Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ആരിഫിന്റെ സാരസകൊക്കിനെ യോഗി സര്‍ക്കാര്‍ വന്യജീവിസങ്കേതത്തിലേക്ക് വിട്ടതില്‍ മൗനം പാലിച്ച് അഖിലേഷ് യാദവ്

പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 05:16 pm IST
in India

ലഖ് നോ: പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ  മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.  

എന്നാല്‍ വന്യജീവിസംരക്ഷണ നിയമപ്രകാരം സാരസക്കൊക്കുകളെ വ്യക്തികള്‍ക്ക് കൈവശംവെയ്‌ക്കാന്‍ പാടില്ലെന്നതിനാല്‍ യോഗി സര്‍ക്കാര്‍ അതിനെ വന്യജീവി സങ്കേതത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരും കൂടിയ പക്ഷിയാണ് സാരസ കൊക്കുകള്‍. ആറടിയോളം വരെ പൊക്കംവെയ്‌ക്കും. ഉത്തര്‍പ്രദേശിലെ തണ്ണീര്‍ത്തടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സാരസക്കൊക്കുകള്‍ ഉള്ളത്. ഇതും യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗിയെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേഷ് യാദവ് മൗനം പാലിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തണുത്തിരിക്കുകയാണ്.  

അഖിലേഷ് യാദവിന്റെ സുഹൃത്താണ് മുഹമ്മദ് ആരിഫ്. അതിനാല്‍ തുടക്കത്തില്‍ പ്രതിഷേധത്തിനിറങ്ങിയ അഖിലേഷ് യാദവ് വന്യജീവി സംരക്ഷണ നിയമം എതിരാകുമെന്നറിഞ്ഞതോടെ മെല്ലെ പിന്‍വാങ്ങുകയായിരുന്നു. 

സാരസകൊക്കുമായുള്ള മുഹമ്മദ് ആരിഫിന്റെ വാര്‍ത്ത വൈറലായതോടെയാണ് രണ്ടാഴ്ച മുന്‍പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാരസകൊക്കിനെ വീണ്ടെടുത്ത് വന്യജീവി സങ്കേതത്തിലേക്ക് അയച്ചത്. പക്ഷി റായ് ബറേലിയിലെ  സമസ് പൂര്‍ വന്യജീവി സങ്കേതത്തിലാണിപ്പോള്‍.  

സംരക്ഷണവും അനുകമ്പയും രണ്ടും രണ്ടാണ്. ആപത്തില്‍പ്പെട്ട പക്ഷിയെ നിങ്ങള്‍ക്ക് രക്ഷിയ്‌ക്കാം. പക്ഷെ അതിന് ഉത്തരവാദപ്പെട്ടവരുടെ പക്കല്‍ തിരികെ ഏല്‍പ്പിക്കേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. വന്യജീവികള്‍ വന്യസ്വഭാവം കാണിക്കും. കൊക്ക് ഒരു വന്യജീവിയാണ്. ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക.- വൈല്‍ഡ് ലൈഫ്  ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ സാരസ് കൊക്കുകളുടെ സംരക്ഷണപദ്ധതിക്ക് നേതൃത്വം നല്‍കുന്ന സമീര്‍ കുമാര്‍ സിന്‍ഹ ചോദിക്കുന്നു. കൊക്കിനെ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പക്ഷികളുടെ ആവാസവ്യവസ്ഥയായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. – സിന്‍ഹ പറയുന്നു. 

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്Wild Lifeസാരസകൊക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സനാതനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.