Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“കേരള സ്റ്റോറി വിലക്കിയതെന്തിന്?” ബംഗാളിനോടും തമിഴ്നാടിനോടും വിശദീകരണം തേടി സുപ്രീംകോടതി

'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ പ്രദർശനം വിലക്കിയ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 04:15 pm IST
in India

ന്യദല്‍ഹി: ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ പ്രദർശനം വിലക്കിയ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി.  ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.  

ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് സിനിമ നിരോധിച്ച ബംഗാള്‍ സര്ക്കാരിനോട് സിനിമ പ്രദര്‍ശിപ്പിക്കാത്തിന് വിശദീകരണം തേടിയത്. “ഈ സിനിമ രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു? ബംഗാളിന്‍റേതിന് സമാനമായ ജനസംഖ്യ സ്വഭാവമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഈ സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. “- ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.  

“സിനിമ കാണാന്‍ കൊള്ളില്ലെന്ന് ജനം ചിന്തിക്കുകയാണെങ്കില്‍ അവര്‍ അത് കാണില്ല. ഇതിന് സിനിമയുടെ  മൂല്യവുമായി ഒരു ബന്ധവുമില്ല. അത് നല്ലതോ ചീത്തയോ ആകാം. പക്ഷെ ആ സിനിമ എന്തുകൊണ്ടാണ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തത് ?” -സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേരള സ്റ്റോറിയുടെ നിര്‍മ്മാതാക്കള്‍ സിനിമ നിരോധിച്ച ബംഗാള്‍ സര്‍ക്കാരിനെതിരെ നല്‍കിയ നോട്ടീസില്‍ സുപ്രീംകോടതി ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി നോട്ടീസയച്ചു.  

തമിഴ്നാട് സര്‍ക്കാരിനും സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസയച്ചു.  

ഇരു സംസ്ഥാനങ്ങളോടും വിശദീകരണം തേടിയ സുപ്രീംകോടതി കേസ് വീണ്ടും ബുധനാഴ്ച വാദം കേള്‍ക്കാനെടുക്കും. പശ്ചിമബംഗാള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയാണ് വാദിക്കുന്നത്.  

‘കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളില്‍ അതത് ഹൈക്കോടതിയില്‍ പോകാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ സിനിമയുടെ നിര്‍മ്മാതാവ് സുപ്രീംകോടതിയിലല്ല, ഹൈക്കോടതിയിലാണ് പോകേണ്ടത് എന്ന് അഭിഷേക് മനു സിംഘ് വി വാദിച്ചു. എന്തുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു എന്ന സുപ്രീംകോടതി ബെഞ്ചിന്റെ ചോദ്യത്തിന് ക്രമസമാധാന പ്രശ്നത്തിന്റെ ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലാണെന്ന് അഭിഷേക് മനു സിംഘ് വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി വിശദീകരിച്ചു.  

സീനിയര്‍ അഡ്വക്കേറ്റ് ഹരീഷ് സാല്‍വേയാണ് ‘ദ കേരളാ സ്റ്റോറി’ നിര്‍മ്മാതാവിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്.” കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച ദിവസം ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത് ഈ സിനിമ ഒരു സമുദായത്തിന് എതിരായതിനാല്‍ അത് പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നാണ്. ഒരു ക്രമസാമാധന പ്രശ്നവുമില്ലാതെ സിനിമ മൂന്ന് ദിവസം ഓടിയതിന് ശേഷമാണ് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചത് “- ഹരീഷ് സാല്‍വേ വാദിച്ചു.  

സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്ന് തമിഴ്നാട് സര്‍ക്കാര്‍ സ്വാഭാവിക നിരോധനം നടപ്പാക്കിയതിനെയും ഹരീഷ് സാല്‍വേ ചോദ്യം ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ്   തമിഴ്നാട്ടിലെ തിയറ്ററുകള്‍ തിയറ്ററുകളില്‍ നിന്നും ‘കേരള സ്റ്റോറി’ പിന്‍വലിച്ചത്.  

“സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്ത് ഭരണപരമായ സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് അറിയണം.തിയറ്ററുകള്‍ ആക്രമിക്കപ്പെടുന്നതിനാല്‍, കസേരകള്‍ കത്തിച്ചതിനാല്‍ ഞങ്ങള്‍ നിരോധനത്തെക്കുറിച്ച് ചിന്തിച്ചതെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പറയാന്‍ കഴിയില്ല. ” – സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.  

Tags: സുപ്രീംകോടതിsupremecourtദ കേരള സ്‌റ്റോറികേരള സ്റ്റോറിkerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.