അതിനൊരു പകരംവീട്ടലിന് കിട്ടിയ നാലാം ടെസ്റ്റ് സമനിലയില്‍കലാശിച്ചു. മോശം പിച്ചൊരുക്കിയതിന്റെ പേരില്‍ രാജ്യാന്തര തലത്തില്‍ വലിയ കുറ്റപ്പെടുത്തലുകള്‍ ഇന്ത്യക്കു നേരെ അന്ന് വന്നു. അതിനെല്ലാറ്റിനും മീതെ പരമ്പര 2-1ന് നേടിക്കൊണ്ട് വിമര്‍ശനങ്ങളെല്ലാം മറന്നു. പരമ്പരനേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലും തുറന്നു.

അന്ന് ഇന്ത്യക്കാരെ കുത്തിനോവിച്ചവരെ നോക്കി പകരംചോദിക്കാന്‍ കിട്ടുന്ന അവസരമാണ് ഈ വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. അതിലേക്കെത്തുമ്പോള്‍ ഇന്ത്യയ്‌ക്ക് പരിക്കിന്റേ പേരില്‍ ജസ്പ്രീത് സിങ് ബുംറ എന്ന ബോളര്‍, ഋഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പര്‍, കെ.എല്‍. രാഹുല്‍ എന്ന ബാറ്റര്‍ എന്നിവരുടെ കുറവുകളുണ്ട്. പക്ഷെ ഉള്ളവരെ വച്ച് കടുത്ത വെല്ലുവിളി ഉയര്‍ത്താനും സാധിക്കും.

Tags: indiacricketഓസ്ട്രേലിയലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.