Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കത്വ സംഭവം എന്‍ഐഎ അന്വേഷിക്കണം: പ്രൊഫ. മധു കിഷ്വാര്‍

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന മധു കിഷ്വാര്‍ മൂന്നുവര്‍ഷം കത്വ വിഷയത്തില്‍ നടത്തിയ അന്വേഷണ ങ്ങളുടെ കണ്ടെത്തലാണ് പുസ്തകം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 28, 2023, 10:57 pm IST
in Kerala
പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍ രചിച്ച ദ് ഗേള്‍ ഫ്രം കത്വ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട്ട് അളകാപുരിയില്‍ ടി.ജി. മോഹന്‍ദാസ് നിര്‍വഹിക്കുന്നു. മധുകിഷ്വാര്‍, രാമസിംഹന്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ഡോ. ഭാര്‍ഗവറാം സമീപം.

പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍ രചിച്ച ദ് ഗേള്‍ ഫ്രം കത്വ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട്ട് അളകാപുരിയില്‍ ടി.ജി. മോഹന്‍ദാസ് നിര്‍വഹിക്കുന്നു. മധുകിഷ്വാര്‍, രാമസിംഹന്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ഡോ. ഭാര്‍ഗവറാം സമീപം.

കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിലെ വ്യാജ പ്രചരണത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ടെന്നും ഇത് എന്‍ഐഎ അന്വേഷിക്കണമെന്നും പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍. പ്രൊഫ. മധു കിഷ്വാര്‍ എഴുതിയ ‘ദ് ഗേള്‍ ഫ്രം കത്വ: എ സാക്രിഫിഷ്യന്‍ വിക്ടിം ഓഫ് ഘാസ്വാ-ഇ-ഹിന്ദ്’ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.  

ധര്‍മ്മ രക്ഷാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  പരിപാടിയില്‍ ടി.ജി. മോഹന്‍ദാസ് പുസ്തകം പ്രകാശനം ചെയ്തു. സംവിധായകന്‍ രാമസിംഹന്‍, ഡോ. ഭാര്‍ഗവറാം, വിദ്യാസാഗര്‍  ഗുരുമൂര്‍ത്തി, രജ്ഞിത് ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന  മധു കിഷ്വാര്‍ മൂന്നുവര്‍ഷം കത്വ വിഷയത്തില്‍ നടത്തിയ അന്വേഷണ ങ്ങളുടെ കണ്ടെത്തലാണ് പുസ്തകം. മൂന്നു ഭാഗങ്ങളിലായുള്ള പുസ്തകം കണ്ടെത്തുന്നത് എഫ്ഐആര്‍, ആദ്യ കുറ്റപത്രം, തിരുത്തിയ കുറ്റപത്രം, കോടതിവിധി അടക്കം സകലതും കൃത്രിമമാണെന്നാണ്. വിധി പറഞ്ഞ ജമ്മു സെഷന്‍സ് ജഡ്ജിന്റെ അയോഗ്യത ചൂണ്ടിക്കാട്ടി, വിധി പറച്ചിലില്‍ ബാഹ്യ സ്വാധീനമുണ്ടായിട്ടുണ്ടെന്നുവരെ  കിഷ്വാര്‍ 640 പേജുള്ള പുസ്തകത്തില്‍ സ്ഥാപിക്കുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകരെ പേരുപറഞ്ഞ്, അവര്‍ പ്രചരിപ്പിച്ച വ്യാജങ്ങള്‍ അക്കമിട്ട് നിരത്തുന്നു. മാധ്യമ സ്ഥാപനങ്ങളേയും വ്യക്തികളേയും പേരെടുത്ത് പറഞ്ഞ് വ്യാജന്മാരെന്നു വിളിച്ചിട്ടും അവരാരും പുസ്‌കത്തിനെതിരേ നിയമനടപടിക്ക് തയാറാകാത്തത് എന്തുകൊണ്ടാണെന്ന് പ്രൊഫ. കിഷ്വാര്‍ ചോദിച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായി പറയുന്നില്ല, മുഖത്ത് കല്ലുകൊണ്ടിടിച്ചതായി ഇല്ല, ശരീരത്തില്‍ ഷോക്കേല്‍പ്പിക്കുകയോ കടിച്ച് മുറിവേല്‍പ്പിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരെയും അറസ്റ്റ് ചെയ്ത ഒരാളെയും കേസുമായി ഒരുതരത്തിലും ബന്ധിപ്പിക്കാനാവുന്നില്ല. സ്ഥലം സന്ദര്‍ശിച്ച് സാഹചര്യത്തെളിവുകള്‍ കേസിനെതിരായി നിരത്തുന്നു. സംഭവത്തില്‍ ആദ്യം വ്യാജ പ്രചരണം നടത്തിയത് ജമ്മു കശ്്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്്തി മുഹമ്മദാണ്, പ്രൊഫ. കിഷ്വാര്‍ പറഞ്ഞു.

Tags: indiaഎൻ‌ഐ‌എMadhuKatwa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.