Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുന്നാഥ ക്ഷേത്രത്തിന് പുറത്ത് തേക്കിന്‍കാട് മൈതാനിയില്‍ അത്യപൂര്‍വ്വമായ ശിവകുണ്ഡല മരം പൂത്തു

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ശിവകുണ്ഡലമരം. ഇതിന്റെ പൂക്കള്‍ക്ക് ശിവന്റെ കാതിലെ ആഭരണത്തിന്റെ രൂപമായതിനാലാണ് ആ പേര് വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ വളരുകയോ പൂക്കുകയോ കായ്‌ക്കുകയോ ചെയ്യാത്ത മരമാണ് തൃശൂരില്‍ വടക്കുന്നാഥക്ഷേത്രത്തിന് പുറത്ത് പൂത്ത് കായ്ച്ചത്. മരത്തില്‍ പൂക്കള്‍ മാത്രമല്ല, കുമ്പളങ്ങ വലിപ്പമുള്ള ഒരു കായും ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 10:22 pm IST
in Kerala
ശിവകുണ്ഡല മരത്തില്‍ ഉണ്ടായ കുമ്പളങ്ങയുടെ വലിപ്പമുള്ള കായ്. (വലത്ത്)

ശിവകുണ്ഡല മരത്തില്‍ ഉണ്ടായ കുമ്പളങ്ങയുടെ വലിപ്പമുള്ള കായ്. (വലത്ത്)

തൃശൂര്‍: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ശിവകുണ്ഡലമരം. ഇതിന്റെ പൂക്കള്‍ക്ക് ശിവന്റെ കാതിലെ ആഭരണത്തിന്റെ രൂപമായതിനാലാണ് ആ പേര് വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ വളരുകയോ പൂക്കുകയോ കായ്‌ക്കുകയോ ചെയ്യാത്ത മരമാണ് തൃശൂരില്‍ വടക്കുന്നാഥക്ഷേത്രത്തിന് പുറത്ത് പൂത്ത് കായ്ച്ചത്. മരത്തില്‍ പൂക്കള്‍ മാത്രമല്ല, കുമ്പളങ്ങ വലിപ്പമുള്ള ഒരു കായും ഉണ്ടായി.  

വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ നടയ്‌ക്ക് പുറത്തുള്ള തേക്കിന്‍കാട് മൈതാനിയിലാണ് ഈ മരം പൂത്ത് കായ്ച്ചത്. ഈ മരത്തിന്റെ തൊലി, ഇല, വേര് എന്നിവയ്‌ക്കെല്ലാം വലിയ ഔഷധഗുണമാണ് ഉള്ളത്. ഇതിന്റെ കായ് എളുപ്പം ചീഞ്ഞഴുകാത്തതിനാല്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്നു.  

അതുകൊണ്ട് തന്നെ ഈ മരത്തിന്റെ വംശവര്‍ധന ഏറെ ബുദ്ധിമുട്ടുള്ളതാണ്. നേരത്തെ ഒരു ശിവകുണ്ഡല മരം തേക്കിന്‍കാട് മൈതാനിയില്‍ ഉണ്ടായിരുന്നെങ്കിലും അത് നശിച്ചുപോയി.  തൃശൂര്‍ പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ആനകള്‍ തെക്കോട്ടിറക്കത്തിന് ശേഷം മുഖാമുഖം അണിനിരക്കുന്നത് തേക്കിന്‍ കാട് മൈതാനിയിലാണ്. പുരുഷാരത്തിന്റെ തിരക്കില്‍ ഒരു വിധം മരങ്ങള്‍ക്ക് വളരാന്‍ ബുദ്ധിമുട്ടാണ്. കാരണം ജനം ചവിട്ടിമെതിക്കുക പതിവാണ്. അതുതന്നെയാണ് പഴയ ശിവകുണ്ഡല മരത്തിനും സംഭവിച്ചത്. പുതിയതായി വളര്‍ന്ന മരത്തിന് ചുറ്റും തറ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.  11 വര്‍ഷം മുന്‍പ് നട്ട മരം തൃശൂര്‍ പൂരത്തിന്റെ തിക്കിനെയും തിരക്കിനെയും അതിജീവിച്ചാണ് മരമായി പൂത്ത് കായ്ച്ചത്. 

കെഎഫ് ആര്‍ ഐ കേന്ദ്രത്തിലെ ഡോക്ടര്‍മാരായ സുജനപാലും ഒ.എല്‍. പയസും ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്നതാണ് ഈ തൈ. ഫാദറായ ഡോ. സേവ്യര്‍ ആലപ്പാട്ടാണ് ഈ തൈ നട്ടുവളര്‍ത്തതിന് മുന്‍കൈ എടുത്തത്.  എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായി തേക്കിന്‍കാട് പുതുക്കുമ്പോള്‍ ഈ ശിവകുണ്ഡ‍ലമരവും കൂടുതല്‍ അഴകോടെ നിലകൊള്ളും. 

കൈജീലിയ പിന്നാറ്റ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ മരം ബോട്സ്വാന, സിംബാബ്വേ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സുലഭമാണ്. അവിടെ ഇതിന്റെ തടി പൊള്ളയാക്കി വള്ളമായി ഉപയോഗിക്കും. പഴവര്‍ഗ്ഗങ്ങള്‍ വെയ്‌ക്കാനുള്ള പെട്ടിയുണ്ടാക്കാനും തടി ഉപയോഗിക്കും. ഇതിന്റെ പൂക്കളും തടിയുടെ വേരുകളും ഡൈ (തുണികളിലും മറ്റും നിറം കൊടുക്കുന്ന ചായം) ഉണ്ടാക്കാനും ഉപയോഗിക്കും. 

Tags: Thrissurക്ഷേത്രംtreeVadakkumnatha TempleSri vadakkunnatha Templeശിവകുണ്ഡല മരംതേക്കിന്‍കാട് മൈതാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.