Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ആരിഫിന്റെ സാരസകൊക്കിനെ യോഗി സര്‍ക്കാര്‍ വന്യജീവിസങ്കേതത്തിലേക്ക് വിട്ടതില്‍ മൗനം പാലിച്ച് അഖിലേഷ് യാദവ്

പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 05:16 pm IST
in India

ലഖ് നോ: പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ  മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.  

എന്നാല്‍ വന്യജീവിസംരക്ഷണ നിയമപ്രകാരം സാരസക്കൊക്കുകളെ വ്യക്തികള്‍ക്ക് കൈവശംവെയ്‌ക്കാന്‍ പാടില്ലെന്നതിനാല്‍ യോഗി സര്‍ക്കാര്‍ അതിനെ വന്യജീവി സങ്കേതത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരും കൂടിയ പക്ഷിയാണ് സാരസ കൊക്കുകള്‍. ആറടിയോളം വരെ പൊക്കംവെയ്‌ക്കും. ഉത്തര്‍പ്രദേശിലെ തണ്ണീര്‍ത്തടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സാരസക്കൊക്കുകള്‍ ഉള്ളത്. ഇതും യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗിയെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേഷ് യാദവ് മൗനം പാലിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തണുത്തിരിക്കുകയാണ്.  

അഖിലേഷ് യാദവിന്റെ സുഹൃത്താണ് മുഹമ്മദ് ആരിഫ്. അതിനാല്‍ തുടക്കത്തില്‍ പ്രതിഷേധത്തിനിറങ്ങിയ അഖിലേഷ് യാദവ് വന്യജീവി സംരക്ഷണ നിയമം എതിരാകുമെന്നറിഞ്ഞതോടെ മെല്ലെ പിന്‍വാങ്ങുകയായിരുന്നു. 

സാരസകൊക്കുമായുള്ള മുഹമ്മദ് ആരിഫിന്റെ വാര്‍ത്ത വൈറലായതോടെയാണ് രണ്ടാഴ്ച മുന്‍പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാരസകൊക്കിനെ വീണ്ടെടുത്ത് വന്യജീവി സങ്കേതത്തിലേക്ക് അയച്ചത്. പക്ഷി റായ് ബറേലിയിലെ  സമസ് പൂര്‍ വന്യജീവി സങ്കേതത്തിലാണിപ്പോള്‍.  

സംരക്ഷണവും അനുകമ്പയും രണ്ടും രണ്ടാണ്. ആപത്തില്‍പ്പെട്ട പക്ഷിയെ നിങ്ങള്‍ക്ക് രക്ഷിയ്‌ക്കാം. പക്ഷെ അതിന് ഉത്തരവാദപ്പെട്ടവരുടെ പക്കല്‍ തിരികെ ഏല്‍പ്പിക്കേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. വന്യജീവികള്‍ വന്യസ്വഭാവം കാണിക്കും. കൊക്ക് ഒരു വന്യജീവിയാണ്. ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക.- വൈല്‍ഡ് ലൈഫ്  ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ സാരസ് കൊക്കുകളുടെ സംരക്ഷണപദ്ധതിക്ക് നേതൃത്വം നല്‍കുന്ന സമീര്‍ കുമാര്‍ സിന്‍ഹ ചോദിക്കുന്നു. കൊക്കിനെ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പക്ഷികളുടെ ആവാസവ്യവസ്ഥയായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. – സിന്‍ഹ പറയുന്നു. 

Tags: ഉത്തര്‍പ്രദേശ്Wild Lifeസാരസകൊക്കിyogiയോഗി ആദിത്യനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

News

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

News

യുപിയിൽ ‘കൃഷ്ണാവതാര’ത്തിന് വിനോദ നികുതി ഒഴിവാക്കി, സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ സർക്കാർ നടത്തും

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ഇത്തവണത്തെ ബക്രീദിന് റോഡുകളിൽ നിസ്കാരമില്ല ; സുവേന്ദു അധികാരി തിരുത്തിയത് കഴിഞ്ഞ 15 വർഷത്തെ മമതയുടെ പ്രീണന രാഷ്‌ട്രീയം

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.