Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജയലളിതയ്‌ക്ക് ശേഷം ഡിഎംകെയെ നേര്‍ക്ക് നേര്‍ വെല്ലുവിളിക്കുന്നത് ഇതാദ്യം; സ്റ്റാലിനെതിരായ തെളിവുകള്‍ സിബിഐയ്‌ക്ക് നല്‍കുമെന്നും അണ്ണാമലൈ

തമിഴ്നാടിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ജയലളിതയല്ലാതെ മറ്റൊരു വ്യക്തി നേര്‍ക്കുനേര്‍ ഡിഎംകെയെ വെല്ലുവിളിക്കുന്നത് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ മാത്രം. ഡിഎംകെ കുടുംബാംഗങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും ധൈര്യപ്പെടാതിരിക്കുമ്പോഴാണ് കോടികളുടെ അഴിമതി ആരോപണം അണ്ണാമലൈ നടത്തിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Apr 18, 2023, 06:31 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ:  തമിഴ്നാടിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ജയലളിതയല്ലാതെ മറ്റൊരു വ്യക്തി നേര്‍ക്കുനേര്‍ ഡിഎംകെയെ വെല്ലുവിളിക്കുന്നത് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ മാത്രം. ഡിഎംകെ കുടുംബാംഗങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും ധൈര്യപ്പെടാതിരിക്കുമ്പോഴാണ് കോടികളുടെ അഴിമതി ആരോപണം അണ്ണാമലൈ നടത്തിയിരിക്കുന്നത്. ജീവന്‍ പണയം വെച്ചുതന്നെയാണ് അണ്ണാമലൈ ഇങ്ങിനെ ഒരു വെല്ലുവിളിക്ക് മുതിര്‍ന്നിരിക്കുന്നത്. ദ്രാവിഡനാട്ടിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് അണ്ണാമലൈ സ്റ്റാലിനും കുടുംബത്തിനും എതിരെ കോടികളുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വാരിക്കൂട്ടിയതായി ആരോപിക്കുന്ന ‘ഡിഎംകെ ഫയല്‍’ പുറത്തുവിട്ടത്.

അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍:

പണ്ട് ജയലളിത മാത്രമാണ് കരുണാനിധിയെ അറസ്റ്റ് ചെയ്തുകൊണ്ട് ഡിഎംകെ കോട്ടയെ വെല്ലുവിളിച്ചത്. അന്ന് തമിഴ്നാട് കത്തുമെന്ന് പ്രതീക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി. തമിഴ്നാട്ടില്‍ ഒരു അക്രമവും ഉണ്ടായില്ല. മുഴുവന്‍ പൊലീസ് സേനയെയും എന്തു പ്രത്യാഘാതങ്ങളുണ്ടായാലും തിരിച്ചടിക്കാന്‍ സജ്ജമാക്കിയതിന് ശേഷമായിരുന്നു ജയലളിത കരുണാനിധിയെ അറസ്റ്റ് ചെയ്തത്. ജയലളിതയോട് ഏറ്റുമുട്ടിയാലുണ്ടാകുന്ന വരുംവരായ്കകള്‍ അറിഞ്ഞ ഡിഎംകെ നേതൃത്വം അന്ന് അനങ്ങിയില്ല. 

ആദ്യമായി മുഖ്യമന്ത്രിക്കുപ്പായമണിഞ്ഞ സ്റ്റാലിന്റെ ക്ലീന്‍ ഇമേജിനുള്ള വന്‍ അടിയായിരുന്നു ഇത്. ഇതോടെ 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ 500 കോടിയുടെ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഡിഎംകെ അണ്ണാമലൈയെ വെല്ലുവിളിച്ചിരുന്നു. സ്റ്റാലിന്‍ തന്നെയാണ് 500 കോടിയുടെ നഷ്ടപരിഹാരവും പൊതുമാപ്പും ആവശ്യപ്പെട്ടുള്ള വക്കീന്‍ നോട്ടീസ് അണ്ണാമലൈയ്‌ക്ക് അയച്ചിരിക്കുന്നത്. ഡിഎംകെ സെക്രട്ടറി ആര്‍.എസ്. ഭാരതി ഈ വക്കീല്‍ നോട്ടീസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. 500 കോടി രൂപ നഷ്ടപരിഹാരമായി ഭാരതിയ്‌ക്ക് നല്‍കാനും അത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നുമാണ് ‍ഡിഎംകെ പറയുന്നത്.   ‘ഡിഎംകെ ഫയല്‍’ സംബന്ധിച്ച നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം നടത്തുന്നതിന്റെ മുഴുവന്‍ വീഡിയോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിന്നും പാടെ പിന്‍വലിക്കാനും വക്കീല്‍ നോട്ടീസില്‍ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും അണ്ണാമലൈ ഇതുവരെയും പിന്‍വലിച്ചിട്ടില്ല. 

അങ്ങിനെയെങ്കില്‍ താന്‍ 501 കോടിയുടെ അപകീര്‍ത്തിക്കേസ് സ്റ്റാലിനെതിരെ നല്‍കുമെന്ന് തിരിച്ചടിച്ചിരിക്കുകയാണ് അണ്ണാമലൈ. മാത്രമല്ല, സ്റ്റാലിനും കുടുംബവും വാരിക്കൂട്ടിയ കണക്കില്‍പെടാത്ത സ്വത്തിന്റെ വിവരങ്ങള്‍ സിബിഐയ്‌ക്ക് കൈമാറുമെന്നും അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കരുണാനിധി ഉള്‍പ്പെടെയുള്ള 27 ഡിഎംകെ നേതാക്കള്‍ അനധികൃതമായി 2.24 ലക്ഷം കോടിയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് അണ്ണാമലൈയുടെ ആരോപണം. തനിക്ക് 501 കോടി രൂപ ലഭിച്ചാല്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അണ്ണാമലൈ പറഞ്ഞു. സ്റ്റാലിനെതിരെ 200 കോടിയുടെ അഴിമതി ആരോപണം വേറെയും അണ്ണാമലൈ ഉയര്‍ത്തിയിട്ടുണ്ട്. 56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അനധികൃതമായി ഒരു നയാപൈസ പോലും സ്റ്റാലിന്‍ സമ്പാദിച്ചിട്ടില്ലെന്നാണ് ഡിഎംകെയുടെ വാദം.  

എന്തായാലും അണ്ണാമലൈയുടെ വെല്ലുവിളികള്‍ക്കെതിരെ ഡിഎംകെ ഇതുവരെയും പ്രതികരിച്ചിട്ടില്ല.  ഡിഎംകെ സ്ഥാപകന്‍ കരുണാനിധി, സ്റ്റാലിന്‍, മറ്റ് കുടുംബാംഗങ്ങള്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചെന്നാണ് അണ്ണാമലൈ ആരോപിച്ചത്. അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് ഡിഎംകെ ഫയല്‍ പുറത്തുവിടുന്നതെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു.  ഏപ്രില്‍ 14നാണ് കരുണാനിധി മുതലുള്ള ഡിഎംകെ നേതാക്കാള്‍ നേടിയ അനധികൃത സ്വത്തുക്കളുടെ വിവരങ്ങള്‍ അണ്ണാമലൈ പുറത്തുവിട്ടത്. 

Tags: ഐഎസ്bjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെK Annamalaiഉദയനിധി സ്റ്റാലിന്‍സ്റ്റാലിന്‍Jayalalitha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies