Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“കേരള സ്റ്റോറി വിലക്കിയതെന്തിന്?” ബംഗാളിനോടും തമിഴ്നാടിനോടും വിശദീകരണം തേടി സുപ്രീംകോടതി

'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ പ്രദർശനം വിലക്കിയ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 04:15 pm IST
in India

ന്യദല്‍ഹി: ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ പ്രദർശനം വിലക്കിയ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി.  ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.  

ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് സിനിമ നിരോധിച്ച ബംഗാള്‍ സര്ക്കാരിനോട് സിനിമ പ്രദര്‍ശിപ്പിക്കാത്തിന് വിശദീകരണം തേടിയത്. “ഈ സിനിമ രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു? ബംഗാളിന്‍റേതിന് സമാനമായ ജനസംഖ്യ സ്വഭാവമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഈ സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. “- ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.  

“സിനിമ കാണാന്‍ കൊള്ളില്ലെന്ന് ജനം ചിന്തിക്കുകയാണെങ്കില്‍ അവര്‍ അത് കാണില്ല. ഇതിന് സിനിമയുടെ  മൂല്യവുമായി ഒരു ബന്ധവുമില്ല. അത് നല്ലതോ ചീത്തയോ ആകാം. പക്ഷെ ആ സിനിമ എന്തുകൊണ്ടാണ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തത് ?” -സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേരള സ്റ്റോറിയുടെ നിര്‍മ്മാതാക്കള്‍ സിനിമ നിരോധിച്ച ബംഗാള്‍ സര്‍ക്കാരിനെതിരെ നല്‍കിയ നോട്ടീസില്‍ സുപ്രീംകോടതി ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി നോട്ടീസയച്ചു.  

തമിഴ്നാട് സര്‍ക്കാരിനും സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസയച്ചു.  

ഇരു സംസ്ഥാനങ്ങളോടും വിശദീകരണം തേടിയ സുപ്രീംകോടതി കേസ് വീണ്ടും ബുധനാഴ്ച വാദം കേള്‍ക്കാനെടുക്കും. പശ്ചിമബംഗാള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയാണ് വാദിക്കുന്നത്.  

‘കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളില്‍ അതത് ഹൈക്കോടതിയില്‍ പോകാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ സിനിമയുടെ നിര്‍മ്മാതാവ് സുപ്രീംകോടതിയിലല്ല, ഹൈക്കോടതിയിലാണ് പോകേണ്ടത് എന്ന് അഭിഷേക് മനു സിംഘ് വി വാദിച്ചു. എന്തുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു എന്ന സുപ്രീംകോടതി ബെഞ്ചിന്റെ ചോദ്യത്തിന് ക്രമസമാധാന പ്രശ്നത്തിന്റെ ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലാണെന്ന് അഭിഷേക് മനു സിംഘ് വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി വിശദീകരിച്ചു.  

സീനിയര്‍ അഡ്വക്കേറ്റ് ഹരീഷ് സാല്‍വേയാണ് ‘ദ കേരളാ സ്റ്റോറി’ നിര്‍മ്മാതാവിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്.” കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച ദിവസം ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത് ഈ സിനിമ ഒരു സമുദായത്തിന് എതിരായതിനാല്‍ അത് പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നാണ്. ഒരു ക്രമസാമാധന പ്രശ്നവുമില്ലാതെ സിനിമ മൂന്ന് ദിവസം ഓടിയതിന് ശേഷമാണ് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചത് “- ഹരീഷ് സാല്‍വേ വാദിച്ചു.  

സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്ന് തമിഴ്നാട് സര്‍ക്കാര്‍ സ്വാഭാവിക നിരോധനം നടപ്പാക്കിയതിനെയും ഹരീഷ് സാല്‍വേ ചോദ്യം ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ്   തമിഴ്നാട്ടിലെ തിയറ്ററുകള്‍ തിയറ്ററുകളില്‍ നിന്നും ‘കേരള സ്റ്റോറി’ പിന്‍വലിച്ചത്.  

“സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്ത് ഭരണപരമായ സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് അറിയണം.തിയറ്ററുകള്‍ ആക്രമിക്കപ്പെടുന്നതിനാല്‍, കസേരകള്‍ കത്തിച്ചതിനാല്‍ ഞങ്ങള്‍ നിരോധനത്തെക്കുറിച്ച് ചിന്തിച്ചതെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പറയാന്‍ കഴിയില്ല. ” – സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.  

Tags: സുപ്രീംകോടതിsupremecourtദ കേരള സ്‌റ്റോറികേരള സ്റ്റോറിkerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.