Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ആരിഫിന്റെ സാരസകൊക്കിനെ യോഗി സര്‍ക്കാര്‍ വന്യജീവിസങ്കേതത്തിലേക്ക് വിട്ടതില്‍ മൗനം പാലിച്ച് അഖിലേഷ് യാദവ്

പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 05:16 pm IST
in India

ലഖ് നോ: പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ  മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.  

എന്നാല്‍ വന്യജീവിസംരക്ഷണ നിയമപ്രകാരം സാരസക്കൊക്കുകളെ വ്യക്തികള്‍ക്ക് കൈവശംവെയ്‌ക്കാന്‍ പാടില്ലെന്നതിനാല്‍ യോഗി സര്‍ക്കാര്‍ അതിനെ വന്യജീവി സങ്കേതത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരും കൂടിയ പക്ഷിയാണ് സാരസ കൊക്കുകള്‍. ആറടിയോളം വരെ പൊക്കംവെയ്‌ക്കും. ഉത്തര്‍പ്രദേശിലെ തണ്ണീര്‍ത്തടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സാരസക്കൊക്കുകള്‍ ഉള്ളത്. ഇതും യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗിയെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേഷ് യാദവ് മൗനം പാലിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തണുത്തിരിക്കുകയാണ്.  

അഖിലേഷ് യാദവിന്റെ സുഹൃത്താണ് മുഹമ്മദ് ആരിഫ്. അതിനാല്‍ തുടക്കത്തില്‍ പ്രതിഷേധത്തിനിറങ്ങിയ അഖിലേഷ് യാദവ് വന്യജീവി സംരക്ഷണ നിയമം എതിരാകുമെന്നറിഞ്ഞതോടെ മെല്ലെ പിന്‍വാങ്ങുകയായിരുന്നു. 

സാരസകൊക്കുമായുള്ള മുഹമ്മദ് ആരിഫിന്റെ വാര്‍ത്ത വൈറലായതോടെയാണ് രണ്ടാഴ്ച മുന്‍പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാരസകൊക്കിനെ വീണ്ടെടുത്ത് വന്യജീവി സങ്കേതത്തിലേക്ക് അയച്ചത്. പക്ഷി റായ് ബറേലിയിലെ  സമസ് പൂര്‍ വന്യജീവി സങ്കേതത്തിലാണിപ്പോള്‍.  

സംരക്ഷണവും അനുകമ്പയും രണ്ടും രണ്ടാണ്. ആപത്തില്‍പ്പെട്ട പക്ഷിയെ നിങ്ങള്‍ക്ക് രക്ഷിയ്‌ക്കാം. പക്ഷെ അതിന് ഉത്തരവാദപ്പെട്ടവരുടെ പക്കല്‍ തിരികെ ഏല്‍പ്പിക്കേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. വന്യജീവികള്‍ വന്യസ്വഭാവം കാണിക്കും. കൊക്ക് ഒരു വന്യജീവിയാണ്. ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക.- വൈല്‍ഡ് ലൈഫ്  ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ സാരസ് കൊക്കുകളുടെ സംരക്ഷണപദ്ധതിക്ക് നേതൃത്വം നല്‍കുന്ന സമീര്‍ കുമാര്‍ സിന്‍ഹ ചോദിക്കുന്നു. കൊക്കിനെ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പക്ഷികളുടെ ആവാസവ്യവസ്ഥയായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. – സിന്‍ഹ പറയുന്നു. 

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്Wild Lifeസാരസകൊക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.