Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രചരണം ശക്തമാക്കി മഹിളാമോര്‍ച്ച; കര്‍ണാടകയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍

കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എറണാകുളം സൗത്ത് കൗണ്‍സിലറുമായ പത്മജ എസ്. മേനോന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോര്‍ച്ചയുടെ കര്‍ണാടകയുടെ മുഴുവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പത്മജയാണ്

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Apr 27, 2023, 05:00 am IST
in India
താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എറണാകുളം സൗത്ത് കൗണ്‍സിലറുമായ പത്മജ എസ്. മേനോന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോര്‍ച്ചയുടെ കര്‍ണാടകയുടെ മുഴുവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പത്മജയാണ്.  

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ച ദൗത്യം എത്രയും വേഗം പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കൊണ്ട് വരികയാണ് തന്റെയും മഹിളാ മോര്‍ച്ചയുടേയും ലക്ഷ്യമെന്നാണ് പത്മജ പറയുന്നത്. പ്രചരണത്തിന്റെ ഭാഗമായി എവിടെ ചെന്നാലും ബിജെപിക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മാത്രമായുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല ഇനി തങ്ങള്‍ക്ക് വേണ്ടതെന്നും എല്ലാ മണ്ഡലങ്ങളിലും ബിജെപി എംഎല്‍എമാരുള്ള സര്‍ക്കാരാണ് ഇത്തവണ കര്‍ണാടകയില്‍ വേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാര്‍ വിജയിച്ച മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പല പദ്ധതികളും നടപ്പാക്കിയിട്ടില്ല. അതിനാല്‍ തന്നെ കഴിഞ്ഞ തവണത്തെപ്പോലെയുണ്ടായ തെറ്റ് ഇനി ഇത്തവണ ഉണ്ടാകില്ലെന്നാണ് ജനങ്ങള്‍ തന്നെ പറയുന്നത്.  

മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍  

എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളി പ്രവര്‍ത്തകരെ അഞ്ച് സംഘങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇവര്‍ മംഗളൂരു, കലബുര്‍ഗി, ഗുല്‍ബെര്‍ഗ, ബെംഗളൂരു, മൈസൂരു, തുമകൂരു, ബെല്ലാരി തുടങ്ങിയ ഇടങ്ങളിലെ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.  

ഒരോ സംസ്ഥാനത്തെയും ഒരോ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പല സംഘങ്ങള്‍ രൂപീകരിച്ച് മണ്ഡലങ്ങളിലെ വീടുകള്‍ കയറിയുള്ള പ്രചരണമാണ്. പല സംസ്ഥാനത്തുള്ള ആള്‍ക്കാരും ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടവകാശമുണ്ട്. അതിനാല്‍ തന്നെ മഹിളാമോര്‍ച്ചയിലെ സംഘത്തിലുള്ളവര്‍ക്ക് ഇവരുമായി എളുപ്പത്തില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കും.  

ബിജെപി വനിതകള്‍ക്ക് നല്‍കുന്ന  പ്രാതിനിധ്യം

ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പുകളിലൂടെ വനിതകള്‍ക്ക് വലിയൊരു അവസരം നല്‍കുകയാണ്. ഓരോ സംസ്ഥാനത്തും എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. എങ്ങനെയാണ് ക്യാംപെയ്ന്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലൂടെ അറിയുവാന്‍ സാധിക്കുന്നു. കോണ്‍ഗ്രസിനും ജെഡിഎസിനും ഇത്തരത്തില്‍ ഒരു സംവിധാനമില്ല. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയെന്നുള്ളതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വീടുകയറിയുള്ള പ്രചരണം നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ണാടകയിലും മഹിളാമോര്‍ച്ച രംഗത്തിറങ്ങുന്നത്.  

കേന്ദ്ര പദ്ധതികള്‍

കര്‍ണാടകയില്‍ നിലവിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ എല്ലാം തന്നെ താഴെത്തട്ടിലുള്ള ജനങ്ങളില്‍ എത്തിച്ചു. ഇതിനാല്‍ തന്നെ ജനങ്ങള്‍ ഏറെ സന്തുഷ്ടരാണ്.  പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി മുദ്ര യോജന, സുകന്യാ സമൃദ്ധി യോജന, ജനനി സുരക്ഷാ യോജന, പ്രധാനമന്ത്രി സൗഭാഗ്യ യോജന, പ്രധാനമന്ത്രി ശൗചാലയ യോജന ഇവയെല്ലാം തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. കുട്ടികള്‍ക്ക് പോലും പ്രധാനമന്ത്രിയുടെ പല പദ്ധതികളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.  

മലയാളികളുടെ സ്വാധീനം

കര്‍ണാടകയില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഇവരെല്ലാം തന്നെ തങ്ങള്‍ ഗൃഹ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ ബിജെപിക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ വന്നതിന് ശേഷം നിരവധി ആനൂകൂല്യങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ളത്.  

മലയാളികള്‍ക്കും മലയാളി സംഘടനകള്‍ക്കും വേണ്ടി ബിജെപിയുടെ മന്ത്രിമാരും എംഎല്‍എമാരും അനവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ ത്രിബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ വരവിനായി കാതോര്‍ത്തിരിക്കുകയാണ് കര്‍ണാടകയിലെ മലയാളികളെന്ന് പത്മജ പറയുന്നു.

Tags: electionകര്‍ണ്ണാടകമഹിളമോര്‍ച്ച
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

Kerala

താര സംഘടന അമ്മയില്‍ ഓഗസ്റ്റ് ആദ്യാവാരം തെരഞ്ഞെടുപ്പ് , അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

Entertainment

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

Kerala

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies